ഭോപ്പാൽ: മ­ധ്യ­പ്ര­ദേ­ശില്‍ ആ­ദ്യ ഫ­ല സൂ­ച­ന­കള്‍ പുറ­ത്ത് വ­രു­മ്പോള്‍ ഇഞ്ചോടിഞ്ച് പോരാട്ടം. പോ­സ്­റ്റല്‍ വോ­ട്ടു­കള്‍ മാത്രം എ­ണ്ണി­ത്തു­ട­ങ്ങി­യ­പ്പോള്‍ കോണ്‍­ഗ്ര­സി­നും ബിജെപിയും ഒപ്പത്തിനൊപ്പമാണ്.

ഇരു പാർട്ടികൾക്കും 18 വോട്ടുകൾ വീതമാണ് ലഭിച്ചത്. മ­ധ്യ­പ്ര­ദേ­ശ് അടക്കം നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലമാണ് ഇന്ന് പുറത്തുവരുന്നത്. രാജസ്ഥാനില്‍ 199 സീറ്റുകള്‍, മധ്യപ്രദേശില്‍ 230, ഛത്തീസ്ഗഡില്‍ 90, തെലുങ്കാനയില്‍ 119 എന്നിങ്ങനെയാണ് ആകെ സീറ്റുകളുടെ എണ്ണം.

എക്‌സിറ്റ് പോള്‍ ഫലമനുസരിച്ച് തെലങ്കാനയിലും ഛത്തീസ്ഗഡിലും കോണ്‍ഗ്രസിനാണ് മുന്‍തൂക്കം. മധ്യപ്രദേശിലും രാജസ്ഥാനിലും ബിജെപിയ്ക്കാണ് മുന്‍തൂക്കമെന്നും എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.