കോയന്പത്തൂർ: ജനങ്ങളുടെ ആവശ്യങ്ങൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്താൻ കോയമ്പത്തൂർ സതേൺ ഡെവലപ്‌മെന്‍റ് ഫെഡറേഷന്‍റെ പേരിൽ ഒപ്പുശേഖരണം.

2025-26 ലെ തമിഴ്‌നാട് ബജറ്റിൽ കോയമ്പത്തൂരിന്‍റെ വികസനത്തിനായുള്ള നിരവധി പ്രഖ്യാപനങ്ങൾ പുറത്തുവന്നു. കോയമ്പത്തൂരിലെ വെള്ളാളൂർ മേഖലയിൽ പുരാവസ്തു ഗവേഷണം നടത്തുമെന്നും ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു.

എന്നാൽ വെള്ളാളൂർ ഭാഗത്ത് ഏറെനാളായി നിർത്തിവച്ചിരിക്കുന്ന സംയോജിത ബസ് സ്റ്റേഷൻ തുറക്കണമെന്നും വെള്ളാളൂർ മാലിന്യക്കൂമ്പാരം നീക്കം ചെയ്യണമെന്നും ആ പ്രദേശത്തു താമസിക്കുന്നവരും സാമൂഹികക്ഷേമ പ്രവർത്തകരും സർക്കാരിനോട് അഭ്യർഥിച്ചു. ഈ ആവശ്യങ്ങൾ ഉന്നയിച്ച് കോയമ്പത്തൂർ സൗത്ത് ഡവലപ്‌മെന്‍റ് അസോസിയേഷന്‍റെ ആഭിമുഖ്യത്തിൽ നിവേദന ഘോഷയാത്ര തുടങ്ങി. ഒരു ലക്ഷം ഒപ്പുകൾ വാങ്ങി മുഖ്യമന്ത്രിക്ക് അയക്കാനാണ് കോൺഫെഡറേഷനുകൾ ആലോചിക്കുന്നത്. ഇതിനുള്ള ജോലികൾ പുരോഗമിക്കുകയാണ്.