Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
മരുഭൂമിയിലെ നിലവിളി
എനിക്കും നിങ്ങളെപ്പോലെ ചിരിക്കണമെന്നുണ്ട്. പക്ഷേ, കഴിയുന്നില്ലല്ലോ... കോട്ടയം സീരിയിലെ (സെൻറ് എഫ്രേം എക്യുമെനിക്കൽ റിസേർച്ച് സെൻറർ) കൊച്ചുമുറിയിൽ ഇരുന്നു സുറിയാനി കത്തോലിക്കാ പാത്രിയർക്കീസ് വ്യാകുലപ്പെട്ടു. സുറിയാനി കത്തോലിക്കാ പാത്രിയർക്കീസ് ഇഗ്നാത്തിയോസ് യൂസഫ് യൗനാൻ ബാവ. ലെബനനിലെ ബെയ്റൂട്ടിലാണ് ആസ്ഥാനം. ആത്മീയ നായകന്‍റെ വാക്കുകൾ ഇടയ്ക്കിടെ മുറിഞ്ഞുകൊണ്ടിരുന്നു...മുറിവേറ്റ മനുഷ്യൻ വേച്ചുവീഴുംപോലെ.
അവർ ഞങ്ങളെ കൊന്നൊടുക്കുകയാണ്. ഞങ്ങളുടെ പിതാക്കന്മാർ തന്ന മണ്ണ്, വീട്, പാരന്പര്യം എല്ലാം അവസാനിക്കുകയാണ്. ഞങ്ങൾക്ക് എണ്ണയുടെ വരുമാനവും വലിയ ബാങ്ക് ബാലൻസുമില്ല. ആക്രമണങ്ങൾ നടത്താറുമില്ല. എന്നിട്ടും കൊന്നൊടുക്കുകയാണ്. പശ്ചിമേഷ്യയിലെ ക്രൈസ്തവരോടു കാണിക്കുന്ന ക്രൂരതകൾ വിവരിക്കാനോ കേട്ടിരിക്കാനോ ആവില്ല. ക്രിസ്തുമതം പിറന്ന മണ്ണിൽനിന്ന് അവസാനത്തെ ക്രൈസ്തവനെയും ആട്ടിപ്പായിക്കാൻ ലോകം കൂട്ടുനില്ക്കുകയാണോ പാത്രിയർക്കീസ്
ബാവ ചോദിക്കുന്നു.
അഭിമുഖത്തിൽനിന്ന്:
എപ്പോഴും സന്തോഷത്തോടെ ആയിരിക്കണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. പക്ഷേ അതു സാധ്യമല്ലാതായിരിക്കുന്നു. അതു പറയുന്പോൾ വേദന തോന്നുന്നു. വേദനകളുടെ മധ്യേയാണ് ഞങ്ങൾ. വംശഹത്യ നേരിട്ടുകൊണ്ടിരിക്കുന്ന ജനതയാണ് ഞങ്ങൾ. പീഡനങ്ങൾ, ആട്ടിപ്പായിക്കൽ, വംശഹത്യ ഇതൊക്കെ നേരിടുന്ന മനുഷ്യർക്ക് എങ്ങനെയാണ് ഒന്നു ചിരിക്കാനെങ്കിലും കഴിയുന്നത്. നിങ്ങൾ എന്നോട് ചോദ്യങ്ങൾ ചോദിക്കാൻ ആഗ്രഹിക്കുന്നു. എന്താണ് ഞങ്ങൾ അനുന്ധവിക്കുന്നതെന്ന് നിങ്ങളും അറിയട്ടെ, ചോദിച്ചുകൊള്ളൂ.
ഇങ്ങനെപോയാൽ ഏറെക്കാലമുണ്ടാകില്ല
ആദിമക്രൈസ്തവ സമൂഹമെന്നനിലയിലും മധ്യപൂർവദേശത്തെ സ്വദേശികളെന്ന നിലയിലും പ്രത്യേകിച്ച് സിറിയ, ഇറാക്ക് എന്നിവിടങ്ങളിലെ ആളുകളായ ഞങ്ങളുടെ അസ്തിത്വവും നിലനില്പും അപകടത്തിലായിരിക്കുകയാണ്. കാര്യങ്ങൾ ഇങ്ങനെതന്നെയാണ് പോകുന്നതെങ്കിൽ സമീപന്ധാവിയിൽതന്നെ ഞങ്ങളുടെ കാര്യം പ്രവചനാതീതമാകും. അത്രയേറെ ക്രൈസ്തവരെ കൊന്നൊടുക്കിക്കഴിഞ്ഞു. ഏതുതരം കഷ്ടപ്പാടുകളും സഹനങ്ങളുമാണ് ഞങ്ങൾ ഇപ്പോൾ അനുന്ധവിക്കുന്നതെന്നു വിശദീകരിക്കാനാവില്ല. ഐഎസ് എന്നും ദായിഷെന്നുമൊക്കെ അറിയപ്പെടുന്നവ ഉൾപ്പെടെയുള്ള മുസ്——ലിം തീവ്രവാദ ഗ്രൂപ്പുകളാണ് ഞങ്ങളെ ലക്ഷ്യമിട്ടിരിക്കുന്നത്. സമാധാനകാംക്ഷികളും അക്രമമാർഗങ്ങൾ അവലംബിക്കാത്തവരുമായതുകൊണ്ടും ആത്മരക്ഷയ്ക്കോ പ്രതിരോധത്തിനോ മറ്റു മാർഗങ്ങളൊന്നും ഇല്ലാത്തതിനാലും ഞങ്ങളുടെ നിലനില്പ് അപകടത്തിലാണെന്ന് ആവർത്തിച്ചു പറയട്ടെ.
ശബ്ദമുയർത്താൻ ആരുമില്ല
പരിഷ്കൃത സമൂഹമെന്നു പറയുന്നവർ ഞങ്ങളെ മറന്നുകളഞ്ഞിരിക്കുന്നു. മനുഷ്യാവകാശങ്ങൾക്കുവേണ്ടി നിലകൊള്ളുന്നുവെന്നു പറയുന്ന രാഷ്ട്രങ്ങളാകട്ടെ ഞങ്ങളെ മറന്നുവെന്നു മാത്രമല്ല, തള്ളിപ്പറഞ്ഞിരിക്കുന്ന സ്ഥിതിയാണ്. പടിഞ്ഞാറൻ രാഷ്ട്രീയക്കാർ അവസരവാദികളാണെന്നുപോലും പറയേണ്ടിയിരിക്കുന്നു. അവർക്ക് അവരുടേതായ താത്പര്യങ്ങളാണ്. എണ്ണയിലും ആയുധവില്പനയിലുമാണ് ഇക്കൂട്ടർക്കു താത്പര്യം. പശ്ചിമേഷ്യയിലെ ന്യൂനപക്ഷങ്ങളായ നാട്ടുകാരെ രാഷ്ട്രീയക്കാർ ഒറ്റുകൊടുത്തിരിക്കുകയാണോയെന്നു ഞാൻ ആശങ്കപ്പെടുന്നു. നാടുകടത്തപ്പെടുകയും കൊന്നൊടുക്കപ്പെടുകയും ചെയ്യുന്ന ഈ മനുഷ്യർക്കുവേണ്ടി ശബ്ദമുയർത്താൻ അവർക്കു കഴിയുന്നില്ല.
വംശഹത്യ
പശ്ചിമേഷ്യയിലെ ക്രൈസ്തവർ, സിറിയക്കാർ, കൽദായക്കാർ, അസിറിയക്കാർ, ബൈസാൻറിയക്കാർ എന്നിവരൊക്കെ വംശഹത്യയുടെ വക്കിലാണ്. ഇതൊക്കെ സംന്ധവിക്കുന്നത് ബാക്കിയുള്ള ലോകത്തിൻറെ കണ്‍മുന്നിലാണെന്നതും ഓർമിക്കുക.
ലെബനനിലെ ബെയ്റൂട്ടിലുള്ള ഞങ്ങളുടെ പാട്രിയാർക്കേറ്റ് കഴിഞ്ഞ മൂന്നു മാസമായി ന്ധീകരവാദ ന്ധീഷണിയുടെ നിഴലിലാണ്. തീവ്രവാദികൾ ഞങ്ങളുടെ ആസ്ഥാനത്തെ ലക്ഷ്യമിടുന്നതു വാർത്തയായിരുന്നു. അതുകൊണ്ട് സുരക്ഷ ഏർപ്പെടുത്തിയിരിക്കുകയാണ്. ഇറാക്കിലും സിറിയയിലും ഉൾപ്പെടെ എപ്പോഴും ഞാൻ യാത്ര ചെയ്തിരുന്നു. പക്ഷേ, ഇപ്പോൾ അവിടങ്ങളിലേക്കുള്ള എൻറെ യാത്രകളിൽ ഗവണ്മെൻറ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. എത്ര ന്ധീഷണിയുണ്ടെങ്കിലും എനിക്ക് അവിടെ പോകാതിരിക്കാനാവില്ല.
വീടുകളും പള്ളികളും തകർത്തു
സിറിയയിലെയും ഇറാക്കിലെയും അവശേഷിക്കുന്ന ക്രൈസ്തവരെ കാണുന്പോൾ ഞാൻ അതീവ ദുഃഖിതനാണ്. നിഷ്കരുണം കൊല്ലപ്പെടുകയും ഇസ്ലാമിക സ്റ്റേറ്റിനെ ന്ധയന്ന് സ്വന്തം മണ്ണും സ്വത്തുക്കളും ഉപേക്ഷിച്ച് പലായനം ചെയ്യുകയും ചെയ്യുന്ന ക്രൈസ്തവരെക്കുറിച്ച് ഓർക്കുന്പോൾ ഹൃദയം തകരുന്നു.
സിറിയയിലും പൗരാണിക നഗരമായ പാൽമീറയിലും ഞാനിപ്പോഴും സന്ദർശനം നടത്തുന്നുണ്ട്. പാൽമീറ ഐഎസിൽനിന്നു മോചിപ്പിച്ചതിനുശേഷം മൂന്നു തവണ ഞാൻ അവിടെ പോയി. അവിടെ ഞങ്ങൾക്ക് ഒരു മൊണാസ്ട്രി ഉണ്ടായിരുന്നു, സെൻറ് ഇലിയാനിൽ. മുന്പ് എത്രയോ തവണ ഞാൻ അവിടെ പോയിരുന്നതാണ്. ഭീകരർ അതു പൂർണമായും നശിപ്പിച്ചുകളഞ്ഞു. അതിൻറെ ഗോപുരം ബോംബ് വച്ചു തകർത്തു. പള്ളികളെല്ലാം തകർത്തു തരിപ്പണമാക്കി.
മൂന്നുവർഷം മുന്പാണ് ഐഎസ് ഇറാക്കിലെ മൊസൂളിലും നിനിവേയിലും അധിനിവേശം നടത്തിയത്. അതിനു രണ്ടുമാസം മുന്പ് ആ സ്ഥലങ്ങളിൽ ഞാൻ സന്ദർശനം നടത്തിയിരുന്നു. ഇറാക്കിൽ ഏറ്റവും കൂടുതൽ ക്രൈസ്തവർ തിങ്ങിപ്പാർത്തിരുന്ന സ്ഥലമായിരുന്നു നിനിവേയിലെ പട്ടണങ്ങളും ഗ്രാമങ്ങളും. കഴിഞ്ഞ നവംബറിലാണ് നിനിവേ മോചിപ്പിച്ചത്. അതിനുശേഷം ആ ഗ്രാമങ്ങളിൽ ആദ്യമെത്തിയവരിൽ ഒരാൾ ഞാനായിരുന്നു. ഐഎസ് വരുത്തിവച്ച നാശങ്ങൾക്കു ഞാൻ ദൃക്സാക്ഷിയായി. പള്ളികളും വീടുകളും തകർത്തിരിക്കുന്നതിനു കണക്കില്ല. അവർ അവിടം വിട്ടുപോകുന്നതിനു മുന്പ് ക്രൈസ്തവ ദേവാലയങ്ങളും ക്രൈസ്തവരുടെ വീടുകളും അവർ തിങ്ങിപ്പാർക്കുന്ന ഗ്രാമങ്ങളും തെരഞ്ഞുപിടിച്ച് തീയിട്ടു. ജീവൻ തിരിച്ചുകിട്ടിയ ചിലരൊക്കെ എങ്ങോട്ടൊക്കെയോ പലായനം ചെയ്തു.ക്രൈസ്തവരോടുള്ള വിവേചനവും വെറുപ്പും ദ്രോഹവും വ്യക്തമാണ്. ഇതൊക്കെയായിട്ടും മനുഷ്യാവകാശത്തിൻറെയും ന്യൂനപക്ഷ സംരക്ഷണത്തിൻറെയും വക്താക്കളെന്നു പറയുന്ന രാജ്യങ്ങൾ ഇവിടത്തെ ക്രൈസ്തവരുടെയും മറ്റു ന്യൂനപക്ഷങ്ങളുടെയും കാര്യത്തിൽ കടുത്ത അവഗണനയാണ് കാണിക്കുന്നത്.
ലെബനൻ
ഞാൻ ലെബനനിലാണ്. ആ മനോഹര രാജ്യത്താണ് ഞങ്ങളുടെ സന്ധയുടെ ആസ്ഥാനം. കഴിഞ്ഞ 110 വർഷങ്ങളായി ഞങ്ങൾ അവിടെയാണ്. 1905-ൽ തെക്കു കിഴക്കൻ തുർക്കിയിൽനിന്ന് ഇവിടേക്ക് ആസ്ഥാനം മാറ്റുകയായിരുന്നു. ബെയ്റൂട്ട് ഡമാസ്കസിന് അടുത്താണ്. 110 കിലോമീറ്റർ അകലമേ ഇവ തമ്മിലുള്ളു.
ഞാൻ ലെബനനിൽ ആണെങ്കിലും പ്രശ്നബാധിതമായ സിറിയയിലും പോകാറുണ്ട്. അടുത്തയാഴ്ച ഞാൻ സിറിയയിലേക്കു പോകും. അവിടെ ഞങ്ങളുടെ ഒരു പ്രീസ്റ്റ് ഹോം ഉണ്ട്. അവിടെ ഒരു ഓർമദിനത്തിൽ പങ്കെടുക്കും. അടുത്ത മാസം ആദ്യം ഡമാസ്കസിലേക്കു പോകും. കത്തോലിക്കാ സന്ധാവിന്ധാഗങ്ങളിലെ നേതാക്ക·ാരുടെ സമ്മേളനം നടക്കുന്നുണ്ട് അവിടെ. താമസിയാതെ ഇറാക്കിലും പോകും. തകർക്കപ്പെട്ട വീടുകളൊക്കെ നന്നാക്കിയെടുക്കുകയാണ് പലരും. ഇറാക്കിൽനിന്നും സിറിയയിൽനിന്നും ആയിരക്കണക്കിന് അന്ധയാർത്ഥികൾ ലെബനനിലെത്തിയിട്ടുണ്ട്. നമ്മുടെ സഹായവും പിന്തുണയും അവർക്ക് ആവശ്യമുണ്ട്. എല്ലാം നഷ്ടപ്പെട്ട ഇറാക്കിലെയും സിറിയയിലെയും ക്രൈസ്തവർക്ക് തല ചായ്ക്കാൻ ഇടവും ആശുപത്രികളും കുട്ടികൾക്കു സ്കൂളുകളും എല്ലാം ഉണ്ടാകേണ്ടതുണ്ട്.
അവിടെ ജനാധിപത്യം നടപ്പില്ല
പാശ്ചാത്യ നിലപാടുകളോടു വിയോജിപ്പുണ്ട്. സിറിയയിലും ഇറാക്കിലും ഉടനെയൊന്നും ജനാധിപത്യം കൊണ്ടുവരാനാവില്ല. ലെബനനിലൊഴികെ ആ മേഖലയിൽ ഒരിടത്തും മതവും ഗവണ്മെൻറും തമ്മിൽ വ്യത്യാസമില്ല. ഇത്തരമൊരു സാഹചര്യത്തിൽ പാശ്ചാത്യർ പറയുന്ന ജനാധിപത്യം എങ്ങനെ നടപ്പാക്കുമെന്നാണു പറയുന്നത്. അസാധ്യമെന്നു ഞാൻ പറയും.
അതിനാൽ ലോകരാഷ്ട്രങ്ങൾ പ്രശ്നത്തെ കൂടുതൽ ഗൗരവത്തോടെ കാണേണ്ടിയിരിക്കുന്നു. മേഖലയിലെ ഗവണ്മെൻറുകൾക്ക് ഒരു സിവിൽ കോണ്‍സ്റ്റിറ്റ്യൂഷൻ സ്ഥാപിക്കാൻ പ്രേരിപ്പിക്കുകയും നിർബന്ധിക്കുകയുമാണ് ചെയ്യേണ്ടത്. നിർന്ധാഗ്യവശാൽ അത് സംന്ധവിക്കുന്നില്ല. മറിച്ച് എണ്ണയ്ക്കുവേണ്ടി ന്യൂനപക്ഷ താത്പര്യങ്ങളെ ഒറ്റിക്കൊടുക്കുന്ന സമീപനമാണ് അവരിൽനിന്ന് ഉണ്ടാകുന്നത്. ന്യൂനപക്ഷങ്ങൾ ഉൾപ്പെടെയുള്ള തദ്ദേശീയരെ സംരക്ഷിക്കുകയാണെന്നു ന്ധാവിക്കുന്നുണ്ടെങ്കിലും അതല്ല നടക്കുന്നത്. ഞങ്ങൾ ആയിരക്കണക്കിനു വർഷങ്ങളായി അവിടെ ജീവിക്കുന്ന തദ്ദേശീയരാണ്. ക്രിസ്തുമതം സ്ഥാപിക്കപ്പെടുന്നതിനു മുന്പും ഞങ്ങൾ അവിടെ ഉണ്ടായിരുന്നു. പാശ്ചാത്യ രാഷ്ട്രീയക്കാരുടേത് കപടനാട്യമാണ്. വാഷിംഗ്ടണ്‍ ഡിസിയിലും ടൊറൻറോയിലും മോണ്‍ട്രിയോളിലും കാനഡയിലും റോമിലും സ്പെയിനിലുമൊക്കെ ഞാനിതുതന്നെ പരസ്യമായി പറയുന്നു.
എല്ലാവരുടെയും പൗരാവകാശത്തിനായിട്ടാണ് നിലകൊള്ളുന്നതെന്ന് പാശ്ചാത്യ രാഷ്ട്രീയക്കാർ തെളിയിക്കേണ്ടതുണ്ട്. മുസ്ലിം സമുദായത്തെ പ്രീണിപ്പിക്കാൻ മാത്രമാണ് അവരുടെ ഇപ്പോഴത്തെ ഇടപെടലുകൾ. കാരണം അവർ ന്ധൂരിപക്ഷമാണ്, സന്പന്നരാണ്. പക്ഷേ, ഞങ്ങളോ ദരിദ്രരായ ന്യൂനപക്ഷങ്ങൾ. അക്രമത്തിൻറെ പാത സ്വീകരിക്കാത്തവർ. അതുകൊണ്ട് ഞങ്ങളെ ഒരുവശത്തേക്കു മാറ്റിനിർത്തിയാലും അവഗണിച്ചാലും അവർക്ക് ഒന്നും സംന്ധവിക്കാനില്ല.
ആർച്ച്ബിഷപ്പുമാരെക്കുറിച്ച് അറിയില്ല
ഇറാക്കിൽനിന്നു തട്ടിക്കൊണ്ടുപോകപ്പെട്ട രണ്ട് ആർച്ച്ബിഷപ്പുമാരെക്കുറിച്ച് ഈ ദിവസംവരെ യാതൊരു വിവരവുമില്ല. 2013 ഏപ്രിൽ മാസത്തിലാണ് അലെപ്പോയിലെ ഗ്രീക്ക്, സിറിയൻ ഓർത്തഡോക്സ് ആർച്ച്ബിഷപ്പുമാരായ ബൗലോസ് യെസീഗി, ഗ്രിഗോറിയോസ് യോഹന്നാ ഇബ്രാഹിം എന്നിവരെ തീവ്രവാദികൾ കൊണ്ടുപോയത്. നാലു വർഷം കഴിഞ്ഞു. അക്കാര്യത്തിൽ ഒരു പാശ്ചാത്യ ഇടപെടലും ഉണ്ടായിട്ടില്ല. ഞാൻ മുന്പു പറഞ്ഞതുപോലെ ആർക്കും അതിൽ താത്പര്യവുമില്ല.
നന്ദി
നിങ്ങൾക്കെല്ലാവർക്കും നന്ദി. പ്രത്യേകിച്ച് കേരളത്തിലെ സന്ധകൾക്ക്. അന്ത്യോക്യ ആരാധനക്രമ പാരന്പര്യം പങ്കുവയ്ക്കുന്ന മലങ്കര കത്തോലിക്കാസന്ധ പുനരൈക്യ വാർഷികത്തിൽ പങ്കെടുക്കാനാണ് കേരളത്തിലെത്തിയത്. മലങ്കര കത്തോലിക്കാ സന്ധയോടും കർദിനാൾ ബസേലിയോസ് മാർ ക്ലീമിസ് കാതോലിക്കാ ബാവയുടെ ഐക്യദാർഢ്യത്തിനും നന്ദി. സിറിയയിലെയും ഇറാക്കിലെയും ലെബനനിലെയും പീഡനമനുന്ധവിക്കുന്ന ക്രൈസ്തവർക്കുവേണ്ടി അദ്ദേഹം ഒരു ലക്ഷം ഡോളറിൻറെ സാന്പത്തിക സഹായം നല്കിയതും സ്മരിക്കുന്നു. ഞങ്ങൾക്കുവേണ്ടി നിങ്ങൾ പ്രാർഥിക്കുക.
ജോസ് ആൻഡ്രൂസ്
ഉലകംചുറ്റും വീൽ ചെയർ
രാജ്യങ്ങളിൽനിന്നു രാജ്യങ്ങളിലേക്ക് വിശ്രമമില്ലാതെ ഉരുളുകയാണ് ഈ വീൽ ചെയർ. അരയ്ക്കു താഴേയ്ക്കു തളർന്ന ഒരു ചെറുപ്പ
കാര്യം കാണാൻ കഴുത
ഒരു ലിറ്റര്‍ കഴുതപ്പാലിനു വിപണിയില്‍ 5,000 മുതല്‍ 7,000 രൂപ വരെ വില. നഷ്ടത്തിലേക്കു പോയ അച്ഛന്റെ പശുവളർത്തലിനെ രക്
ചിറകുള്ള മോളി
ബാങ്ക് അക്കൗണ്ടിൽ കനപ്പെട്ട ബാലൻസ് ഒന്നുമില്ല, വലിയ കുടുംബസ്വത്തോ ബിസിനസോ ഒന്നുമില്ല, ബന്ധുക്കളൊന്നും അത്ര വലിയ സന
ലാറ്ററൻ ഹൃദയം
ലാറ്ററൻ ബസിലിക്ക, കത്തോലിക്കാ സഭയുടെ പ്രതീകം. രണ്ടര നൂറ്റാണ്ടു നീണ്ട മതപീഡനങ്ങൾക്കു ശേഷം റോമ്മാപുരിയിൽ ആദ്യമായി
പുത്തൻ പാന മനമുരുകും ധ്യാനം
അമ്മകന്നിമണിതന്റെ നിർമലദുഃഖങ്ങളിപ്പോൾ... എത്രയോ ഹൃദയസ്പർശിയാണ് ഈ വരികൾ. ഒരമ്മയുടെ നെഞ്ചുപിളർക്കുന്ന വിലാപ
ലണ്ടനിലെ മല്ലു ഷെഫ്
ലണ്ടൻ നഗരത്തിലെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് എത്തുന്ന ഇംഗ്ലീഷുകാർ മലയാളികളുടെ നാടൻ വിഭവങ്ങളായ കപ്പയും മീനും ച
ഈ മലയും കടന്ന്
യാത്ര പോകുന്ന പലരുടെയും കഥകൾ നമ്മൾ കേൾക്കാറുണ്ട്. എന്നാൽ, സാഹസിക യാത്രകൾ പ്രിയമാക്കിയവരുടെയോ? മഞ്ഞുമലകൾ താണ്ട
ദേവദേയം ഈ സൗഭാഗ്യം
പല്ലിശേരിക്കുന്നിലെ കാരുണ്യപ്രവാഹം, അറിയുന്നവർക്കൊക്കെ മഹാവിസ്മയമാണ്. സ്നേഹപരിചരണത്തിന്റെയും കരുതലിന്റെയും ആ
ആ മൂന്നു വർഷങ്ങൾ
പി. ഭാസ്കരൻ...
മലയാളം നെഞ്ചിലേറ്റിയ പ്രിയ കവി. ആ തൂലികയിൽനിന്ന് ഉതിർന്നുവീണ കവിതാ ശകലങ്ങൾ മൂളാത്തവരായി ആ
കുട്ടനാടിന്റെ ഡോക്ടറമ്മയും മകനും
പഞ്ചനക്ഷത്ര ആശുപത്രികളിലെ ഗ്ലാമർ ജോലിയും സൗകര്യങ്ങളും വൻ പ്രതിഫലവും വേണ്ടെന്നു വച്ചു സ്വന്തം കൈയിലെ പണം മുടക്കി ഒ
പക്ഷിമൃഗാദികൾക്ക് പുത്തൻ ഊര്
ഭാവി നമ്മൾ പോകുന്നയിടമല്ല, സൃഷ്ടിക്കുന്നതാണ്. അതിലേക്കുള്ള പാതകൾ കണ്ടെത്തുന്നതല്ല, നിർമിക്കുന്നതാണ്. ഈ പാതകൾ നിർ
കുഞ്ഞിരാമാനന്ദം
ഈ ആശുപത്രിയുടെ ഉടമ ഒരു കല്പണിക്കാരനാണ്. സ്വന്തം അധ്വാനത്തിൽ കല്ലുകളടുക്കി കെട്ടിപ്പൊക്കിയ ആശുപത്രി ആറു മാസങ്ങൾ
രാജ്ഭവനിലെ രഹസ്യങ്ങൾ
വലിയൊരു കപ്പലിന്റെ ഡെക്കില്‍ ഇരിക്കുന്നതു പോലെ ഒരു മുനമ്പിലിരുന്ന് അറബിക്കടലിന്റെ ഗോവൻ ഭംഗി ആസ്വദിക്കുക, ഇതൊരു സ്വ
മഹാപാപത്തിന് 25 വയസ്
ഗുജറാത്തിലും ഒറീസയിലെ കാണ്ഡമാലിലും മണിപ്പുരിലുമൊക്കെ ന്യൂനപക്ഷങ്ങൾ കൊല്ലാക്കൊല ചെയ്യപ്പെടുന്നതിനു മുന്‍പത്തെ കാര്‍
ഇന്ത്യയുടെ മാനേജ്മെന്റ് ഗുരു
ഇന്ത്യയിൽ ബിസിനസ് മാനേജ്മെന്റ് പഠനത്തിനു തുടക്കമിട്ടത് ജംഷഡ്പുർ എക്സ്എല്‍ആര്‍ഐയിലെ ഈശോ സഭാ വൈദികർ ആണെങ്കിൽ അ
കയാക്കിംഗ് പ്രീസ്റ്റ്
മുപ്പതു വയസു വരെ വെള്ളത്തിലിറങ്ങാൻ പേടിയായിരുന്ന ഒരു യുവാവ്. 32-ാം വയസിൽ നിർബന്ധത്താൽ നീന്തൽ പഠിക്കുന്നു. പിന്നെ പ
75 ലും വശീകരിക്കുന്നു വിഷകന്യക
ജീവിതവും മരണവും മുഖാമുഖം നിൽക്കുന്ന കുടിയേറ്റ ഭൂമിയിലെ രാപ്പകൽ യുദ്ധങ്ങൾ ആകാശവൃക്ഷത്തിലെ ഏറുമാടത്തിലിരുന്ന് ഒ
ഒന്നാം പുൽക്കൂട്
1223... വിശുദ്ധ ഫ്രാൻസിസ് അസീസി ലോകത്തിലെ ആദ്യത്തെ പുൽക്കൂട് ഒരുക്കിയ വർഷം. ആ മഹാസംഭവത്തിന് ഈ ക്രിസ്മസ് ദിനത്തിൽ
ജാർഖണ്ഡിന്റെ കറുത്ത മുത്ത്, ധോരി മാതാവ്!
നൂറടി താഴ്ചയുള്ള കൽക്കരി ഖനിയിൽനിന്ന് ഒരു രൂപം കിട്ടുന്നു. അതു കാളിദേവിയാണെന്നു ധരിച്ച് ഒരു മുറിയിൽ പ്രതിഷ്ഠിച്ചു
പശുക്കൂട്ടിലെ പവർഹൗസ്
വൈദ്യുതിച്ചാർജിനെച്ചൊല്ലി പലരും ആശങ്കയിലും ആശയക്കുഴപ്പത്തിലും കഴിയുന്പോൾ ദേ ഇവിടൊരാൾ തന്റെ പശുക്കൂട്ടിൽനിന്ന
ഉലകംചുറ്റും വീൽ ചെയർ
രാജ്യങ്ങളിൽനിന്നു രാജ്യങ്ങളിലേക്ക് വിശ്രമമില്ലാതെ ഉരുളുകയാണ് ഈ വീൽ ചെയർ. അരയ്ക്കു താഴേയ്ക്കു തളർന്ന ഒരു ചെറുപ്പ
കാര്യം കാണാൻ കഴുത
ഒരു ലിറ്റര്‍ കഴുതപ്പാലിനു വിപണിയില്‍ 5,000 മുതല്‍ 7,000 രൂപ വരെ വില. നഷ്ടത്തിലേക്കു പോയ അച്ഛന്റെ പശുവളർത്തലിനെ രക്
ചിറകുള്ള മോളി
ബാങ്ക് അക്കൗണ്ടിൽ കനപ്പെട്ട ബാലൻസ് ഒന്നുമില്ല, വലിയ കുടുംബസ്വത്തോ ബിസിനസോ ഒന്നുമില്ല, ബന്ധുക്കളൊന്നും അത്ര വലിയ സന
ലാറ്ററൻ ഹൃദയം
ലാറ്ററൻ ബസിലിക്ക, കത്തോലിക്കാ സഭയുടെ പ്രതീകം. രണ്ടര നൂറ്റാണ്ടു നീണ്ട മതപീഡനങ്ങൾക്കു ശേഷം റോമ്മാപുരിയിൽ ആദ്യമായി
പുത്തൻ പാന മനമുരുകും ധ്യാനം
അമ്മകന്നിമണിതന്റെ നിർമലദുഃഖങ്ങളിപ്പോൾ... എത്രയോ ഹൃദയസ്പർശിയാണ് ഈ വരികൾ. ഒരമ്മയുടെ നെഞ്ചുപിളർക്കുന്ന വിലാപ
ലണ്ടനിലെ മല്ലു ഷെഫ്
ലണ്ടൻ നഗരത്തിലെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് എത്തുന്ന ഇംഗ്ലീഷുകാർ മലയാളികളുടെ നാടൻ വിഭവങ്ങളായ കപ്പയും മീനും ച
ഈ മലയും കടന്ന്
യാത്ര പോകുന്ന പലരുടെയും കഥകൾ നമ്മൾ കേൾക്കാറുണ്ട്. എന്നാൽ, സാഹസിക യാത്രകൾ പ്രിയമാക്കിയവരുടെയോ? മഞ്ഞുമലകൾ താണ്ട
ദേവദേയം ഈ സൗഭാഗ്യം
പല്ലിശേരിക്കുന്നിലെ കാരുണ്യപ്രവാഹം, അറിയുന്നവർക്കൊക്കെ മഹാവിസ്മയമാണ്. സ്നേഹപരിചരണത്തിന്റെയും കരുതലിന്റെയും ആ
ആ മൂന്നു വർഷങ്ങൾ
പി. ഭാസ്കരൻ...
മലയാളം നെഞ്ചിലേറ്റിയ പ്രിയ കവി. ആ തൂലികയിൽനിന്ന് ഉതിർന്നുവീണ കവിതാ ശകലങ്ങൾ മൂളാത്തവരായി ആ
കുട്ടനാടിന്റെ ഡോക്ടറമ്മയും മകനും
പഞ്ചനക്ഷത്ര ആശുപത്രികളിലെ ഗ്ലാമർ ജോലിയും സൗകര്യങ്ങളും വൻ പ്രതിഫലവും വേണ്ടെന്നു വച്ചു സ്വന്തം കൈയിലെ പണം മുടക്കി ഒ
പക്ഷിമൃഗാദികൾക്ക് പുത്തൻ ഊര്
ഭാവി നമ്മൾ പോകുന്നയിടമല്ല, സൃഷ്ടിക്കുന്നതാണ്. അതിലേക്കുള്ള പാതകൾ കണ്ടെത്തുന്നതല്ല, നിർമിക്കുന്നതാണ്. ഈ പാതകൾ നിർ
കുഞ്ഞിരാമാനന്ദം
ഈ ആശുപത്രിയുടെ ഉടമ ഒരു കല്പണിക്കാരനാണ്. സ്വന്തം അധ്വാനത്തിൽ കല്ലുകളടുക്കി കെട്ടിപ്പൊക്കിയ ആശുപത്രി ആറു മാസങ്ങൾ
രാജ്ഭവനിലെ രഹസ്യങ്ങൾ
വലിയൊരു കപ്പലിന്റെ ഡെക്കില്‍ ഇരിക്കുന്നതു പോലെ ഒരു മുനമ്പിലിരുന്ന് അറബിക്കടലിന്റെ ഗോവൻ ഭംഗി ആസ്വദിക്കുക, ഇതൊരു സ്വ
മഹാപാപത്തിന് 25 വയസ്
ഗുജറാത്തിലും ഒറീസയിലെ കാണ്ഡമാലിലും മണിപ്പുരിലുമൊക്കെ ന്യൂനപക്ഷങ്ങൾ കൊല്ലാക്കൊല ചെയ്യപ്പെടുന്നതിനു മുന്‍പത്തെ കാര്‍
ഇന്ത്യയുടെ മാനേജ്മെന്റ് ഗുരു
ഇന്ത്യയിൽ ബിസിനസ് മാനേജ്മെന്റ് പഠനത്തിനു തുടക്കമിട്ടത് ജംഷഡ്പുർ എക്സ്എല്‍ആര്‍ഐയിലെ ഈശോ സഭാ വൈദികർ ആണെങ്കിൽ അ
കയാക്കിംഗ് പ്രീസ്റ്റ്
മുപ്പതു വയസു വരെ വെള്ളത്തിലിറങ്ങാൻ പേടിയായിരുന്ന ഒരു യുവാവ്. 32-ാം വയസിൽ നിർബന്ധത്താൽ നീന്തൽ പഠിക്കുന്നു. പിന്നെ പ
75 ലും വശീകരിക്കുന്നു വിഷകന്യക
ജീവിതവും മരണവും മുഖാമുഖം നിൽക്കുന്ന കുടിയേറ്റ ഭൂമിയിലെ രാപ്പകൽ യുദ്ധങ്ങൾ ആകാശവൃക്ഷത്തിലെ ഏറുമാടത്തിലിരുന്ന് ഒ
ഒന്നാം പുൽക്കൂട്
1223... വിശുദ്ധ ഫ്രാൻസിസ് അസീസി ലോകത്തിലെ ആദ്യത്തെ പുൽക്കൂട് ഒരുക്കിയ വർഷം. ആ മഹാസംഭവത്തിന് ഈ ക്രിസ്മസ് ദിനത്തിൽ
ജാർഖണ്ഡിന്റെ കറുത്ത മുത്ത്, ധോരി മാതാവ്!
നൂറടി താഴ്ചയുള്ള കൽക്കരി ഖനിയിൽനിന്ന് ഒരു രൂപം കിട്ടുന്നു. അതു കാളിദേവിയാണെന്നു ധരിച്ച് ഒരു മുറിയിൽ പ്രതിഷ്ഠിച്ചു
പശുക്കൂട്ടിലെ പവർഹൗസ്
വൈദ്യുതിച്ചാർജിനെച്ചൊല്ലി പലരും ആശങ്കയിലും ആശയക്കുഴപ്പത്തിലും കഴിയുന്പോൾ ദേ ഇവിടൊരാൾ തന്റെ പശുക്കൂട്ടിൽനിന്ന
ആ രാത്രിയുടെ കാവൽ മാലാഖ
സ്വന്തം ജീവൻ ബലികഴിച്ച് നൂറ്റന്പതോളം ഹോസ്റ്റൽവാസികളെ ജീവിതത്തിലേക്കു പിടിച്ചുകയറ്റിയ സിസ്റ്റർ ലയോള സിഎംസി എന്ന ധ
ഗോക്കളെ മേയ്ച്ചും....മനസുണ്ടെങ്കിൽ എല്ലാം മനോഹരമാകും
പഠനത്തിന് ഇടവേള കിട്ടിയാൽ മൊബൈൽ ഫോണിൽ തോണ്ടിയോ ടിവിക്കു മുന്നിൽ
ചടഞ്ഞിരുന്നോ സമയം നീക്കുന്നവരാണ് പല കൗമാരക്
മുരിങ്ങയിലകൊണ്ട് പുട്ട് ഉണ്ടാക്കിയ കഥ!
നാൽപ്പത്തിയേഴാം വയസിൽ സ്വകാര്യ ബാങ്കിലെ സീനിയർ മാനേജർ പദവി രാജിവച്ച് ഒരു വ്യവസായം തുടങ്ങിയപ്പോൾ പലരും എതിർത്തു
ചിപ്പിലിത്തോട്ടിലെ ലോകകപ്പ്
ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ ജ്വരത്തിൽ ലോകം ആറാടുന്പോൾ ഇവിടെയൊരാൾ ക്രിക്കറ്റിന്റെ മറ്റൊരു ആവേശക്കാഴ്ച തീർത്തു ക്രിക്ക
ചൂടൻ സിറ്റി വഴി കുവൈറ്റ്
ആത്മാവു സിറ്റിയിലൂടെ മോസ്കോയിലെത്താം. അവിടെനിന്നു കുവൈറ്റ് സിറ്റി വഴി അമേരിക്കൻകുന്നിൽ ലാൻഡ് ചെയ്യാം. ചൂടൻ സിറ്റിയി
കലിഗ്രഫിയില്‍ കൈവച്ചാല്‍
കൈയക്ഷരം മോശമാണെന്നു പരിഭവിക്കുന്നവരാണോ നിങ്ങൾ...! എങ്കിൽ കലിഗ്രഫിയിൽ ഒന്നു കൈവച്ചാലോ..? മലയാള സിനിമയുടെ പരസ്യ
യഹൂദന്റെ മസ്തിഷ്കം
ഹമാസ് ഭീകരർ ഇസ്രയേൽ ആക്രമിച്ചതിലൂടെ തുടക്കമിട്ട മറ്റൊരു യുദ്ധം ലോകത്തെ മുറിവേൽപിച്ചുകൊണ്ടിരിക്കുന്നു. യഹൂദരെപ്
സൺഡേ ദീപിക അവതരിപ്പിക്കുന്നു...ബാൻഡ് മേളം ചന്പക്കുളം സിസ്റ്റേഴ്സ്
“ഉടൻതന്നെ മൈതാനത്ത് നിങ്ങൾ ഏവരും ആകാംക്ഷയോടെ കാത്തിരുന്ന ആ അപൂർവ കലാവിരുന്ന് ആരംഭിക്കുന്നു. സുപ്രസിദ്ധ ബാൻഡ് സം
ഇത്തിരി പുളിക്കും
ഗ്രാമത്തിൽ എല്ലാവരുംകൂടി ചേർന്ന് വർഷം ഏകദേശം 35 ടണ്‍ കുടംപുളിയാണ് വിളവെടുക്കുന്നത്. അതായത്, പ്രതിവര്‍ഷം 65 ലക്ഷ
സിൻ ചാവോ വിയറ്റ്നാം വിളിക്കുന്നു!
പതിറ്റാണ്ടുകൾ നീണ്ട യുദ്ധത്തിൽ ബോംബുകൾ നക്കിത്തുടച്ച ഒരു നാട്. ചോരയും നിലവിളിയും പട്ടിണിയും ഭീതി പരത്തിയ മണ്ണ്. ഒര
Latest News
കേരള തീരത്ത് വീണ്ടും കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത
കേരളത്തിൽ പോളിംഗ് 70 ശതമാനം കടന്നു; പലയിടത്തും ഇനിയും നീണ്ടനിര
ആശാൻ മടങ്ങി; കേരള ബ്ലാസ്റ്റേഴ്സ് പരിശീലക സ്ഥാനം രാജിവച്ച് ഇവാൻ വുകോമനോവിച്ച്
കൽപറ്റയിൽ പിക്കപ്പിലേക്ക് ലോറിയിടിച്ച് യുവാവ് മരിച്ചു
പോളിംഗ് സമയം അവസാനിച്ചു; പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിര
Latest News
കേരള തീരത്ത് വീണ്ടും കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത
കേരളത്തിൽ പോളിംഗ് 70 ശതമാനം കടന്നു; പലയിടത്തും ഇനിയും നീണ്ടനിര
ആശാൻ മടങ്ങി; കേരള ബ്ലാസ്റ്റേഴ്സ് പരിശീലക സ്ഥാനം രാജിവച്ച് ഇവാൻ വുകോമനോവിച്ച്
കൽപറ്റയിൽ പിക്കപ്പിലേക്ക് ലോറിയിടിച്ച് യുവാവ് മരിച്ചു
പോളിംഗ് സമയം അവസാനിച്ചു; പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിര
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top