തി­രു­വ­ന­ന്ത­പുരം: സം­സ്ഥാന­ത്ത് ശ­മ്പ­ളവും പെന്‍­ഷനും മു­ട­ങ്ങി­ല്ലെ­ന്ന് ധ­ന­മന്ത്രി കെ.എന്‍.ബാ­ല­ഗോ­പാല്‍. സർക്കാർ ഉദ്യോഗസ്ഥർക്ക് ഇ­ന്നുമു­തല്‍ ശമ്പ­ളം ല­ഭിക്കും. രണ്ട് മൂന്ന് ദിവസംകൊണ്ട് എല്ലാവർക്കും ശ­മ്പളം കൊടുത്ത് തീർക്കുമെന്ന് മന്ത്രി പ്ര­തി­ക­രിച്ചു.

എന്നാല്‍ ഇടിഎസ്ബി അക്കൗണ്ടില്‍നിന്ന് പണം ഒരുമിച്ച് എടുക്കുന്നതിന് സാങ്കേതിക പ്രശ്‌നമുണ്ട്. ഒറ്റയടിക്ക് 50,000 രൂപ വരെ മാത്രമേ പിന്‍വലിക്കാന്‍ സാധിക്കൂ. ശമ്പളത്തിനും പെന്‍ഷനും ഇത് ബാ­ധ­ക­മാ­ണെന്നും മന്ത്രി അ­റി­യിച്ചു.

13,608 കോടി രൂപയാണ് കേന്ദ്രത്തില്‍ നിന്ന് സംസ്ഥാനത്തിന് ലഭിക്കാനുള്ളത്. ആ പണം എടുക്കാന്‍ സമ്മതിക്കാത്തത് സുപ്രീംകോടതിയില്‍ കേ­സി­ന് പോ­യതു­കൊ­ണ്ടാണ്.

ഫെബ്രുവരി, മാര്‍ച്ച് മാസത്തില്‍ പണം തരില്ല എന്ന കേന്ദ്ര നിലപാട് സംസ്ഥാനത്തെ കാര്യമാ­യി ബാ­ധി­ക്കും. ശമ്പളവും പെന്‍ഷനും കൊ­ടു­ത്തതു­കൊ­ണ്ട് മാത്രം പ്രശ്‌നം തീരില്ല.

നിലവില്‍ 14,000 കോടി രൂപയാണ് തടഞ്ഞുവച്ചിരിക്കുന്നത്. ആദ്യം 57,400 കോടിയോളം രൂപ കേന്ദ്രം വെട്ടിക്കുറച്ചു എന്നും ധനമന്ത്രി വ്യക്തമാ­ക്കി. ട്രഷറിയില്‍ നിയന്ത്രണമു­ണ്ട്. എന്നാല്‍ സാമ്പത്തിക സ്ഥിതിയില്‍ ആശങ്കയില്ലെന്നും ധനമന്ത്രി പ­റഞ്ഞു.