വടകര: ആർഎംപി നേതാവ് കെ.എസ്.ഹരിഹരന്‍റെ സ്­ത്രീ­വി­രു­ദ്ധ പ­രാ­മര്‍ശത്തിൽ നി­യ­മ­ന­ടപ­ടി ആ­വ­ശ്യ­പ്പെ­ട്ട് പ­രാ­തി നല്‍കാ­നൊ­രു­ങ്ങി സി­പിഎം. വട­ക­ര റൂ­റല്‍ എ­സ്­പി ഓ­ഫീ­സി­ലാ­യി­രിക്കും പ­രാ­തി നല്‍­കു­ക.

യുഡിഎഫിന്‍റെ നേതൃത്വത്തിൽ വടകരയിൽ നടത്തിയ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ കെ.എസ്.ഹരിഹരൻ നടത്തിയ പരാമർശമാണ് വിവാദമായത്. ടീച്ചറുടെ പോൺ വീഡിയോ ആരെങ്കിലും ഉണ്ടാക്കുമോ. മറ്റാരുടെയെങ്കിലും ഉണ്ടാക്കിയെന്ന് പറഞ്ഞാൽ മനസിലാക്കാമെന്ന് ഒരു നടിയുടെ പേര് പറഞ്ഞായിരുന്നു ഹരിഹരന്‍റെ പരാമർശം.

പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ വടകരയിലെ യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ തുടങ്ങിയവർ പങ്കെടുത്ത പരിപാടിയിലാണ് ഹരിഹരൻ സ്­ത്രീ­വി­രു­ദ്ധ പരാമർശം നടത്തിയത്. സംഭവം വിവാദമായതോടെ ഹരിഹരൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഖേദം പ്രകടിപ്പിച്ചിരുന്നു.