തമിഴ്നാട്ടുകാരൻ റിഫാത്ത് ഷാരൂഖ് നിർമിച്ച ഉപഗ്രഹം നാസ വിക്ഷേപിക്കും
Wednesday, May 17, 2017 4:13 AM IST
തമിഴ്‌നാട്ടിലെ ഉള്‍നാടന്‍ ഗ്രാമമായ പല്ലപ്പട്ടിയിലാണ് ഈ പതിനെട്ടുക്കാരന്‍റെ വീട്. 64 ഗ്രാം മാത്രം ഭാരമുള്ള ഉപഗ്രഹം കണ്ടെത്തിയതിലൂടെ ബഹിരാകാശ ചരിത്രത്തില്‍ ഇടം നേടാനൊരുങ്ങുകയാണ് ഷാരൂഖ് എന്ന ഈ കൊച്ചു മിടുക്കന്‍. ജൂണ്‍ 21ന് വാലോപ്‌സ് ദ്വീപില്‍നിന്നു വിക്ഷേപിക്കുന്ന നാസയുടെ സൗണ്ടിംഗ് റോക്കറ്റാണ് കലാംസാറ്റ് എന്ന ഉപഗ്രഹം വിക്ഷേപിക്കുന്നത്. ചരിത്രത്തിലാദ്യമായാണ് ഒരു വിദ്യാര്‍ഥിയുടെ പരീക്ഷണം നാസ ഏറ്റെടുത്ത് ബഹിരാകാശത്ത് എത്തിക്കുന്നത്.

നാസയും ഐ ഡൂഡിള്‍ ലേണിംഗും ചേര്‍ന്നു നടത്തിയ ക്യൂബ്‌സ് ഇന്‍ സ്‌പേസ് എന്ന മത്സരത്തില്‍നിന്നാണ് റിഫാത്തിന്‍റെ ഉപഗ്രഹം തെരഞ്ഞെടുക്കപ്പെട്ടത്. 64 ഗ്രാം ഭാരം വരുന്ന ഉപഗ്രഹത്തെ നാലു സെന്‍റിമീറ്റര്‍ മാത്രം വലുപ്പമുള്ള ക്യൂബിനുള്ളിലേക്ക് ഒതുക്കുക എന്നതായിരുന്നു ഈ മത്സരത്തിന്‍റെ ഏറ്റവും വലിയ വെല്ലുവിളിയെന്ന് റിഫാത്ത് പറയുന്നു. വിദേശത്തും സ്വദേശത്തുമുള്ള വസ്തുക്കള്‍ ഇതിന്‍റെ നിര്‍മാണത്തിനായി ഉപയോഗിച്ചിട്ടുണ്ട്.



Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.