വൈദ്യുതിനിരക്കു വർധനയിൽ റെഗുലേറ്ററി കമ്മീഷനിൽ തർക്കം
വൈദ്യുതിനിരക്കു വർധനയിൽ റെഗുലേറ്ററി കമ്മീഷനിൽ തർക്കം
Sunday, March 19, 2017 1:22 PM IST
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാരുടെ ശമ്പളച്ചെലവിനത്തിനുള്ള അധിക തുക കണ്ടെത്താനുള്ള വൈദ്യുതി നിരക്കു വർധന സംസ്ഥാനത്ത് ഉടൻ നടപ്പാക്കുന്നതിനെ ചൊല്ലി വൈദ്യുതി റെഗുലേറ്ററി കമ്മീഷനിൽ തർക്കം. കെഎസ്ഇബി ലിമിറ്റഡിൽ നടപ്പാക്കിയ ശമ്പള പരിഷ്കരണത്തിൽ ക്രമക്കേടുണ്ടായ സാഹചര്യത്തിലാണു 607 കോടി രൂപ അധികം നൽകേണ്ടി വരുന്നതെന്നും ഇതിന്‍റെ പേരിലുള്ള വൈദ്യുതി നിരക്കു വർധന അംഗീകരിക്കാൻ കഴിയില്ലെന്നുമാണു റെഗുലേറ്ററി കമ്മീഷൻ ചെയർമാൻ ടി.എം. മനോഹരൻ നിലപാടു സ്വീകരിച്ചത്.

എന്നാൽ, റെഗുലേറ്ററി കമ്മീഷൻ അംഗങ്ങൾ നിരക്കു വർധനയെ ന്യായീകരിച്ച സാഹചര്യത്തിൽ ഭൂരിപക്ഷ അഭിപ്രായത്തിന്‍റെ അടിസ്ഥാനത്തിലുള്ള വൈദ്യുതി നിരക്കു വർധന സംബന്ധിച്ച ഉത്തരവു വൈകാതെ പ്രാബല്യത്തിലാകും. ചെയർമാന്‍റെ വിയോജനക്കുറിപ്പോടെയാകും ഉത്തരവു പ്രാബല്യത്തിൽ വരിക.

റെഗുലേറ്ററി കമ്മീഷൻ അംഗമായ എസ്. വേണുഗോപാൽ പാസാക്കിയതു കെഎസ്ഇബി ബോർഡ് ഫിനാൻസ് അംഗമായിരുന്ന അദ്ദേഹം തന്നെ തയാറാക്കിയ കണക്കാണെന്നും ആരോപണമുണ്ട്. ഏറെക്കാലം വൈദ്യുതി ബോർഡ് ഫിനാൻസ് മെംബറായിരുന്നു വേണുഗോപാൽ. റെഗുലേറ്ററി കമ്മീഷനിലെ മറ്റൊരു അംഗമായ കെ. വിക്രമൻ നായർ നേരത്തെ വൈദ്യുതി ബോർഡ് ഉദ്യോഗസ്ഥനും അംഗവുമായിരുന്നു.

വർധന സംബന്ധിച്ച ഉത്തരവിറങ്ങുന്നതോടെ യൂണിറ്റിനു 30 പൈസയുടെ വരെ വർധനയാണു വരിക. പ്രതിമാസം 100 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്ന ഉപയോക്താവിന് നിരക്കു വർധന പ്രാബല്യത്തിലായാൽ 30 രൂപ വരെ അധികമായി നൽകേണ്ടി വരും. ഗാർഹിക വ്യാവസായിക ഉപയോക്താക്കൾക്കളുടെ നിരക്കാകും വർധിപ്പിക്കുന്നത്. കെഎസ്ഇബി ലിമിറ്റഡിന്‍റെ ചെലവിന്‍റെയും ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തിന്‍റെയും ബാധ്യതയാണ് ഇപ്പോൾ വൈദ്യുതി ചാർജ് വർധനയായി ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുന്നത്. 2011 -12, 2012 -13 വർഷത്തെ കണക്കുകളെ ചൊല്ലിയാണു ചെയർമാനും അംഗങ്ങളും തമ്മിൽ തർക്കമുണ്ടായത്.




2011 12ൽ ശമ്പളത്തിനായി 1903 കോടി രൂപ ചെലവഴിച്ചെന്നു ബോർഡ് കണക്കു നൽകിയപ്പോൾ 1582 കോടിയുടെ ചെലവുകൾ മാത്രമേ അംഗീകരിക്കാൻ കഴിയുകയുള്ളുവെന്നായിരുന്നു ചെയർമാന്‍റെ വാദം. ബോർഡിലെ ശമ്പള പരിഷ്കരണത്തിൽ ക്രമക്കേടുണ്ടെന്നും ശമ്പള വർധനയ്ക്കായി മാനേജ്മെന്‍റും ജീവനക്കാരും ഒത്തു കളിക്കുകയാണെന്നും ചെയർമാൻ പറയുന്നു. എന്നാൽ, ചെയർമാന്‍റെ വാദം തള്ളി അംഗങ്ങൾ 1822 കോടിക്ക് അംഗീകാരം നൽകുകയായിരുന്നു.
ഒരു യൂണിറ്റ് വൈദ്യുതി ഉയോഗിക്കുമ്പോൾ ഇതിൽ 1.10 രൂപ വരെ ജീവനക്കാരുടെ ചെലവായാണു കണക്കാക്കപ്പെടുന്നത്. മറ്റു പല സംസ്ഥാനങ്ങളിലും പരാമവധി 50 പൈസ മാത്രമാണ് ഈ ഇനത്തിൽ ചെലവാകുന്നത്. ഇതിന്‍റെ ബാധ്യത മുഴുവൻ ഉപയോക്താക്കളുടെ മേൽ അടിച്ചേൽപിക്കാൻ ശ്രമിക്കുന്നെന്നാണ് പ്രധാന ആരോപണം. കെഎസ്ബി ലിമിറ്റഡിന്‍റെ കാര്യക്ഷമത വർധിപ്പിക്കാൻ ജീവനക്കാരുടെ എണ്ണം കുറയ്ക്കണമെന്നു കോഴിക്കോട് ഐഐഎം തയാറാക്കി സർക്കാരിനു സമർപ്പിച്ച റിപ്പോർട്ടിൽ നേരത്തെ വ്യക്തമാക്കിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.