തിരുവനന്തപുരം: മന്ത്രിസഭാ പുനഃസംഘടനയുമായി ബന്ധപ്പെട്ട് ഇപ്പോൾ നടക്കുന്ന ചർച്ചകൾ മാധ്യമസൃഷ്ടി മാത്രമല്ലെന്നും പിന്നിൽ മറ്റ് ചില കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നും ഗതാഗതമന്ത്രി ആന്‍റണി രാജു.

പുനഃസംഘടനാ ചർച്ചകൾക്ക് ഇപ്പോൾ പ്രസക്തിയില്ലെന്നും കരുത്തുറ്റ മുന്നണിയാണ് എൽഡിഎഫെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

മുന്നണിയിൽ പ്രശ്നങ്ങളുണ്ടെന്ന് വരുത്തിത്തീർക്കാൻ ചിലർ ശ്രമം നടത്തുന്നു. സെപ്റ്റംബർ 20-ന് ചേരുന്ന എൽഡിഎഫ് യോഗം മന്ത്രിസഭാ പുനഃസംഘടന ചർച്ച ചെയ്യുമെന്ന് കരുതുന്നില്ല. ഇനിയും രണ്ട് മാസത്തെ സമയമുണ്ട്. കൃത്യമായ തീരുമാനം എൽഡിഎഫ് എടുക്കും.

താൻ മന്ത്രിയാകാൻ ആഗ്രഹിച്ചിരുന്ന ഒരാളല്ല, ഇക്കാര്യം ആദ്യമേ പറഞ്ഞിട്ടുണ്ട്. മന്ത്രിസ്ഥാനം ആർക്കും സ്ഥിരമായി ഉള്ളതല്ല. മന്ത്രിയായിരിക്കുന്ന കാലത്ത് എൽഡിഎഫിന്‍റെ താത്പര്യങ്ങൾക്ക് അനുസരിച്ച് ജനാഭിലാഷം മാനിച്ച് പരമാവധി നന്നായി പ്രവർത്തിക്കുകയാണ് പ്രധാനമെന്നും മന്ത്രി കൂട്ടിച്ചേർത്തു.