കാനത്തിന്‍റേത് അപ്രതീക്ഷിത വിടവാങ്ങൽ; രാഷ്‌ട്രീയ കേരളത്തിന് അമ്പരപ്പ്
കാനത്തിന്‍റേത് അപ്രതീക്ഷിത വിടവാങ്ങൽ; രാഷ്‌ട്രീയ കേരളത്തിന് അമ്പരപ്പ്
Friday, December 8, 2023 7:30 PM IST
കോട്ടയം: രോഗബാധിതനായിരുന്നെങ്കിലും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍റെ മരണം രാഷ്‌ട്രീയ കേരളത്തിന് അമ്പരപ്പുളവാക്കി. പ്രമേഹം മൂർച്ഛിച്ച് കാൽപാദം മുറിച്ചുമാറ്റിയതിന് പിന്നാലെ അദ്ദേഹം പാർട്ടിക്ക് അവധി അപേക്ഷ നൽകിയിരുന്നു.

അനാരോഗ്യത്തിൽ നിന്നും തിരിച്ചുവരുമെന്നും പാർട്ടിയിൽ സജീവമാകുമെന്നും നേതൃനിരയിൽ സംസ്ഥാന സെക്രട്ടറി പദവി താത്കാലികമായി വഹിക്കാൻ നേതാക്കൾ ധാരളമുണ്ടെന്നുമാണ് അവധി അപേക്ഷയ്ക്ക് പിന്നാലെ കാനം പറഞ്ഞത്. സംസ്ഥാന സെക്രട്ടറി പദവി ഒഴിയുമോ എന്ന ചോദ്യത്തിന് അതിന്‍റെ ആവശ്യമില്ലെന്നും ആത്മവിശ്വാസത്തോടെ കാനം പറഞ്ഞു.

ഇത്തരത്തിൽ രോഗത്തെ ചെറുക്കും എന്ന ആത്മവിശ്വാസം കൈമുതലാക്കിയാണ് അദ്ദേഹം ചികിത്സയിൽ തുടർന്നത്. പ്രമേഹം ഗുരുതരമായതോടെ സംഭവിച്ച ഹൃദയാഘാതമാണ് കാനത്തിന്‍റെ മരണത്തിൽ കലാശിച്ചത്.

മുൻപും ആരോഗ്യപ്രശ്നങ്ങൾ അലട്ടിയിരുന്നെങ്കിലും അതിനെയെല്ലാം അതിജീവിച്ച് കാനം എന്ന പോരാളി രാഷ്ട്രീയ മണ്ഡലത്തിൽ തുടരുകയായിരുന്നു. ഇത്തവണയും ഇത് ആവർത്തിക്കുമെന്ന ഏവരുടെയും പ്രതീക്ഷ തെറ്റിച്ച് മരണം എത്തിയതാണ് ഏവരെയും ഞെട്ടിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<