കൊച്ചി: കുസാറ്റിൽ തിക്കിലും തിരക്കിലും പെട്ട് മരിച്ചത് രണ്ട് ആൺകുട്ടികളും രണ്ട് പെൺകുട്ടികളും. ഇവരുടെ പേര് വിവരങ്ങൾ ലഭ്യമല്ല. ഗുരുതര പരിക്കേറ്റ ഇവരെ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു.

അതേസമയം, വീണും ചവിട്ടേറ്റുമാണ് വിദ്യാർഥികൾക്ക് പരിക്കേറ്റത്. നിലവിൽ 46 വിദ്യാർഥികൾ കളമശേരി മെഡിക്കൽ കോളജിലും സമീപത്തെ സ്വകാര്യ ആശുപത്രിയിലുമായി ചികിത്സയിൽ കഴിയുന്നുണ്ട്. മന്ത്രിമാരായ പി. രാജീവും ആർ. ബിന്ദുവും സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.