ഇമാന്‍റെ അമിതവണ്ണത്തിനു കാരണം ജനിതക തകരാറെന്നു മെഡിക്കൽ സംഘം
ഇമാന്‍റെ അമിതവണ്ണത്തിനു കാരണം ജനിതക തകരാറെന്നു മെഡിക്കൽ സംഘം
Thursday, March 30, 2017 12:04 PM IST
മുംബൈ: അമിവണ്ണത്തിന് ഇന്ത്യയിൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ ഈജിപ്ഷ്യൻ വനിത ഇമാൻ അഹമ്മദിന്‍റെ അമിതവണ്ണത്തിനു ജനിതക തകരാറാണു കാരണമെന്ന് ഡോക്ടർമാർ. ഈ മാസം ആദ്യമാണ് 498 കിലോ ശരീരഭാരമുണ്ടായിരുന്ന ഇമാനെ ബരിയാട്രിക് ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയത്. ഇപ്പോൾ 340 കിലോയാണ് ഇമാന്‍റെ ഭാരം.

ശസ്ത്രക്രിയ പൂർണ വിജയമാണെന്ന് വ്യക്തമാക്കിയ ഡോക്ടർമാർ ഇമാന്‍റെ ജനിതക തകരാറാണ് അമിതവണ്ണത്തിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. ശസ്ത്രക്രിയയിലൂടെ ശരീരഭാരത്തിൽ 160 കിലോയുടെ കുറവു വരുത്തിയെങ്കിലും ജനിതക തകരാർ നിലനിൽക്കുന്നതിനാൽ ശരീരഭാരം വീണ്ടും കൂടാൻ സാധ്യതയുണ്ടെന്നും ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു. ഇനിയും ശസ്ത്രക്രിയയിലൂടെ ശരീര ഭാരം കുറയ്ക്കുന്നത് എത്രത്തോളം പ്രായോഗികമാണെന്നു ചിന്തിക്കേണ്ടിയിരിക്കുന്നു. ജനിതക തകരാർ നിലനിൽക്കുന്നുണ്ട്. അതിനുപരിഹാരം കാണണം. അതിനുള്ള ചികിത്സയാണ് ഇമാന് ഇനി ആവശ്യം - വണ്ണം കുറയ്ക്കല്‍ ശസ്ത്രക്രിയയുടെ മുഖ്യ കണ്‍സള്‍ട്ടന്‍റായ ഡോ. മുഫസല്‍ ലക്ഡവാല പറഞ്ഞു.

തികച്ചും സൗജന്യമായാണ് ഇമാൻ അഹമ്മദിന്‍റെ ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയാനന്തര ചെലവുകളും സൗജന്യമാണ്. ശസ്ത്രക്രിയയ്ക്ക് ശേഷം ആറ് മാസത്തോളം ഇവര്‍ ലക്ഡവാലയുടെ നിരീക്ഷണത്തിലായിരിക്കും. ഒരു ഹൃദ്രോഗവിദഗ്ധന്‍, ഒരു ഹൃദ്രോഗ ശസ്ത്രക്രിയാ വിദഗ്ധന്‍, എന്‍ഡോക്രിനോളജിസ്റ്റ്, നെഞ്ചുരോഗ വിദഗ്ദ്ധന്‍, രണ്ട് തീവ്രപരിചരണ വിഭാഗം വിദഗ്ദ്ധര്‍, മൂന്ന് അനസ്തറ്റിസ്റ്റുകള്‍ തുടങ്ങിയവരടങ്ങിയ മെഡിക്കൽ സംഘമാണ് ഇമാനെ ഇപ്പോൾ ചികിത്സിക്കുന്നത്. മുംബൈയില്‍ ചര്‍ണി റോഡിലെ സെയ്ഫി ആശുപത്രിയിലാണ് ഇമാന്‍റെ ശസ്ത്രക്രിയ നടത്തിയത്. 3000 ചതുരശ്ര അടിയുള്ള ഒാപ്പറേഷൻ തിയറ്ററാണ് ഇമാനായി നിർമിച്ചത്.


അമിതവണ്ണം മൂലം 25 വര്‍ഷമായി കെയ്‌റോയിലെ വീട്ടില്‍നിന്ന് പുറത്തിറങ്ങാനാകാത്ത സ്ഥിതിയിലായിരുന്നു ഇമാന്‍ അഹമ്മദ് എന്ന മുപ്പത്താറുകാരി. പ്രമേഹം, ആസ്തമ, രക്തസമ്മര്‍ദ്ദം, വിഷാദരോഗം തുടങ്ങിയവയും ഇവരെ അലട്ടുന്നുണ്ട്. ഇവരുടെ അവസ്ഥ സാമൂഹ്യമാധ്യമങ്ങളിലൂടെ ലോകത്തെ അറിയച്ച ഡോ. ലക്ഡവാലതന്നെയാണ് ഇമാനെ മുംബൈയില്‍ എത്തിക്കാനുളള ഫണ്ട് സ്വരൂപിച്ചതും. ഡോ. ലക്ഡവാലയുടെ ട്വീറ്റ് ശ്രദ്ധയിൽപ്പെട്ട കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്‍റെ അനുഭാവപൂർണമായ നിലപാടാണ് ഇമാന് ഇന്ത്യയിലെത്തി ശസ്ത്രക്രിയ നടത്താനുള്ള സാധ്യത എളുപ്പത്തിലാക്കിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.