വ‌യനാട്: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാർഥി സി­ദ്ധാര്‍ഥ­ന്‍റെ മ­ര­ണ­ത്തില്‍ നാ­ല് പ്ര­തി­ക­ള്‍­ക്കാ­യി ലു­ക്ക് ഔ­ട്ട് നോ­ട്ടീ­സ്. കേ­സില്‍ ആദ്യം പ്ര­തി­ചേര്‍­ക്ക­പ്പെട്ട സൗ­ദ് റ­സാന്‍, കാ­ശി­നാഥന്‍, അജ­യ് കു­മാര്‍, സിന്‍ജോ ജോണ്‍­സണ്‍ എ­ന്നി­വര്‍­ക്കെ­തി­രെ­യാ­ണ് പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പു­റ­ത്തി­റക്കിയത്.

സംഭ­വം ആ­സൂ­ത്ര­ണം ചെ­യ്­ത­തില്‍ പ്രധാ­ന പ­ങ്ക് വ­ഹി­ച്ച ആളാണ് പി­ടി­യി­ലാ­കാ­നു­ള്ള സിന്‍ജോ. 18 പേരെ പ്രതി ചേർത്തിട്ടുള്ള കേസിൽ ഇ­തുവ­രെ 11 പേ­രാ­ണ് അ­റ­സ്റ്റി­ലാ­യി­ട്ടു­ള്ളത്.

അതേസമയം സിദ്ധാര്‍ഥനെ ആക്രമിച്ച 19 വിദ്യാര്‍ഥികള്‍ക്ക് സര്‍വകലാശാല മൂന്ന് വര്‍ഷത്തെ പഠന വിലക്ക് ഏര്‍പ്പെടുത്തി. രാജ്യത്തെ അംഗീകൃത സ്ഥാപനങ്ങളില്‍ ഇവര്‍ക്ക് പഠനം സാധ്യമാകില്ലെന്ന് സര്‍വകലാശാല അധികൃതർ പറഞ്ഞു.

കഴിഞ്ഞ പതിനെട്ടിനാണ് സിദ്ധാർഥനെ ഹോസ്റ്റലിലെ ശുചിമുറിയിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് ഇയാൾ ക്രൂരമർദനത്തിന് ഇരയായ വിവരം പുറത്തുവന്നത്.

ഫെബ്രുവരി 14ന് വാലന്‍റൈൻസ്ഡേ ദിനത്തിലാണ് സിദ്ധാർഥ് ആക്രമണത്തിനിരയായത്. സീനിയർ വിദ്യാർഥികളോടൊപ്പം നൃത്തം ചെയ്തതിനായിരുന്നു മർദനം.