ഭരണവിരുദ്ധ വികാരം പ്രതിഫലിക്കും
ഭരണവിരുദ്ധ വികാരം പ്രതിഫലിക്കും
Tuesday, April 23, 2024 3:52 AM IST
എം. ജയതിലകൻ

ഈ തെരഞ്ഞെടുപ്പില്‍ ഭരണ വിരുദ്ധ വികാരം എത്രത്തോളമുണ്ട്?

=ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഭരണവിരുദ്ധ വികാരം അലയടിക്കുന്ന തെരഞ്ഞെടുപ്പാണ് ഇത്തവണത്തേത്. കേന്ദ്രത്തില്‍ മോദി സര്‍ക്കാരിനും സംസ്ഥാനത്തു പിണറായി വിജയന്‍ സര്‍ക്കാരിനുമെതിരായ ശക്തമായ പ്രതിഷേധത്തിന്‍റെ ബഹിര്‍സ്ഫുരണമായിരിക്കും തെരഞ്ഞെടുപ്പു ഫലം. അത്രയും വിഷമത്തിലാണ് സാധാരണ ജനങ്ങള്‍. ജനക്ഷേമ പദ്ധതികളൊന്നും നടപ്പാക്കിയില്ല. വാഗ്ദാനങ്ങള്‍ കടലാസിലൊതുങ്ങി. രണ്ടുകോടി യുവാക്കള്‍ക്കു കേന്ദ്ര സര്‍ക്കാര്‍ ജോലി വാഗ്ദാനം നല്‍കിയിരുന്നെങ്കിലും പത്തു വര്‍ഷമായി അതു യാഥാര്‍ഥ്യമാക്കിയില്ല.

പൊതുമേഖലാ സ്ഥാപനങ്ങള്‍ കോര്‍പറേറ്റ് ഭീമന്‍മാര്‍ക്കു വിറ്റുതുലച്ചു. വിദേശ ഇന്ത്യക്കാരെ കൊള്ളയടിച്ചു. നോട്ടു നിരോധനത്തിലൂടെ കള്ളപ്പണം പിടികൂടുമെന്നു പ്രഖ്യപിച്ചു ജനങ്ങളെ വിഷമിപ്പിച്ചു. ഇപ്പോള്‍ ആര്‍ബിഐ പറയുന്നു 99 ശതമാനം നോട്ടുകളും തിരിച്ചെത്തിയെന്ന്. പെട്രോളിന്‍റെയും പാചക വാതകത്തിന്‍റെയും വില കുതിച്ചുയര്‍ന്നു. ജാതിയുടെയും മതത്തിന്‍റെയും പ്രദേശത്തിന്‍റെയും പേരില്‍ വിഘടിച്ചുനില്‍ക്കാനുള്ള പ്രേരണ നല്‍കുകയാണ് കേന്ദ്ര സര്‍ക്കാര്‍. പിണറായി ഭരണത്തില്‍ പൊറുതിമുട്ടിയ കേരള ജനത ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഉറപ്പാണ്. പാര്‍ട്ടിക്ക് അനുകൂലമായി സംസ്ഥാന ഖജനാവിലെ പണം ഉപയോഗിക്കുകയാണ് സര്‍ക്കാര്‍. വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശലായിലെ സിദ്ധാര്‍ഥനെ കൊന്ന ആളുകളോടു പ്രതികാരം തീര്‍ക്കാന്‍ കേരള ജനത കാത്തിരിക്കുകയാണ്. തെരഞ്ഞെടുപ്പില്‍ അതു പ്രതിഫലിക്കും.

മോദി സര്‍ക്കാരിനെതിരായി രൂപം കൊണ്ട ഇന്ത്യ സഖ്യം കേരളത്തില്‍ യാഥാര്‍ഥ്യമായില്ല?

=ദേശീയ നയത്തിനു വിരുദ്ധമായി സിപിഎമ്മിന്‍റെ സം‌സ്ഥാന നേതൃത്വം കൈക്കൊണ്ട തീരുമാനമാണിത്. മോദിക്കെതിരേ പടനയിക്കുന്ന രാഹുല്‍ ഗാന്ധിയെ പരാജയപ്പെടുത്താന്‍ സിപിഎം പ്രസംഗിച്ചുനടക്കുമ്പോള്‍ അവരുടെ ഘടകകക്ഷിയായിരിക്കാന്‍ സാധിക്കില്ല. സിപിഎം നേതാക്കളെ ജയിലില്‍ അടയ്ക്കുമെന്ന ബിജെപിയുടെ അന്ത്യശാസനത്തില്‍ ഭയന്നു ബിജെപി വിരുദ്ധ ജനാധിപത്യ വോട്ടുകള്‍ ഭിന്നിപ്പിക്കാനാണ് സിപിഎമ്മിന്‍റെയും മുഖ്യമന്ത്രി പിണറായിയുടെയും ശ്രമം.


സംസ്ഥാനത്ത് സിപിഎം- ബിജെപി നീക്കുപോക്കുണ്ടോ?

=ഉണ്ട്. അതു പ്രകടമാണ്. രണ്ടു മുഖ്യമന്ത്രിമാരെ നിസാര കാരണങ്ങളില്‍ പ്രതിചേര്‍ത്തു കേന്ദ്ര സര്‍ക്കാര്‍ ജയിലില്‍ അടച്ചു. അവര്‍ക്കു ജാമ്യം പോലും ലഭിച്ചില്ല. പിണറായി വിജയനെതിരേ ഇഡി, കസ്റ്റംസ്, എന്‍ഐഎ, സിബിഐ തുടങ്ങിയ ഏജന്‍സികള്‍ അന്വേഷണം നടത്തുന്നു. എന്നാല്‍ തൊടുന്നില്ല. ചോദ്യംചെയ്യാന്‍ വരുന്നില്ല. പരാതികളും തെളിവുകളും ഉണ്ടായിട്ടും നടപടിയില്ല. സിപിഎമ്മിനെ ബിജെപി ബ്ലാക്മെയില്‍ ചെയ്യുകയാണ്. ജയിലില്‍ പോകാതിരിക്കാന്‍ ബിജെപിയെ പരോക്ഷമായി സഹായിക്കുകയാണ് പിണറായി ചെയ്യുന്നത്.

സംസ്ഥാനത്ത് യുഡിഎഫ് അനുകൂല ഘടകങ്ങള്‍ എന്തൊക്കെയാണ്?

=വിലക്കയറ്റം തടഞ്ഞുനിര്‍ത്തുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടു. വിലക്കയറ്റം മുമ്പെങ്ങുമില്ലാത്ത വിധം രൂക്ഷമായി. ക്രമസമാധാനം തകര്‍ന്നു. അഴിമതി സാര്‍വത്രികമായി. ജനജീവിതം ദുഃസഹമായി മാറി. ഇതൊക്കെ തെരഞ്ഞെടുപ്പില്‍ സജീവ ചര്‍ച്ചയാണ്. നിലവിലുള്ള സാഹചര്യത്തില്‍ എല്ലാ ഘടകങ്ങളും യുഡിഎഫിന് അനുകൂലമാണ്. ജനങ്ങള്‍ ഒറ്റക്കൊട്ടായി യുഡിഎഫിനൊപ്പം നില്‍ക്കും. വന്‍ വിജയമായിരിക്കും യുഡിഎഫിന് ജനങ്ങള്‍ സമ്മാനിക്കുക.

സമസ്തയും മുസ്‌ലിം ലീഗും തമ്മിലുള്ള പ്രശ്‌നം പരിഹരിച്ചോ?

=സമസ്തയും മുസ്‌ലിം ലീഗും തമ്മില്‍ യാതൊരു പ്രശ്‌നവുമില്ല. എല്ലാക്കാലത്തും ഒരു വിഭാഗം ലീഗ് വിരുദ്ധര്‍ സമസ്തയില്‍ ഉണ്ടെന്നത് സത്യമാണ്. വ്യക്തിപരമാണ് എതിര്‍പ്പ്. ഇതിനു സമസ്തയുമായി ബന്ധമില്ല. സമസ്തയെ അതിലേക്കു വലിച്ചിഴയ്ക്കേണ്ടതില്ല. സമസ്തയുമായി തര്‍ക്കമില്ലാത്ത സ്ഥിതിക്കു ചര്‍ച്ച നടത്തേണ്ട ആവശ്യവുമില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.