തി­രു­വ­ന­ന്ത­പു­രം: മു­ത­ല­പ്പൊ­ഴി­ അ­ഴി­മുഖ­ത്ത് ശ­ക്തമാ­യ തി­ര­യില്‍­പ്പെ­ട്ട വ­ള്ളം പു­ലി­മു­ട്ടി­ലേ­ക്ക് ഇ­ടി­ച്ചു­കയ­റി അ­പ­കടം. ഇ­തോ­ടെ വ­ള്ളം മ­റി­ഞ്ഞ് മൂ­ന്ന് പേര്‍ ക­ട­ലില്‍ വീണു.

ഇ­വര്‍ നീ­ന്തി ര­ക്ഷ­പെ­ട്ടു. ആര്‍ക്കും പ­രി­ക്കി­ല്ലെ­ന്നാ­ണ് വി­വരം. പൂത്തു­റ സ്വ­ദേ­ശി­യു­ടെ വ­ള്ള­മാ­ണ് അ­പ­ക­ട­ത്തില്‍­പ്പെ­ട്ടത്.