അത്യാവശ്യം വരുമാനമൊക്കെ ഉണ്ടെങ്കിലും അപ്രതീക്ഷിത സാമ്പത്തിക ആവശ്യങ്ങളിൽ ചിലർ പതറിപ്പോകാറുണ്ട്. മികച്ച സാമ്പത്തിക ആസൂത്രണമില്ലാത്തതാണ് ഇതിന് പ്രധാന കാരണം.

ഇവർ വ്യക്തിഗത സാമ്പത്തിക അടിസ്ഥാനകാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനോ അത്യാവശ്യമായ വ്യക്തിഗത ധനകാര്യ ആസൂത്രണം ചെയ്യുന്നതിനോ പ്രാധാന്യം കൊടുക്കാറില്ല. ഇത് സാമ്പത്തിക നിലയെ തകിടം മറിക്കുന്നു.

പേഴ്‌സണൽ ഫിനാൻസ് പ്ലാൻ ഉണ്ടെങ്കിൽ ഇത്തരം അവസരത്തെ ഏതൊരാൾക്കും നേരിടാവുന്നതേയുള്ളൂ. അതായത്, വരുമാനത്തിനനുസരിച്ച് ചെലവുകൾ നിയന്ത്രിച്ച്, ഭാവിയിലെ സാമ്പത്തിക ലക്ഷ്യങ്ങൾ എങ്ങനെ നേടാമെന്ന് പദ്ധതി തയാറാക്കുക എന്നതാണ് വ്യക്തിഗത സാമ്പത്തിക ആസൂത്രണംകൊണ്ട് അർഥമാക്കുന്നത്.

►സാമ്പത്തിക ആസൂത്രണത്തിൽ തുടക്കാരനാണെങ്കിൽ ശ്രദ്ധിക്കാവുന്ന കാര‍്യങ്ങൾ.

ഉദ്ദേശ‍്യപൂർണമായ ചെലവുകൾ

ഫിനാൻഷൽ പ്ലാൻ തയാറാക്കുമ്പോൾ ചെലവ് ട്രാക്ക് ചെയ്യുക എന്നുള്ളതാണ് ആദ്യത്തെ നടപടി. ആവശ്യങ്ങൾക്കും ലക്ഷ്യങ്ങൾക്കും മുൻഗണന നൽകാൻ ചെലവിനെപ്പറ്റി ധാരണയുണ്ടാക്കുക. വരവ് അറിഞ്ഞ് ചെലവാക്കുക എന്നത് സാമ്പത്തിക ആസൂത്രണത്തിന്‍റെ അടിസ്ഥാന പാഠമാണ്. ജീവിതനിലവാരം നിലനിർത്താൻ ചെലവ് പ്രധാനമാണെങ്കിലും ചെലവ് അധികമാകരുത്.

വരുമാന നിയന്ത്രണം

എത്ര സമ്പാദിക്കുന്നു എന്നതു വ്യക്തതയോടെ മനസിലാക്കുക. അതുപോലെ വരുമാനം എവിടെ ചെലവാകുന്നു എന്ന് മനസിലാക്കുക. വരുമാനം എത്രയുണ്ടെന്നു മനസിലാക്കി അനുയോജ്യമായ നിക്ഷേപം സൃഷ്ടിക്കുക.

അടിയന്തര ഫണ്ടുകൾ

അടിയന്തര സാഹചര്യങ്ങൾക്കായി ഫണ്ടുകൾ ഒരുക്കാം. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ കുറഞ്ഞത് മൂന്നു മുതൽ ആറു മാസംവരെയുള്ള ചെലവിനുള്ള ഫണ്ടുണ്ടാക്കുക. എമർജൻസി ഫണ്ടിലേക്ക് ഒരു തുക ഉറപ്പായും മാറ്റിവയ്ക്കേണ്ടത് ഏറ്റവും ആവശ്യമാണ്. മെഡിക്കൽ ബില്ലുകൾപോലെയുള്ള അപ്രതീക്ഷിത ചെലവുകൾക്കും പെട്ടന്നുണ്ടാകുന്ന വാഹന, വീട് അറ്റകുറ്റപ്പണികൾക്കും ഇതുപയോഗിക്കാം.

നിക്ഷേപ സാധ്യതകൾ

ഫിനാൻഷൽ പ്ലാനിംഗിൽ ഏറ്റവും സഹായിക്കുന്നത് നിക്ഷേപങ്ങളാണ്. ഹ്രസ്വകാല ലക്ഷ്യങ്ങളും ദീർഘകാല ലക്ഷ്യങ്ങളും പരിഗണിച്ചു മാത്രമേ നിക്ഷേപം നടത്താൻ പാടുള്ളൂ. ഹ്രസ്വകാലത്തും ജീവിതത്തിന്‍റെ ഓരോ ഘട്ടത്തിലും ആവശ്യമായ സമ്പത്തിനെക്കുറിച്ച് മനസിലാക്കാൻ ഇതു സഹായിക്കും.


സ്ഥിര നിക്ഷേപം (എഫ്ഡി, ആർഡി), മാർക്കറ്റ് അടിസ്ഥാനമാക്കിയ നിക്ഷേപങ്ങൾ (മ്യൂച്വൽ ഫണ്ടുകൾ, ഓഹരികൾ) എന്നിവ മികച്ച സാമ്പത്തിക അടിത്തറയാണ് നൽകുന്നത്. വീട്, വിദ്യാഭ്യാസം, യാത്ര, റിട്ടയർമെന്‍റ് തുടങ്ങി ഓരോ ലക്ഷ്യത്തിനും നിശ്ചിത നിക്ഷേപ പദ്ധതി ആവശ്യമാണ്. സ്റ്റോക്കുകളായാലും മ്യൂച്വൽ ഫണ്ടുകളായാലും നിക്ഷേപിക്കുമ്പോൾ സുരക്ഷിതമായ ഇടം മാത്രം തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക.

സാമ്പത്തിക സുരക്ഷ

ഫിനാൻഷൽ പ്ലാനുണ്ടെങ്കിൽ അതുവഴി കടബാധ്യതകൾ കുറച്ച് സാമ്പത്തിക സുരക്ഷ നേടാം. നികുതി ആസൂത്രണം, റിട്ടയർമെന്‍റ് പ്ലാനിംഗ് , എസ്റ്റേറ്റ് പ്ലാനിംഗ് തുടങ്ങിയവയെല്ലാം ഫിനാൻഷൽ പ്ലാനിന്‍റെ ഭാഗമാണ്.

ഇൻഷ്വറൻസ് കവറേജ്

ജീവിതവും ആരോഗ്യവും ഉൾപ്പെടെ മുഴുവൻ സുരക്ഷ ഉറപ്പാക്കാൻ സഹായിക്കുന്നതാണ് ഇൻഷ്വറൻസ് കവറേജ്. സാമ്പത്തിക സ്ഥിതിയെ തടസപ്പെടുത്തുന്ന അപ്രതീക്ഷിത സംഭവങ്ങളിൽനിന്ന് വ‍്യക്തികളെയും ആസ്തികളെയും സംരക്ഷിക്കാൻ സഹായിക്കുന്ന ആരോഗ്യ ഇൻഷ്വറൻസ് പോളിസികൾ, ലൈഫ് ഇൻഷ്വറൻസ്, ഹോം ഇൻഷ്വറൻസ് പോലുള്ളവ തെരഞ്ഞെടുക്കുക.സമ്പാദ്യം, ചെലവ്, നിക്ഷേപം എന്നിവ കണക്കാക്കി സമ്പാദ്യത്തെ സുരക്ഷിതമാക്കുന്ന ബജറ്റ് പ്ലാനാണ് പേഴ്സണൽ ഫിനാൻസ് പ്ലാൻ. സാമ്പത്തിക ഭദ്രതയും ലക്ഷ്യങ്ങളിലേക്കുള്ള മുന്നേറലും ഉറപ്പാക്കാൻ വ്യക്തിഗത സാമ്പത്തിക പദ്ധതി നിർബന്ധമാണ്.

ഇന്നു മുതൽ സമ്പാദ്യം മാത്രമല്ല ലക്ഷ്യം. വരുമാനം നിങ്ങളെ സുരക്ഷിതമാക്കുന്നതിലാണ് നിങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. ഇതിനായി നിങ്ങളുടെ സാമ്പത്തിക പങ്കാളിയായ സൗത്ത് ഇന്ത്യൻ ബാങ്ക് (എസ്ഐബി) നിങ്ങൾക്കായി കൃത്യമായി രൂപകൽപ്പന ചെയ്ത വായ്പാ പദ്ധതികളും നിക്ഷേപ ഓപ്ഷനുകളും സേവിംഗ്സ് അക്കൗണ്ടുകളും നൽകുന്നു. 2025ൽ നിങ്ങളുടെ ലക്ഷ്യങ്ങൾ നേടാൻ എസ്ഐബി നിങ്ങളെ കൈപിടിച്ചുനടത്തും.