തടിയിൽ കൊത്തിയ സൈക്കിൾ ശില്പം!
Thursday, May 24, 2018 9:53 AM IST
സൈക്കിളിനു ശില്പഭംഗി ചാർത്തി കോയന്പത്തൂർ സ്വദേശി. മുപ്പത്തിമൂന്നുകാരനായ പി.കെ. മുരുകനാണ് തടികൊണ്ട് സൈക്കിൾ നിർമിച്ച് വിസ്മയം തീർക്കുന്നത്. തന്‍റെ പഴയ സൈക്കിളിന്‍റെ ഫ്രെയിം പഴകി ദ്രവിച്ചതോടെയാണ് മറ്റൊരു ഫ്രെയിം നിർമിക്കുന്നതിനേക്കുറിച്ച് മുരുകൻ ചിന്തിക്കുന്നത്.

ആദ്യം ലോഹഭാഗങ്ങളുപയോഗിച്ച് നിർമിക്കാനായിരുന്നു പദ്ധതിയിട്ടത്. എന്നാൽ സംഭവം ഒന്നു വ്യത്യസ്തമാക്കാൻ തീരുമാനിച്ചതോടെ തടിയിൽ സൈക്കിൾ ഫ്രെയിം നിർമിക്കുകയായിരുന്നു. 15 ദിവസംകൊണ്ടാണ് താൻ തടി സൈക്കിൾ നിർമിച്ചതെന്ന് ഡിസൈനർകൂടിയായ മുരുകൻ പറഞ്ഞു.

ടയർ,സീറ്റ്, ചെയിൻ ഭാഗം എന്നിവയൊഴിച്ച് സൈക്കിളിന്‍റെ ബാക്കിഭാഗങ്ങളെല്ലാംതന്നെ തടിയിലാണു നിർമിച്ചിരിക്കുന്നത്.ആദ്യ സംരംഭമായതിനാൽ ഇതിന്‍റെ നിർമാണത്തിന് 25000 രൂപ ചെലവായെന്നും ഇനി നിർമിക്കുന്പോൾ തുകയിതിലും കുറയ്ക്കാനാകുമെന്നും മുരുകൻ പറഞ്ഞു.
എന്തായാലും സമൂഹമാധ്യമങ്ങളിൽ മുരുകന്‍റെ സൈക്കിളിന് ആരാധകരേറുകയാണിപ്പോൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.