ഇ­ടുക്കി: അ­ടി­മാ­ലി­യിൽ വ­യോ­ധി­കയെ കൊ­ലപ്പെടുത്തിയ സംഭവത്തിൽ പ്ര­തി­കള്‍ പി­ടി­യില്‍. കൊല്ലം കിളി­കൊല്ലൂര്‍ സ്വ­ദേ­ശി­കളാ­യ അ­ല­ക്‌­സ് കെ.ജെ, കവി­ത എ­ന്നി­വ­രാ­ണ് പിടിയിലായത്. സ­സി­ടി­വി ദൃ­ശ്യ­ങ്ങ­ളും മൊ­ബൈല്‍ ട­വര്‍ ലൊ­ക്കേ­ഷ­നും കേ­ന്ദ്രീ­ക­രി­ച്ച് ന­ടത്തി­യ അ­ന്വേ­ഷ­ണ­ത്തി­ല്‍ പാ­ല­ക്കാ­ട് നി­ന്നാ­ണ് ഇ­വ­രെ പി­ടി­കൂടി­യത്.

അടിമാലി കുരിയൻസ് പടിയിൽ ഫാത്തിമ കാസിം (70) ആണ് മരിച്ചത്. മോഷണശ്രമത്തിനിടെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.

ശനിയാഴ്ച വൈകുന്നേരം വീട്ടിലെത്തിയ മകൻ സുബൈറാണ് ഫാത്തിമയെ മരിച്ച നിലയിൽ കണ്ടെത്തിയത്. രാ­വി­ലെ 11നും നാ­ലിനും ഇ­ട­യി­ലാ­ണ് കൊ­ല­പാത­കം ന­ട­ന്ന­തെ­ന്നാ­ണ് പോലീസിന്‍റെ നി­ഗ­മനം.

യു­വാ­വും യു­വ­തിയും അ­ടി­മാ­ലി ടൗ­ണി­ലെ ധ­ന­കാ­ര്യ സ്ഥാ­പ­ന­ത്തില്‍ സ്വര്‍­ണം­ പണ­യം വ­ച്ചെ­ന്ന വിവ­രം പോ­ലീ­സി­ന് ല­ഭി­ച്ചി­രു­ന്നു. ഇ­തി­ന് പി­ന്നാ­ലെ ന­ട­ത്തി­യ അ­ന്വേ­ഷ­ണ­ത്തി­ലൂടെയാണ് പ്ര­തി­ക­ളി­ലേ­ക്ക് എ­ത്തി­യത്.

മ­രി­ച്ച ഫാ­ത്തി­മ­യു­ടെ ബാ­ക്കി­യു­ള്ള സ്വര്‍­ണാ­ഭ­ര­ണ­ങ്ങള്‍ ഇ­വ­രില്‍­നി­ന്ന് ക­ണ്ടെ­ടു­ത്തു. മോ­ഷ­ണ­ശ്ര­മ­ത്തി­നി­ടെ­യുള്ള കൊ­ല­പാ­ത­മാ­ണെ­ന്ന് പ്ര­തി­കള്‍ സ­മ്മ­തി­ച്ചി­ട്ടുണ്ട്. ക­ഴി­ഞ്ഞ എ­ട്ട് ദി­വ­സ­മാ­യി അ­ടി­മാ­ലി­യില്‍ ത­ങ്ങി മോഷ­ണം ആ­സൂ­ത്ര­ണം ചെ­യ്യു­ക­യാ­യി­രു­ന്നെ­ന്നും ഇ­വര്‍ മൊ­ഴി നല്‍കി.