കോ­ഴി­ക്കോ­ട്: കൊ­യി­ലാ­ണ്ടി­യില്‍ ലോ­ക്കല്‍ സെ­ക്രട്ട­റി കൊല്ല­പ്പെ­ട്ട സം­ഭ­വ­ത്തില്‍ ക­സ്റ്റ­ഡി­യി­ലു­ള്ള അ­നീ­ഷിനെ ഏ­ഴ് വര്‍­ഷം മു­മ്പ് പാര്‍­ട്ടി പു­റ­ത്താ­ക്കി­യ­താ­ണെ­ന്ന് സി­പി­എം കോ­ഴി­ക്കോ­ട് ജില്ലാ സെ­ക്രട്ട­റി പി.മോ­ഹ­നന്‍.

അ­തി­ന് ശേ­ഷം ഇ­യാള്‍­ക്ക് പാര്‍­ട്ടി­യു­മാ­യി യാ­തോ­രു ബ­ന്ധ­വു­മി­ല്ല. വ്യ­ക്തിവി­രോ­ധ­ത്തിന്‍റെ അ­ടി­സ്ഥാ­ന­ത്തി­ലാ­ണ് ഇ­യാള്‍ കൊ­ല ന­ട­ത്തി­യ­തെ­ന്നാ­ണ് ത­ങ്ങള്‍ മ­ന­സി­ലാ­ക്കു­ന്ന­തെ­ന്നും മോ­ഹ­നന്‍ പ്ര­തി­ക­രിച്ചു.

സിപിഎം ലോക്കൽ സെക്രട്ടറി പി.വി. സത്യനാഥനാണ് കൊല്ലപ്പെട്ടത്. കൊയിലാണ്ടി പെരുവട്ടൂർ ചെറിയപുറം ക്ഷേത്രോത്സവത്തിനിടെയാണ് സംഭവം.

ഇയാളുടെ ശരീരത്തില്‍ മഴു കൊണ്ടുള്ള നാലിലധികം മുറിവുകൾ ഉണ്ടായിരുന്നു. ഉടനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. സംഭവത്തിൽ സിപിഎം മുൻ ബ്രാഞ്ച് കമ്മിറ്റി അംഗം അഭിലാഷിനെ ആണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

കൊലപാതകം വ്യ­ക്തിവി­രോ­ധം തീര്‍­ക്കാ­നെ­ന്ന് പ്ര­തി അ­ഭി­ലാ­ഷ് മൊ­ഴി നല്‍­കി­യ­താ­യി പോ­ലീസ് അറിയിച്ചിരുന്നു. പാര്‍­ട്ടി­ക്ക് അ­ക­ത്തുണ്ടാ­യ തര്‍­ക്ക­ങ്ങ­ളില്‍ ത­ന്നോ­ട് സ്വീ­ക­രി­ച്ച നി­ല­പാ­ടാ­ണ് കൊ­ല­പാ­ത­ക­ത്തി­ലേ­ക്ക് ന­യി­ച്ചത്.

സം­ഭ­വ­ത്തില്‍ മ­റ്റാര്‍ക്കും പ­ങ്കി­ല്ലെ­ന്നും ത­നി­ച്ചാ­ണ് കൊ­ല ന­ട­ത്തി­യ­തെന്നും ഇ­യാള്‍ പോ­ലീസി­നോ­ട് പ­റഞ്ഞു. ഇ­യാ­ളെ വി­ശ­ദ­മാ­യി ചോദ്യം ചെ­യ്യു­മെ­ന്ന് പോ­ലീ­സ് അ­റി­യിച്ചിട്ടുണ്ട്.