തേനിയിലെ കണികാ പരീക്ഷണം ഹരിത ട്രൈബ്യൂണൽ റദ്ദാക്കി
തേനിയിലെ കണികാ പരീക്ഷണം ഹരിത ട്രൈബ്യൂണൽ റദ്ദാക്കി
Monday, March 20, 2017 1:03 PM IST
ചെന്നൈ: കേരള അതിർത്തിയോടു ചേർന്ന് തേനിയിലെ പൊട്ടിപ്പുറത്ത് നടക്കാനിരിക്കുന്ന കണികാ പരീക്ഷണം റദ്ദാക്കി ഹരിത ട്രൈബ്യൂണൽ ചെന്നൈ ബെഞ്ചിന്‍റെ ഉത്തരവ്. കണികാ പരീക്ഷണത്തിനെതിരേ ഒരു പരിസ്ഥിതി സംഘടന നല്കിയ ഹർജിയിലാണ് ഉത്തരവ്. കേന്ദ്ര സർക്കാരിനെ തെറ്റിദ്ധരിപ്പിച്ചാണ് ന്യൂട്രിനോ ഒബ്സർവേറ്ററിക്കു പാരിസ്ഥിതികാനുമതി നേടിയെടുത്തതെന്നും അംഗീകാരമില്ലാത്ത ഏജൻസിയാണു തേനിയിലെ വെസ്റ്റ് ബോഡി ഹിൽസ് വനത്തിൽ പഠനം നടത്തി റിപ്പോർ‌ട്ട് നല്കിയതെന്നും പരിസ്ഥിതി സംഘടന നല്കിയ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.. 2010ലായിരുന്നു കേന്ദ്ര പരിസ്ഥിതി മന്ത്രാലയം കണികാ പരീക്ഷണത്തിന് അനുമതി നല്കിയത്.

കേരള-തമിഴ്നാട് അതിർത്തിയിൽ തേവാരത്തിനു സമീപം പെട്ടിപ്പുറത്താണ് കണികാ പരീക്ഷണശാല സ്ഥാപിക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകിയത്. അന്പരശൻകോട് എന്ന മലയ്ക്കുള്ളിലെ ഭൂഗർഭ കേന്ദ്രത്തിൽ പരീക്ഷണശാല സ്ഥാപിക്കാനായിരുന്നു പദ്ധതി. ഇതിനായി 66 ഏക്കർ ഭൂമിയും തമിഴ്നാട് വിട്ടുനൽകി. 1500 കോടി രൂപയുടെ ന്യൂട്രിനോ ഒബ്സർവേറ്ററി പദ്ധതി കേന്ദ്ര ആണവ വകുപ്പിന്‍റെയും ശാസ്ത്ര സാങ്കേതിക വകുപ്പിന്‍റെയും നേതൃത്വത്തിൽ പൂർത്തിയാക്കാനായിരുന്നു തീരുമാനം.


കണികാ പരീക്ഷണത്തിനെതിരെ കേരളത്തിലും തമിഴ്നാട്ടിലും പ്രതിഷേധമുണ്ട്. എംഡിഎംകെ നേതാവ് വൈകോയുടെ ഹർജിയിൽ തമിഴ്നാട് സർക്കാരിനും കേന്ദ്രത്തിനും മദ്രാസ് ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു. പരീക്ഷണം ഇടുക്കി അണക്കെട്ടിന്‍റെ സുരക്ഷയെ ബാധിക്കുമെന്നും വിമർശനം ഉയർന്നിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.