എബിവിപിക്കെതിരേ പ്രചാരണം നടത്തിയ വിദ്യാർഥിനിക്കു മാനഭംഗ ഭീഷണി
എബിവിപിക്കെതിരേ പ്രചാരണം നടത്തിയ വിദ്യാർഥിനിക്കു മാനഭംഗ ഭീഷണി
Monday, February 27, 2017 2:35 PM IST
ന്യൂഡൽഹി: എബിവിപിക്കെതിരേ ഓണ്‍ലൈൻ കാന്പയിൻ നടത്തിയ കാർഗിൽ രക്തസാക്ഷിയുടെ മകൾ ഗുർമെഹർ കൗറിന് മാനഭംഗ ഭീഷണി. തന്നെ മാനഭംഗപ്പെടുത്തുമെന്ന് എബിവിപി പ്രവർത്തകർ ഭീഷണിപ്പെടുത്തിയതായി സ്റ്റുഡന്‍റ്സ് എഗൻസ്റ്റ് എബിവിപി കാന്പയിനു തുടക്കമിട്ട ഗുർമെഹർ കൗർ വ്യക്തമാക്കി.

കൗറിനെ ദാവൂദ് ഇബ്രാഹിമിനോട് ഉപമിച്ച് ബിജെപി എംപി പ്രതാപ് സിംഗും രംഗത്തെത്തി. ഡൽഹി സർവകലാശാലയ്ക്കു കീഴിലുള്ള ലേഡി ശ്രീ റാം കോളജിലെ വിദ്യാർഥിനിയും കാർഗിൽ രക്തസാക്ഷി മേജർ മൻദീപ് സിംഗിന്‍റെ മകളുമാണു ഗുർമെഹർ കൗർ. മാനഭംഗഭീഷണി ചൂണ്ടിക്കാട്ടി കൗർ ഡൽഹി വനിത കമ്മീഷനു പരാതി നൽകിയിട്ടുണ്ട്. കുറ്റക്കാർക്കെതിരേ പോലീസ് കർശന നടപടിയെടുക്കണമെന്നു ഡൽഹി വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മാലിവാൾ ആവശ്യപ്പെട്ടു.

ജെഎൻയു വിദ്യാർഥികളായ ഉമർ ഖാലിദിനെയും ഷെഹൽ റാഷിദിനെയും ഡൽഹി രാംജാസ് കോളജിൽ എബിവിപി വിലക്കിയതിനെത്തുടർന്ന് സർവകലാശാലയിൽ നടക്കുന്ന പ്രക്ഷോഭത്തിനു പിന്തുണ നൽകിയായിരുന്നു കൗർ കാന്പയിനു തുടക്കമിട്ടത്. തന്‍റെ പിതാവിനെ കൊന്നത് പാക്കിസ്ഥാനല്ല, യുദ്ധമാണെന്ന് കൗർ പോസ്റ്റ് ചെയ്തു. താൻ ഡൽഹി സർവകലാശാലാ വിദ്യാർഥിയാണെന്നും എബിവിപിയെ ഭയക്കുന്നില്ല എന്നും എഴുതിയ പ്ലക്കാർഡ് ഉയർത്തിയ കൗറിന്‍റെ ചിത്രവും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.


ഭീഷണികൾ ഉയർന്നതോടെ സംഭവം വിവാദമായി. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ കൗറിനു പിന്തുണയുമായി രംഗത്തെത്തി. ഇത് ബിജെപിയാണ്. ഇവർ ഈ രാജ്യം നശിപ്പിക്കും. ഈ ഗുണ്ടായിസത്തിനെതിരേ എല്ലാവരും പ്രതികരിക്കണമെന്നും കൊറിന്‍റെ പോസ്റ്റ് ഷെയർ ചെയ്തുകൊണ്ട് കെജരിവാൾ ട്വിറ്ററിൽ പ്രതികരിച്ചു . ആരാണ് ഈ യുവതിയുടെ മനസിനെ മലീമസമാക്കുന്നതെന്നു ചോദിച്ചായിരുന്നു കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജുവിന്‍റെ പ്രതികരണം.

പ്രതികരണങ്ങൾ വിവാദമായതോടെ മന്ത്രി റിജിജു ട്വിറ്ററിലൂടെ വീണ്ടും രംഗത്തെത്തി. അഭിപ്രായ പ്രകടനത്തിനുള്ള സ്വാതന്ത്ര്യം കാന്പസുകളിൽ രാജ്യവിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കാനുള്ള ലൈസൻസായി കണക്കാക്കരുത്. സർക്കാരിനെ വിമർശിക്കുന്നവർ മാതൃരാജ്യത്തെ അപമാനിക്കരുതെന്നുമായിരുന്നു മന്ത്രിയുടെ ട്വീറ്റ്. ‌

അതിനിടെ ഡൽഹി സർവകലാശാലയുടെ കീഴിലുള്ള രാംജാസ് കോളജിലെ സംഘർഷാവസ്ഥയ്ക്ക് ഇനിയും അയവു വന്നിട്ടില്ല, വളരെ കരുതലോടെയേ നടപടിയെടുക്കാവൂ എന്നു ഡൽഹി പോലീസിനു നിർദേശം നൽകിയിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ് നാഥ് സിംഗ് വ്യക്തമാക്കി. ഡൽഹി പോലീസ് കമ്മീഷണറുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.