കൊച്ചി: നടൻ കലാഭവൻ ഹനീഫ് (63) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. മട്ടാഞ്ചേരി സ്വദേശിയാണ്. നാടകത്തിലൂടെ തുടങ്ങിയ കലാജീവിതമായിരുന്നു ഹനീഫിന്‍റേത്.

പിന്നീട് കലാഭവനിൽ എത്തിയ അദ്ദേഹം കലാഭവൻ ട്രൂപ്പിലെ പ്രധാന മിമിക്രി ആർട്ടിസ്റ്റായി അദ്ദേഹം മാറി. സ്കൂൾ പഠനകാലത്ത് മിമിക്രി വേദികളിലൂടെയാണ് തുടക്കം.

1990ൽ പുറത്തിറങ്ങിയ ചെപ്പുകിലക്കണ ചങ്ങാതി എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമ അരങ്ങേറ്റം. ഈ പറക്കും തളിക എന്ന ചിത്രത്തിലെ മേക്കപ്പിടുന്ന മണവാളന്‍റെ വേഷത്തിലൂടെ ശ്രദ്ധേയനായി.

പാണ്ടിപ്പടയിലെ ചിമ്പു എന്ന കഥാപാത്രവും ഹനീഫിന്‍റെ അഭിനയ ജീവിതത്തിലെ ഏറ്റവും ജനപ്രീതി നേടിയ വേഷങ്ങളായിരുന്നു. 150-ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

ഉസ്താദ് ഹോട്ടല്‍, ദൃശ്യം, ഡ്രൈവിംഗ് ലൈസന്‍സ് തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു.

സിനിമകൾ കൂടാതെ അറുപതോളം ടെലിവിഷൻ പരമ്പരകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. "കോമഡിയും മിമിക്സും പിന്നെ ഞാനും" അടക്കം പല ടെലിവിഷൻ ഷോകളുടെ ഭാഗമായും പ്രവർത്തിച്ചിട്ടുണ്ട്. ഇന്ത്യയ്ക്കകത്തും വിദേശത്തുമായി നിരവധി മിമിക്രിഷോകളിൽ ഹനീഫ് പങ്കെടുത്തിട്ടുണ്ട്.

ഭാര്യ: വാഹിദ. മക്കൾ: ഷാരുഖ്, സിത്താര.