ഏതു നായയ്ക്കും ഒരു നല്ലകാലം വരും; ഇതുപോലെ
Sunday, June 11, 2017 3:57 AM IST
പോലീസ് എന്നു പറയുന്പോൾ അല്പം മസിലൊക്കെ പിടിച്ച് മുഖത്ത് ഗൗരവഭാവമൊക്കെ വരുത്തി നിൽക്കുന്നവരായിരിക്കണം എന്നതാണ് പൊതുവേയുള്ള ധാരണ. പോലീസ് നായകളുടെ കാര്യത്തിലും അതങ്ങനെതന്നെ. ഓസ്ട്രേലിയയിലെ ക്വീൻസ്‌ലൻഡിൽ പോലീസ് ഡോഗ് അക്കാഡമിയിലേക്ക് പ്രവേശനം നേടാനെത്തിയതാണ് ഗാവൽ എന്ന ജർമൻ ഷെപ്പേഡ് നായ. ഒന്നര വയസ് പ്രായമുള്ള ഇവൻ ക്വീൻസ്‌ലൻഡ് ഗവർണറുടെ വീട്ടിലാണ് താമസം. ഗവർണർ ഒൗദ്യോഗിക വസതിയിലേക്ക് താമസിക്കാൻ വന്നപ്പോൾ അദ്ദേഹത്തിനു സമ്മാനമായി ലഭിച്ചതാണ് ഗാവലിനെ.

പോലീസ് നായ്ക്കളുടെ തറവാട്ടിൽ ജനിച്ചു വളർന്നവനാണെങ്കിലും ക്രിമിനലുകളെ പിടിക്കാനുള്ള തന്‍റെ കഴിവൊന്നും ഗാവൻ അക്കാഡമി അധികൃതരുടെ മുന്പിൽ പ്രദർശിപ്പിച്ചില്ല. അക്കാഡമിയിലെത്തിയ മറ്റു നായ്ക്കളോടു കൂട്ടുകൂടാനും അവിടെയുള്ള ആളുകളുടെ സ്നേഹസ്പർശനം സ്വീകരിക്കാനുമൊക്കെയായിരുന്നു ഗാവലിനു താത്പര്യം. അതുകൊണ്ടുതന്നെ ഗാവലിന് പോലീസ് സേനയിൽ അംഗത്വം ലഭിച്ചില്ല.

എന്നാൽ, ഗാവലിനെ കൈവിടാൻ ഗവർണർ തയാറായിരുന്നില്ല. അദ്ദേഹം ഗാവലിനെ ക്വീൻസ്‌ലൻഡിന്‍റെ ഒൗദ്യോഗിക വൈസ് റീഗൽ നായയാക്കി. ഗാവലിനുവേണ്ടി പ്രത്യേകം ഉണ്ടാക്കിയ പോസ്റ്റായിരുന്നു ഇത്. ഗവർണറുടെ വീട്ടിൽ എത്തുന്നവരെ സ്വീകരിക്കുകയും പ്രത്യേക ചടങ്ങുകൾ വരുന്പോൾ ഗവർണർക്കൊപ്പം അതിലെല്ലാം പങ്കെടുക്കുകയുമാണ് ഗാവലിന്‍റെ ചുമതലകൾ. ഏതായാലും ഈ തസ്തികയിൽ ഗാവൽ തിളങ്ങുമെന്നാണ് ഗവർണറുടെ വിശ്വാസം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.