ഭോ­പ്പാല്‍: മ­ധ്യ­പ്ര­ദേ­ശി­ല്‍ ബി­ജെ­പി വീണ്ടും അ­ധി­കാ­ര­ത്തി­ലേ­ക്ക്. ആ­കെ 230 അം­ഗ നി­യ­മ­സ­ഭ­യി­ലേക്ക് ന­ട­ന്ന തെ­ര­ഞ്ഞെ­ടു­പ്പില്‍ 135 സീ­റ്റു­ക­ളില്‍ ബി­ജെ­പി മു­ന്നി­ലാണ്.

കോണ്‍­ഗ്ര­സ് 85 സീ­റ്റു­ക­ളിലും മ­റ്റു­ള്ള­വര്‍ ഒ­രു സീ­റ്റിലും മു­ന്നി­ലാ­ണ്. വോട്ടെണ്ണലിന്‍റെ ആദ്യ മണിക്കൂറുകളിൽ ഇഞ്ചോടിഞ്ഞ് പോരാട്ടം ഉണ്ടായിരുന്ന സംസ്ഥാനത്ത് പിന്നീട് ബിജെപി വ്യക്തമായ ലീഡ് ഉയർത്തുകയായിരുന്നു.

നിലവിൽ ശിവരാജ് സിംഗ് ചൗഹാന്‍റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരാണ് മധ്യപ്രദേശിൽ ഭരണത്തിലുള്ളത്.