വിദ്യാഭ്യാസരംഗത്ത് അനുദിനം മത്സരം വർധിച്ചുകൊണ്ടിരിക്കുന്നുണ്ടെങ്കിലും പ്രാഥമികതലം മുതൽ പ്രഫഷണൽ കോളജ് വരെയുള്ള മിക്ക വിദ്യാർഥികളുടെയും പഠനരീതികൾ ശാസ്ത്രീയമല്ലെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. സാങ്കേതികവിദ്യയെക്കുറിച്ചും ലോകത്തെകുറിച്ചുമെല്ലാമുള്ള അറിവ് താരതമ്യേന കൂടുതലുള്ള തലമുറകൂടിയാണ് ജെന്‍ സിയും ജെന്‍ ആൽഫയും. പഠനം ഏറെ സങ്കീർണമായ ഒരു മാനസിക പ്രക്രിയയായതിനാൽ ഉൽകൃഷ്ടമായ ശൈലികൾതന്നെ സ്വീകരിക്കുമ്പോഴാണ് പഠനമുന്നേറ്റം സാധ്യമാവുന്നത്. അതിനു സഹായകമായ പത്തു വഴികൾ:

1) പഠനസമയം ക്രമീകരിക്കുക

ഒരു ദിവസം ചെയ്തുതീർക്കാനുള്ള കാര്യങ്ങൾ എന്തെല്ലാമാണെന്ന് മുൻകൂട്ടിക്കണ്ട് ഓരോന്നിനും വേണ്ട സമയം കൃത്യമായി നിശ്ചയിച്ച് തയാറാക്കുന്ന ടൈംടേബിൾ സമയക്രമീകരണത്തിന് അനിവാര്യമാണ്. ഒരു കെട്ടിടം നിർമിക്കുന്നതിനുമുമ്പുതന്നെ അതിന്‍റെ പ്ലാൻ തയാറാക്കുന്നതുപോലെ പഠിക്കാനിരിക്കുന്നതിനു മുമ്പ് അതിന്‍റെ പ്ലാനും തയാറാക്കണം. പാഠഭാഗങ്ങൾ അടുത്ത ദിവസത്തേക്കു മാറ്റിവയ്ക്കാതെ പഠിച്ചുതീർക്കുകയും പ്രയാസമുള്ള വിഷയങ്ങൾക്ക് മുൻഗണന നൽകുകയും വേണം. ബുദ്ധിമുട്ടുള്ള വിഷയങ്ങൾക്ക് കൂടുതൽ സമയവും എളുപ്പമുള്ള വിഷയങ്ങൾക്ക് കുറഞ്ഞ സമയവും അനുവദിക്കുന്ന വിധത്തിലാകണം ടൈംടേബിൾ. ഏറ്റവും ഊർജസ്വലമായ സമയമാണ് ബുദ്ധിമുട്ടുള്ള വിഷയങ്ങൾ പഠിക്കാനായി തെരഞ്ഞെടുക്കേണ്ടത്. അതിപ്രധാനമായ കാര്യങ്ങൾ തുടക്കത്തിലും അപ്രധാനമായവ അവസാനമായും വരുന്ന രീതിയിലാവുകയും വേണം പഠനം. അതോടെ പഠിക്കാൻ സമയം കിട്ടുന്നില്ലെന്ന പരിഭവം സ്വയം ഇല്ലാതായിക്കൊള്ളും.

2) നല്ല പഠനാന്തരീക്ഷം ഉണ്ടാക്കുക

പഠിക്കാൻവേണ്ടി പ്രത്യേകം സ്ഥലം ഉണ്ടാവുന്നതു നല്ലതാണ്. കാറ്റും വെളിച്ചവുമുള്ളതും അതേസമയം, മറ്റുള്ളവരുടെ ശല്യമില്ലാത്തതുമായ മുറിയാണ് പഠനത്തിനു തെരഞ്ഞെടുക്കേണ്ടത്. പഠനമുറിയുമായി ആത്മബന്ധം ഉണ്ടാക്കിയെടുത്താൽ പഠനത്തിനുള്ള അനുകൂല മനോഭാവം ഉണ്ടായിത്തീരും. പഠനത്തിനാവശ്യമായ പേന, പുസ്തകങ്ങൾ, പഠനസഹായികൾ എന്നിവയെല്ലാം കൈയെത്തും ദൂരത്തുണ്ടാകണം. പഠനസാമഗ്രികൾ എവിടെയാണുള്ളതെന്ന് കൃത്യമായി അറിഞ്ഞിരിക്കുകയും അവ ഉപയോഗിക്കേണ്ടിവന്നാൽ ആവശ്യം കഴിഞ്ഞതിനുശേഷം അതേ സ്ഥാനത്ത് തിരിച്ചുവയ്ക്കുകയും വേണം. പഠനവേളയിൽ ഉറക്കം വരുമ്പോൾ ചെറിയ വ്യായാമങ്ങൾ ചെയ്തും നടന്നുപഠിച്ചും സ്ഥലം മാറിയിരുന്നും എഴുതിപ്പഠിച്ചും ഉറക്കം മാറ്റാം. ഉത്സാഹജനകമായ അന്തരീക്ഷം, സമയക്രമം പാലിക്കുന്നതിനുള്ള സഹായം, പാഠ്യേതര വായനയ്ക്കും മറ്റു ഹോബികൾക്കുമുള്ള പ്രചോദനം തുടങ്ങിയവയെല്ലാം കുടുംബത്തിൽനിന്ന് കുട്ടികൾക്കു ലഭിക്കണം.

3) ആവർത്തിച്ച് വായിക്കുക

ആവർത്തനമാണ് ഓർമശക്തി വർധിക്കാനുള്ള ഏറ്റവും നല്ല മാർഗം. പഠനത്തിനിടയിൽ ഓരോ പാഠത്തിലെയും പ്രധാന ഭാഗങ്ങളുടെ ലഘുക്കുറിപ്പ് തയാറാക്കുകയും പഠനം അവസാനിപ്പിക്കുന്നതിനു തൊട്ടുമുമ്പ് ഒരു തവണയെങ്കിലും കുറിപ്പുകൾ വായിക്കുകയും ചെയ്യണം. സാധാരണ നമ്മൾ പാഠഭാഗങ്ങൾ അധ്യാപകർ പഠിപ്പിച്ചു കഴിഞ്ഞാണ് വായിക്കുന്നതെങ്കിൽ ഇനിമുതൽ തലേദിവസംതന്നെ ഒന്ന് വായിച്ചു നോക്കിയിട്ടു ക്ലാസിൽ വന്നാൽ വിഷയങ്ങൾ നന്നായി ഗ്രഹിക്കാനും സംശയനിവാരണം വരുത്താനും കഴിയും. വായനയും കേൾവിയുമൊക്കെ നമുക്കു മനസിലാകുന്ന രീതിയിൽ ചിത്രങ്ങളോ ചാർട്ടുകളോ ആക്കി മാറ്റി പഠിക്കാം.


4) പഠിപ്പിച്ച് പഠിക്കുക

നമ്മുടെ കുട്ടികളുടെ ഒരു പ്രശ്നം അവർ സ്വന്തം അറിവ് മൂടിവയ്ക്കുമെന്നതാണ്. മറ്റുള്ളവരോടു ചർച്ച ചെയ്യുന്നതിലൂടെ നമ്മുടെ അറിവ് കൂടുകയേ ഉള്ളൂ എന്നതിനാൽ സംശയനിവാരണം, സംവാദം, പങ്കുവയ്ക്കൽ ഒക്കെ ശീലമാക്കുക. മറ്റുള്ളവർക്കു നമ്മൾ പഠിച്ച കാര്യങ്ങൾ വ്യക്തമായി പറഞ്ഞു കൊടുക്കാൻ സാധിക്കുന്നുണ്ടോ എന്നും പരീക്ഷിച്ചു നോക്കുക. കാര്യങ്ങൾ ലളിതമായി വിശദീകരിക്കാൻ കഴിയുന്നില്ലെങ്കിൽ നമുക്കതു സുവ്യക്തമായിട്ടില്ലെന്നു സാരം.

5) പഠിച്ചത് പകർത്തുക

എപ്പോഴും പുസ്തകവും ക്ലാസുകളുമൊക്കെ മാത്രം പഠനത്തിനാശ്രയിക്കാതെ നമുക്കു ചുറ്റും സംഭവിക്കുന്ന കാര്യങ്ങൾകൂടി നിരീക്ഷിക്കുക. പ്രോജക്ട് വർക്കുകൾ ചെയ്യുന്നതിലൂടെ പഠിച്ചെടുത്ത കാര്യങ്ങൾ പ്രായോഗിക ജീവിതത്തിൽ എങ്ങനെ പ്രാവർത്തികമാക്കാമെന്നു മനസിലാക്കാം. ഈ സമീപനം വിദ്യാർഥികളെ പ്രായോഗിക കഴിവുകൾ വികസിപ്പിക്കുന്നതിനും യഥാർഥ പ്രശ്നങ്ങളിൽ സൈദ്ധാന്തിക-പ്രായോഗിക അറിവ് നേടുന്നതിലും അവ ഉപയോഗിക്കുന്നതിലും സഹായിക്കുന്നു

6) പരീക്ഷാഭീതി ഒഴിവാക്കുക

ചിട്ടയായ പഠനപ്രവർത്തനം, പഠനവേളയിൽ തയാറാക്കിയ നോട്ടു വഴിയുള്ള പുനരാവർത്തനം, മാതൃകാചോദ്യങ്ങൾ ഉപയോഗപ്പെടുത്തൽ, മാതൃകാ പരീക്ഷകൾ ആസൂത്രണം ചെയ്യൽ, കൂട്ടുകാരുമായുള്ള പഠനം എന്നിവ വഴി പരീക്ഷാഭീതി ഒരു പരിധിവരെ പരിഹരിക്കാവുന്നതാണ്. കണക്കുകൾ ചെയ്തുതന്നെ പഠിക്കുക.

7) പുതിയ രീതികൾ പിന്തുടരുക

സാങ്കേതികവിദ്യയെ സുഗമമായും തടസങ്ങൾ ഇല്ലാതെയും സമന്വയിപ്പിക്കുന്നതിന് സ്വീകരിക്കാൻ കഴിയുന്ന ബ്ലെൻഡഡ് ലേണിംഗ്, ഫ്ലിപ്ഡ് ക്ലാസ് റൂം, ഗെയിമിഫിക്കേഷൻ, ജനറേറ്റീവ് മോഡൽസ് തുടങ്ങിയ ആധുനിക സാങ്കേതികവിദ്യകൾകൂടി ഉൾപ്പെടുത്താം. സോഷ്യൽ മീഡിയ സ്ക്രീൻ ടൈം കുറയ്ക്കണം. പത്രങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളും പതിവായി വായിച്ച് ലോകത്തു നടക്കുന്ന കാര്യങ്ങൾ നോട്ട്ബുക്കിൽ കുറിക്കുന്നത് ഭാവിയിൽ ഗുണം ചെയ്യും.

8) പുതിയ ഭാഷ പഠിക്കുക

സ്കൂളിൽ പഠിക്കുന്ന ഭാഷകൾ കൂടാതെ ഏതെങ്കിലുമൊരു വിദേശഭാഷ കൂടി ഒഴിവുസമയങ്ങളിൽ സ്വായത്തമാക്കാൻ ശ്രമിക്കാം. ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ചൈനീസ്, ജാപ്പനീസ് തുടങ്ങി ഇഷ്ടമുള്ള ഏതും പഠിക്കാം. യുട്യൂബ്, മൊബൈൽ ആപ്പുകൾ എന്നിങ്ങനെ ഒട്ടേറെ മാർഗങ്ങളിലൂടെ ഇതു സാധിക്കും.

9) നന്നായി ഉറങ്ങുക

ഉറക്കം സുഗമമായ പഠനത്തിനു വേണ്ട പ്രധാനമായ ഘടകമാണ്. കുട്ടികൾ നിർബന്ധമായും എട്ടു മണിക്കൂറെങ്കിലും ഉറങ്ങണം. ഓർമശേഷി വർധിക്കാൻ ഉറക്കം ഏറെ സഹായകമാണെന്ന് ഗവേഷകർ അഭിപ്രായപ്പെടുന്നു. ഉറങ്ങുമ്പോൾ തലച്ചോറിനുള്ളിലെ നാഡീകോശങ്ങൾ തമ്മിൽ രൂപപ്പെടുന്ന പ്രത്യേകതരം ബന്ധമാണ് ഓർമശക്തി വർധിപ്പിക്കുന്നതെന്ന് ഗവേഷകർ പരീക്ഷണത്തിലൂടെ കണ്ടെത്തിയിട്ടുണ്ട്. കാര്യങ്ങൾ പഠിക്കാനും നടന്ന കാര്യങ്ങൾ വീണ്ടും ഓർമിക്കാനും അവ തമ്മിൽ പൊരുത്തപ്പെടുത്തി മനസിലുറപ്പിക്കാനും ഉറക്കം അത്യാവശ്യമാണെന്ന് ഈ പഠനം വ്യക്തമാക്കുന്നു.

10) ആത്മവിശ്വാസമുണ്ടാവുക

നിങ്ങൾ ആരാവണമെന്ന് നിങ്ങൾ മനസിൽ വിചാരിക്കുന്നുവോ അത് നിങ്ങൾ ആയിത്തീരുമെന്നാണ് രാഷ്‌ട്രപിതാവ് മഹാത്മാഗാന്ധി പറഞ്ഞത്. വലിയ ലക്ഷ്യം മുന്നിൽക്കണ്ട് പഠനം ആരംഭിക്കുകയാണു വേണ്ടത്. സ്ഥിരമായി അധ്വാനിക്കുന്ന മനസും തന്‍റേടവും പരിശീലനത്തിലൂടെ നേടിയെടുക്കുകതന്നെ വേണം. നെഗറ്റീവായ ചിന്തകളുണ്ടാകുമ്പോൾ അവയെ പിഴുതെറിയുകയും ശുഭപ്രതീക്ഷയുള്ള ചിന്തകളാൽ മനസ് നിറയ്ക്കുകയും വേണം. കല, കായികം, സംഗീതം, കരകൗശലം, ശാസ്ത്രം എന്നിങ്ങിനെ മനസിന് ഉല്ലാസം പകരുന്ന വിഷയങ്ങളിൽ പങ്കെടുക്കണം.