വയനാട്ടിൽ വീണ്ടും കടുവ സാന്നിധ്യം
വയനാട്ടിൽ വീണ്ടും കടുവ സാന്നിധ്യം
Saturday, March 2, 2024 6:20 PM IST
വയനാട്: കടുവ ഭീതി ഒഴിയാതെ വയനാട്. പുൽപ്പള്ളി ഇരുളം പാമ്പ്ര എസ്റ്റേറ്റിന് സമീപമാണ് കടുവയെ കണ്ടത്. കാർ യാത്രികരാണ് പ്രദേശത്ത് കടുവയുടെ സാന്നിധ്യം മനസിലാക്കിയത്.

കഴിഞ്ഞ രാത്രിയാണ് സംഭവം. എസ്റ്റേറ്റിന് സമീപം രണ്ട് കടുവകൾ ഉണ്ടായിരുന്നതായി കാർ യാത്രക്കാർ പറയുന്നുണ്ട്. സ്ഥലത്ത് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി.

പാമ്പ്ര എസ്റ്റേറ്റിലെ തൊഴിലാളികൾ കഴിഞ്ഞയാഴ്ചയും കടുവയെ കണ്ടിരുന്നു. കടുവയെ പിടിക്കാൻ കൂടുവയ്ക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

കഴിഞ്ഞ ദിവസമാണ് വയനാട് വടാനക്കവലയിൽ നിന്നും കടുവയെ കെണിവച്ച് പിടിച്ച് തൃശൂർ മൃഗശാലയിലേക്ക് മാറ്റിയത്. പല്ലുകൾ നഷ്ടമായി ഇരപിടിക്കാൻ കഴിയാതായ കടുവയാണ് വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ കുടുങ്ങിയത്. ഒരു മാസത്തോളം മുള്ളൻകൊല്ലി, പുല്പള്ളി പഞ്ചായത്തുകളിൽ നിരവധി വളർത്തു മൃഗങ്ങളെ കൊന്ന കടുവയെയാണ് പിടികൂടിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<