സാമ്പത്തിക ഭദ്രതയുടെ അടിസ്ഥാനം എമർജൻസി ഫണ്ട് സൃഷ്ടിക്കലാണെന്ന യാഥാർഥ‍്യം പലരും ഗൗരവത്തിലെടുക്കാറില്ല. സമ്പത്ത് ഉണ്ടാക്കുക എന്നതുപോലെതന്നെ പ്രധാനപ്പെട്ടതാണ് അത് നിലനിർത്തുക എന്നത്. അതിലേക്കുള്ള ആദ്യപടിയാണ് എമർജൻസി ഫണ്ടുകൾ.

അപ്രതീക്ഷിതമായി കരിയറിൽ ബ്രേക്ക് വരികയോ അല്ലെങ്കിൽ വരുമാനം നിലയ്ക്കുകയോ ചെയുന്ന സാഹചര്യം വന്നാൽ നിർവഹിക്കേണ്ട ചെലവുകളും മറ്റും ഈ ഫണ്ടുകൊണ്ട് നടത്താൻ കഴിയും.

മൂന്നു മാസത്തേക്കാവശ‍്യമായ തുകയെങ്കിലും ഇങ്ങനെ കരുതൽ ധനമായി ഉണ്ടായിരിക്കണം. ഇത് വളരെ പെട്ടെന്ന് എടുക്കാൻ കഴിയുന്ന തരത്തിലുമായിരിക്കണം. തീർച്ചയായും ഇൻവെസ്റ്റ്മെന്‍റ് ജേർണി തുടങ്ങുമ്പോൾതന്നെ എമർജൻസി ഫണ്ടിലേക്കും വകയിരുത്താൻ തുടങ്ങണം. സന്തുലിതമായ വരുമാനത്തിനും മാനസിക സമാധാനത്തിനും ഉതകുന്ന ശക്തമായ അടിസ്ഥാനമാണ് എമർജൻസി ഫണ്ട്.

സാമ്പത്തിക രക്ഷാകവചം

അപ്രതീക്ഷിതമായോ അല്ലാതെയോ വരുന്ന ചെലവുകൾക്കായുള്ള മുൻകരുതൽ: അപ്രതീക്ഷിതമായ ആരോഗ്യപ്രശ്നങ്ങൾ, ജോലി നഷ്ടം, വാഹനാപകടം , അല്ലെങ്കിൽ മറ്റ് അപ്രതീക്ഷിത അധിക ചെലവുകൾ തുടങ്ങിയവയെല്ലാം നിമിഷങ്ങൾക്കുള്ളിൽ സംഭവിക്കാം. ഇങ്ങനെ വരുന്ന ജീവിതച്ചെലവുകൾക്കായി ഈ ഫണ്ട് ഉപയോഗിക്കാം.

കടം വാങ്ങേണ്ട: പെട്ടെന്ന് പണം വേണ്ടിവന്നാൽ ഉയർന്ന പലിശയുള്ള വായ്പയെടുക്കാതെ സ്വന്തം എമർജൻസി ഫണ്ടിൽനിന്നുതന്നെ ചെലവുകൾ നടത്തിയെടുക്കാൻ സാധിക്കും.

മനഃശാന്തിയും ആത്മവിശ്വാസവും: ഏതെങ്കിലും അത്യാവശ്യ ഘട്ടത്തിൽ കുറച്ച് പണം കൈവശമുണ്ടെന്ന തിരിച്ചറിവ് വലിയ ആത്മവിശ്വാസമാണ് നൽകുന്നത്.

എത്ര പണം സൂക്ഷിക്കണം: പ്രതിമാസ ചെലവുകളുടെ മൂന്ന് മുതൽ ആറ് ഇരട്ടി വരെയുള്ള തുക ഈ ഫണ്ടിൽ സൂക്ഷിക്കുന്നത് നല്ലതാണ്.

എവിടെ സൂക്ഷിക്കണം: ഈ പണം എപ്പോൾ വേണമെങ്കിലും എളുപ്പത്തിൽ ഉപയോഗിക്കാനാവുന്ന വിധത്തിൽ ബാങ്ക് അക്കൗണ്ടിൽ, അല്ലെങ്കിൽ വളരെ സുരക്ഷിതമായ ഒരു സേവിംഗ്സ് സ്കീമിൽ ഉൾപ്പെടുത്തണം. എന്തെങ്കിലും അത്യാവശ്യം വന്നാൽ എളുപ്പത്തിൽ ലഭ്യമാകുന്ന വിധത്തിലുള്ള അക്കൗണ്ടിലാണ് ഈ ഫണ്ട് സൂക്ഷിച്ചിരിക്കുന്നതെന്ന് ഉറപ്പാക്കുക.


എമർജൻസി ഫണ്ട് എങ്ങനെ തുടങ്ങാം

ലക്ഷ്യം നിശ്ചയിക്കുക: കുറഞ്ഞത് മൂന്ന് മുതൽ ആറുമാസം വരെയുള്ള ആവശ്യങ്ങൾക്കുള്ള ചെലവുകൾ കണക്കാക്കി ലക്ഷ്യം വയ്ക്കുക. ഒരു വർഷം വരെ കണ്ടെത്താനായാൽ ലൈഫ് സേഫ് സോണിൽ ആയെന്ന് കരുതാം.

സ്റ്റാർട്ട് സ്മോൾ: എമർജൻസി ഫണ്ട് വലിയൊരു തുകയാക്കിയിട്ട് തുടങ്ങാം എന്നൊന്നും ചിന്തിക്കേണ്ട. വലിയ തുകയ്ക്കായി കാത്തിരിക്കാതെ കൈയിലുള്ള ചെറിയ സംഖ്യയിൽനിന്ന് തുടങ്ങുക. ഫിനാൻസ് പ്ലാനിംഗിന്‍റെ വലിയൊരു ചുവടുവയ്പാണ് ഇതിലൂടെ നടക്കുന്നത്.

ഓട്ടോമേറ്റ് ചെയ്യുക: മാസാവസാനം സ്ഥിരമായി ഒരു തുക മാറ്റിവയ്ക്കുന്നതിന് ഓട്ടോമാറ്റിക് ട്രാൻസ്ഫർ സജ്ജീകരിക്കുക. ഇതിനായി ഒരു റിക്കറിംഗ് ഡെപ്പോസിറ്റ് തുടങ്ങാം.

ഫിക്സഡ് ഡെപ്പോസിറ്റ്

എഫ്ഡി ഒരു റിസ്ക് ഫ്രീ നിക്ഷേപ മാർഗമാണ്. അതിനാൽ എമർജൻസി സമയത്ത് ആശ്വാസകരമായ സംരക്ഷണമാകും. എഫ്ഡിയിൽ നിക്ഷേപിച്ച തുകയ്ക്ക് നിശ്ചിതമായ പലിശ ലഭിക്കും. ഇതിലൂടെ എമർജൻസി ആവശ്യങ്ങൾക്കായി ചെലവഴിക്കാവുന്ന അധിക തുക ലഭിക്കുന്നു.

സഹായത്തിന് സൗത്ത് ഇന്ത്യൻ ബാങ്ക്

സുരക്ഷിതമായ സ്ഥിരനിക്ഷേപങ്ങൾക്ക് പുറമെ സൗത്ത് ഇന്ത്യൻ ബാങ്ക് നൽകുന്ന മികച്ച ആരോഗ്യ ഇൻഷ്വറൻസ് പോളിസികൾ, വെഹിക്കിൾ ഇൻഷ്വറൻസ് പോളിസികൾ എന്നിവ ഉപയോഗപ്പെടുത്താം. ഇൻഷുറൻസ് മേഖലയിലെ സേവനങ്ങൾ മുൻനിരക്കാരായ ഇൻഷ്വറൻസ് കമ്പനികളുമായി സഹകരിച്ചാണ് നടപ്പാക്കുന്നത്.

മാത്രമല്ല, ആദായനികുതി നിയമത്തിലെ സെക്‌ഷൻ 80ഡി പ്രകാരം, നിങ്ങൾക്കോ നിങ്ങളുടെ കുടുംബത്തിനോ വേണ്ടി അടയ്ക്കുന്ന ആരോഗ്യ ഇൻഷ്വറൻസ് പ്രീമിയത്തിന് പ്രതിവർഷം 25,000 രൂപ വരെ നികുതി ആനുകൂല്യങ്ങളും ലഭിക്കും. ഇങ്ങനെ ഹോസ്പിറ്റൽ സംബന്ധമായ ചെലവുകളും നിങ്ങൾക്ക് മാനേജ് ചെയ്യാൻ സാധിക്കും.