തിരുവനന്തപുരം: ആരിഫ് മുഹമ്മദ് ഖാൻ ഗവർണർ പദവിയൊഴിഞ്ഞ് ബിജെപി സംസ്ഥാന അധ്യക്ഷ പദവി ഏറ്റെടുക്കണമെന്ന് എഐവൈഎഫ്. ആർഎസ്എസ് ഏജന്‍റായാണ് ഗവർണർ പ്രവർത്തിക്കുന്നതെന്നും ഗവർണർ എന്ന നിലയിൽ സർക്കാർ നൽകുന്ന സംരക്ഷണം അഴിഞ്ഞാടാനുള്ള ലൈസൻസായി ഉപയോഗിക്കുന്നുവെന്നും ഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി.ടി. ജിസ്മോനും പ്രസിഡന്‍റ് എൻ. അരുണും വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

കോഴിക്കോട്ട് ഗവർണർ നടത്തിയ റോഡ് ഷോ കലാപമുണ്ടാക്കാനുള്ള ശ്രമം കൂടിയായിരുന്നു. സംസ്കാരശൂന്യനായ ആളെ ഗവർണറാക്കിയാൽ എന്ത് സംഭവിക്കുമെന്ന് കേരളം കണ്ടുകൊണ്ടിരിക്കുകയാണ്. ഭരണഘടനപരമായ ഉത്തരവാദിത്തങ്ങൾ മറന്ന് തെരുവുഗുണ്ടയെപ്പോലെ പെരുമാറുന്നത് അപഹാസ്യമാണ്.

ഗവർണറെ പിൻവലിക്കണമെന്നാവശ്യപ്പെട്ട് എഐവൈഎഫ് രാഷ്ട്രപതിക്ക് ലക്ഷം ഇ-മെയിൽ അയക്കും. സർവകലാശാലകളെ കാവിവത്കരിക്കാൻ സെനറ്റിൽ ആർഎസ്എസുകാരെ തിരുകിക്കയറ്റിയ ഗവർണറുടെ നടപടിക്കെതിരായ പ്രക്ഷോഭം തുടരുമെന്നും എഐഎസ്എഫ് പറഞ്ഞു.