കൊല്ലം: ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച് കാർ പോലീസ് കസ്റ്റഡിയിലെടുത്തു. പദ്മകുമാറിന്‍റെ ചാത്തന്നൂരിലെ വീട്ടിൽ നിന്നുമാണ് വെള്ള സ്വിഫ്റ്റ് ഡിസയർ കാർ പോലീസ് പിടിച്ചെടുത്തത്.

നേരത്തെ, കുട്ടിയുമായി കൊല്ലം നഗരത്തിലുൾപ്പെടെ എത്തിയ നീല ഹുണ്ടായി വെർണ കാർ പോലീസ് കണ്ടെത്തിയിരുന്നു. ഈ കാർ അടൂർ കെഎപി ബെറ്റാലിയൻ ക്യാമ്പിൽ എത്തിച്ചു.

കേസിൽ ചാത്തന്നൂർ മാമ്പള്ളിക്കുന്ന് കവിതാലയത്തിൽ പദ്മകുമാർ (52), ഭാര്യ അനിത, മകൾ അനുപമ എന്നിവരാണ് പിടിയിലായത്. തമിഴ്നാട് തെങ്കാശിയിലെ പുളിയറയിൽനിന്നാണ് ഇവരെ പിടികൂടിയത്.

ഹോട്ടലില്‍ ഉച്ചഭക്ഷണം കഴിക്കവേയാണ് മൂവരും പിടിയിലായത്. സംഭവം നടന്ന് അഞ്ചാം ദിവസമാണ് മൂന്നു പേർ കസ്റ്റഡിയിലായത്.