ചവറയിൽ വിവിധ കുടുംബ യോ ഗങ്ങളിൽ പങ്കെടുത്തു മുകേഷ്
Tuesday, April 23, 2024 12:22 AM IST
ചവറ: കൊല്ലം പാർലമെന്‍റ് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എം. മുകേഷിന് ചവറയിൽ വടക്കുംതല മേഖലയിലെ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം നൽകി. ചവറയിലെ വിവിധ കുടുംബയോഗങ്ങളിലും മുകേഷ് പങ്കെടുത്തു. വടക്കുംതല ചെമ്പോലി മുക്ക്, വലിയ പാടം, ഊപ്പത്തിൽ മുക്ക്, ജമാ അത്ത് സ്കൂൾ, കൊല്ലക, തെങ്ങിൽ എന്നിവിടങ്ങളിൽ സ്ത്രീകളും, കുട്ടികളും, മുതിർന്നവരും ഉൾപ്പെടെയുള്ളവർ മുകേഷിനെ കാണാനും സ്വീകരിക്കാനുമായി എത്തിച്ചേർന്നു.

കേരളത്തിൽ ഇടതുപക്ഷ സ്ഥാനാർഥികളെ ജനം നെഞ്ചിലേറ്റിയതായും വിജയം സുനിശ്ചിതമാണന്നും ഞാൻ ഇനിയും വരുമെന്നും സ്വീകരിക്കാനായി എത്തിയ ജനക്കൂട്ടത്തോട് മുകേഷ് പറഞ്ഞു. സുജിത്ത് വിജയൻ പിള്ള എംഎൽഎ, നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി ടി.മനോഹരൻ, പ്രസിഡന്‍റ് അനിൽ പുത്തേഴം, ആർ. രവീന്ദ്രൻ, ജി. മുരളീധരൻ, ഐ ഷിഹാബ്, എൽ. വിജയൻ നായർ, ജെ. അനിൽ, കെ.എ നിയാസ്, എസ്. സന്തോഷ്, കെ.ജി വിശ്വംഭരൻ, സക്കീർ വടക്കുംതല, അജിത് കുമാർ എന്നിവർ പങ്കെടുത്തു. തുടർന്ന് ചവറയിൽ മണ്ണൂർമുക്ക്, പഴഞ്ഞിക്കാവ്, തെക്കുംഭാഗം മുട്ടം, നീണ്ടകര നീലേശ്വരം തോപ്പ് എന്നിവിടങ്ങളിൽ കുടുംബയോഗങ്ങളിലും പങ്കെടുത്തു.