തി­രു­വ­ന­ന്ത­പുരം: അഭി­ഭാ­ഷ­കനെ വീ­ട്ടില്‍ തൂ­ങ്ങി­മ­രി­ച്ച നി­ല­യില്‍ ക­ണ്ടെത്തി. ആറ്റിങ്ങല്‍ കോടതിയിലെ അഭിഭാഷകനും വാമനപുരം സ്വദേശിയുമാ­യ വി.എസ് അ­നില്‍­കു­മാ­റാ­ണ് മ­രി­ച്ചത്.

ഇന്നു പുലര്‍­ച്ചെ­യാ­ണ് മൃ­ത­ദേ­ഹം ക­ണ്ടെ­ത്തി­യത്. ജൂനിയര്‍ അഭിഭാഷകരുടെ മോശം പെരുമാറ്റം കാരണമാ­ണ് ജീ­വ­നൊ­ടു­ക്കു­ന്ന­തെ­ന്ന് കാ­ട്ടി­യു­ള്ള കു­റി­പ്പ് അ­നില്‍ അഭിഭാഷകരുടെ വാട്‌­സാപ്പ് ഗ്രൂപ്പില്‍ പ­ങ്കു­വ­ച്ചി­രു­ന്നു.

ഒരേ ഓഫിസിലെ ര­ണ്ട് ജൂനി­യര്‍ അ­ഭി­ഭാ­ഷ­ക­രുടെ മാനസികമായുള്ള ഉപദ്രവവും അതുമൂലമുണ്ടായ അ­പ­മാ­നവും താങ്ങാനാവാതെ ഇവിടം വിടുകയാണ്. അര്‍ധരാത്രി ഇവര്‍ ആള്‍ക്കാരെ കൂ­ട്ടി തന്‍റെ വീട്ടില്‍ വന്ന് അട്ടഹസി­ച്ചു.

ജീവിതത്തില്‍ ഇതുവരെ ഇങ്ങനെ ഒരു സാഹചര്യത്തെ അഭിമുഖീകരിച്ചി­ട്ടില്ല. എല്ലാ­വ­രു­ടെ മു­ന്നിലും അ­പ­മാ­നി­ക്ക­പ്പെ­ട്ടെ­ന്നും ആ­ത്മ­ഹ­ത്യാ­ക്കു­റി­പ്പില്‍ പ­റ­യുന്നു. സഹപ്രവര്‍ത്തകര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് തൂങ്ങി മരിച്ച നി­ലയില്‍ ഇ­യാ­ളെ ക­ണ്ടെ­ത്തി­യത്.