കാവലിനും ക്രമസമാധാനപാലനത്തിനും വനിതകളെയും ഉൾപ്പെടുത്തി
കാവലിനും ക്രമസമാധാനപാലനത്തിനും വനിതകളെയും ഉൾപ്പെടുത്തി
Wednesday, August 23, 2017 11:45 AM IST
കണ്ണൂർ: വികസനപ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ളവയിലും പോലീസിംഗിലും വ്യത്യസ്തമായ പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയമായ മാങ്ങാട്ടുപറന്പ് കെഎപി നാലാം ബറ്റാലിയൻ വീണ്ടും ശ്രദ്ധേയമാകുന്നു.

കേരള പോലീസിന്‍റെ ചരിത്രത്തിൽ ആദ്യമായി ആംഡ് ബറ്റാലിയന്‍റെ കാവൽ, സുരക്ഷാ ക്രമീകരണം എന്നിവയുടെ ചുമതലകളിൽ വനിതകളെക്കൂടി ഉൾപ്പെടുത്തിയാണ് മാങ്ങാട്ടുപറന്പ് ബറ്റാലിയൻ ശ്രദ്ധേയമാകുന്നത് . സംസ്ഥാനത്ത് തൃശൂർ, പാലക്കാട്, പത്തനംതിട്ടയിലെ അടൂർ, മണിയാർ, കണ്ണൂർ മാങ്ങാട്ടുപറന്പ് എന്നിവിടങ്ങളിലായി അഞ്ച് കെഎപി ബറ്റാലിയനുകളാണുള്ളത്. കെഎപി നാലാം ബറ്റാലിയൻ കമാൻഡന്‍റ് സഞ്ജയ് കുമാർ ഗുരുഡിൻ ഇതുമായി ബന്ധപ്പെട്ട ചില നിർദേശങ്ങൾ നേരത്തെ സംസ്ഥാന പോലീസ് മേധാവിക്കു സമർപ്പിച്ചിരുന്നു. ഇതേത്തുടർന്നാണ് കെഎപി നാലാം ബറ്റാലിയനിൽ പരിശീലനം പൂർത്തിയാക്കിയ 63 വനിതാ സിവിൽ പോലീസ് ഓഫീസർമാരെ നിയോഗിച്ചത്. ബറ്റാലിയൻ ആസ്ഥാനത്തെ മൂന്നു ഗേറ്റുകളിലെ പാറാവ്, നൂറിലേറെ ഏക്കർ സ്ഥലത്തായി പരന്നുകിടക്കുന്ന ബറ്റാലിയൻ യൂണിറ്റിനകത്തെയും അതിരുകളിലെയും നിരീക്ഷണം, വിശിഷ്ട വ്യക്തികളുടെ സന്ദർശനവേളയിലെ സെറിമോണിയൽ പരേഡ്, ക്രമസമാധാനപ്രശ്നങ്ങളുണ്ടെങ്കിൽ സംഘർഷമേഖലയിലെത്തി ക്രമസമാധാനപാലനം തുടങ്ങിയ കാര്യങ്ങളിലും ഇവരുടെ പങ്കാളിത്തമുണ്ടാകും.

നിലവിൽ പരിശീലനം കഴിഞ്ഞപുറത്തിറങ്ങുന്ന വനിതകളെ ലോക്കൽ സ്റ്റേഷനുകളിൽ നിയമിക്കുന്ന പതിവ് വനിതാ ബറ്റാലിയൻ രൂപീകരിച്ചാൽ മാറും. ഒരു ബറ്റാലിയന്‍റെ നിയന്ത്രണം പൂർണമായും വനിതകളുടെ കൈകളിലായിരിക്കും.

നിശാന്ത് ഘോഷ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.