കാൺപുർ ട്രെയിൻ ദുരന്തം: ഗൂഢാലോചന അതിർത്തിക്കപ്പുറത്തുനിന്ന് - പ്രധാനമന്ത്രി
കാൺപുർ ട്രെയിൻ ദുരന്തം: ഗൂഢാലോചന അതിർത്തിക്കപ്പുറത്തുനിന്ന് - പ്രധാനമന്ത്രി
Friday, February 24, 2017 2:19 PM IST
ഗോണ്ട: 150 പേരുടെ മരണത്തിനിടയാക്കിയ കാൺപുർ ട്രെയിൻ ദുരന്തം ഗൂഢാലോചനയായിരുന്നെന്നും നേപ്പാൾ അതിർത്തിക്കപ്പുറത്തുനിന്നാണ് ഇതു നടത്തിയിരിക്കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തർപ്രദേശിലെ ഗോണ്ട ജില്ലയിൽ തെരഞ്ഞടുപ്പ് റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു മോദി. നവംബർ 20 ന് ഇൻഡോർ- പാറ്റ്ന എക്സ്പ്രസിന്‍റെ 14 കോച്ചുകൾ പുക്രായയിൽ പാളം തെറ്റിയാണ് 150 പേർ മരിച്ചത്.

നേപ്പാളിൽനിന്നാണ് ട്രെയിൻ ദുരന്തത്തിന്‍റെ ഗൂഢാലോചന നടന്നിരിക്കുന്നത്. ഗോണ്ട നേപ്പാളുമായി അതിർത്തി പങ്കിടുന്നു. അതിർത്തികടന്നുള്ള ഭീകരവാദത്തെ ചെറുക്കണമെങ്കിൽ പൂർണ ദേശസ്നേഹികളെ മാത്രം അധികാരത്തിൽ എത്തിക്കണം. - പ്രധാനമന്ത്രി പ്രസംഗത്തിൽ പറഞ്ഞു.


കാൺപുർ അട്ടിമറിക്കേസിലെ പ്രധാന കുറ്റാരോപിതൻ ഐഎസ്ഐ ചാരൻ ഷംഷുൾ ഹോണ്ടയെ കാഠ്മണ്ഡുവിൽനിന്ന് ഫ്രെബ്രുവരി ഏഴിന് നേപ്പാളി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ദുബായിൽനിന്ന് നാടുകടത്തപ്പെട്ട ഇയാൾ കാഠ്മണ്ഡു വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് അറസ്റ്റ് ചെയ്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.