ഉത്തരാഖണ്ഡിൽ ത്രിവേന്ദ്ര റാവത് മന്ത്രിസഭ അധികാരമേറ്റു
ഉത്തരാഖണ്ഡിൽ ത്രിവേന്ദ്ര റാവത് മന്ത്രിസഭ അധികാരമേറ്റു
Saturday, March 18, 2017 12:41 PM IST
ഡെറാഡൂൺ: ഉത്തരാഖണ്ഡിന്‍റെ എട്ടാമത് മുഖ്യമന്ത്രിയായി ത്രിവേന്ദ്ര സിംഗ് റാവത്ത് ഗവർണർ കെ.കെ. പോളിനു മുന്പാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

ഏഴ് കാബിനറ്റ് മന്ത്രിമാർ ഉൾപ്പെടെ ഒന്പത് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. സത്പാൽ മഹാരാജ്, ഹർക് സിംഗ് റാവത്, മദൻ കൗശിക്, അരവിന്ദ് പാണ്ഡെ, സുബോദ് ഉനിയാൽ, യഷ്പാൽ ആര്യ, പ്രകാശ് പാന്ത് എന്നിവരാണ് കാബിനറ്റ് മന്ത്രിമാർ. രേഖ ആര്യ, ധൻ സിംഗ് എന്നിവർ സ്വതന്ത്ര ചുമതലയുള്ള മന്ത്രിമാരായി ചുമതലയേറ്റു. 70 അംഗ സഭയിൽ 57 സീറ്റ് നേടിയാണ് ബിജെപി അധികാരത്തിലെത്തിയത്. സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.


അന്പത്താറുകാരനായ റാവത് ആർഎസ്എസ് പ്രചാരകനായാണ് രാഷ്‌ട്രീയ ജീവിതം ആരംഭിച്ചത്. 2014 ജാർഖണ്ഡ് തെരഞ്ഞെടുപ്പിൽ ബിജെപിയെ അധികാരത്തിലേക്കു നയിച്ചതിൽ നിർണായക പങ്ക് വഹിച്ചത് റാവത്തായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.