നടിയെ ഉപദ്രവിച്ചതു സുനി: മണികണ്ഠൻ
Tuesday, February 21, 2017 3:46 PM IST
കൊച്ചി: പൾസർ സുനിയാണു നടിയെ ഉപദ്രവിച്ചതെന്നും താൻ ‌ഉപദ്രവിച്ചിട്ടില്ലെന്നും അറസ്റ്റിലായ പ്രധാന പ്രതികളിലൊരാളായ മണികണ്ഠന്‍റെ മൊഴി. നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച സംഭവത്തിൽ കഴിഞ്ഞദിവസം പാലക്കാട്ടു പിടിയിലായ മണികണ്ഠനെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യം പറഞ്ഞതെന്നു പോലീസ്.

നടിയെ തട്ടിക്കൊണ്ടുപോയ സമയത്തു താനാണ് വാഹനമോടിച്ചിരുന്നതെന്നു പ്രതി സമ്മതിച്ചു. എന്നാൽ നടിയെ താൻ ഉപദ്രവിച്ചില്ലെന്നും എല്ലാം ചെയ്തത് പൾസർ സുനിയാണെന്നും മണികണ്ഠൻ പറഞ്ഞു. ഷൂട്ടിംഗ് കഴിഞ്ഞു തൃശൂരിൽനിന്ന് എറണാകുളത്തേക്കു കാറിൽ വമ്പോൾ നെടുമ്പാശേരിക്കു സമീപം അത്താണിയിൽ നിന്നാണു നടിയെ തട്ടിക്കൊണ്ടുപോയത്. മാർട്ടിൻ ആന്‍റണിയാണു തൃശൂരിൽനിന്നു കാർ ഓടിച്ചുവന്നത്.
ഇയാൾ പാലാരിവട്ടത്ത് ഇറങ്ങിയശേഷം മണികണ്ഠൻ കാർ ഓടിക്കുകയായിരുന്നു. തട്ടിക്കൊണ്ടുപോകുന്നതിന്‍റെ ആദ്യാവസാനം മുതൽ പൾസർ സുനിയോടൊപ്പം മണികണ്ഠനും പിടിയിലാകാനുള്ള ബിജീഷും ഉണ്ടായിരുന്നു. സുനിയാണു ഭീഷണിപ്പെടുത്തിയതും മറ്റ് അതിക്രമങ്ങൾ ചെയ്തതും. സുനിയുടെ പിന്നിൽ ആരെങ്കിലുമുണ്ടോയെന്ന് ചോദിച്ചപ്പോൾ അറിയില്ലെന്നായിരുന്നു മറുപടി.

സംഭവത്തിനുശേഷം മൂവരും ഒന്നിച്ച് ആലപ്പുഴയിലേക്ക് പോകുകയും കൈവശം പണം കുറവായതിനാൽ അവിടെ സുനിയുടെ സുഹൃത്തുക്കളെ കാണുകയും ചെയ്തു. പിന്നീട് സുനിയുടെ മാല പണയംവച്ചാണു പണം സംഘടിപ്പിച്ചത്. ഇതിന് അമ്പലപ്പുഴ സ്വദേശി അൻവർ സഹായിച്ചു. ഇയാളെ പിന്നീടു പോലീസ് പിടികൂടി. അവിടെനിന്നു കോയമ്പത്തൂരിലേക്കു കാറിലാണു യാത്ര ചെയ്തത്.

പോലീസ് ശ്രദ്ധയിൽപ്പെടാതിരിക്കാൻ ടാക്സി കാറുകൾ മാറിമാറി ഉപയോഗിച്ചാണു പോയത്. കോയമ്പത്തൂരിലെത്തി മൂവരും മദ്യപിക്കുകയും പ്രതിഫലത്തുകയെക്കുറിച്ചു സുനിയുമായി തർക്കമുണ്ടാവുകയും ചെയ്തു. പിന്നീട് മൂന്നുപേരും മൂന്നു വഴിക്ക് പിരിഞ്ഞുവെന്നാണ് മണികണ്ഠൻ പറഞ്ഞത്.

മൊഴി പോലീസ് പൂർണമായും വിശ്വാസത്തിലെടുത്തിട്ടില്ല. പൾ സർ സുനിയെ പിടികൂടിയാൽ മാത്രമെ കൂടുതൽ വിവരങ്ങൾ ലഭ്യമാകുകയുള്ളൂവെന്ന് അന്വേഷണ സംഘം പറഞ്ഞു. ആലുവ പോലീസ് ക്ലബിൽ മണികണ്ഠനെ ചോദ്യം ചെയ്യുന്നതു തുടരുകയാണ്. തിങ്കളാഴ്ച രാത്രിയാണു പാലക്കാട്ടു നിന്നു മണികണ്ഠനെ പിടികൂടിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.