ഇന്ന് ലോക മാനസികാരോഗ്യ ദിനം
Thursday, October 10, 2024 12:51 AM IST
തൊഴിലിടങ്ങളിലെ മാനസികാരോഗ്യശ്രദ്ധ

റവ.ഡോ. സിജോണ്‍ കുഴിക്കാട്ടുമ്യാലിൽ

ലോകത്ത് ഏതൊരു നാട്ടിലും മൂന്നു നാലു ശതമാനം ആളുകൾക്കു ഗൗരവതരമായ മാനസിക അസുഖങ്ങളുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇന്ത്യയിൽ പത്തുകോടി ആളുകളെങ്കിലും വിവിധ മാനസികാരോഗങ്ങളാൽ പ്രയാസപ്പെടുന്നവരാണ്. അവയിൽ ഒരു കോടിയോളം പേർ ആശുപത്രികളിൽ കിടന്നു ചികിത്സിക്കേണ്ട ഗുരുതരമായ മാനസികരോഗങ്ങൾ അനുഭവിക്കുന്നവരുമാണ്. ഡിജിറ്റൽ നവയുഗ കാലഘട്ടത്തിൽ മാനസികാരോഗ്യത്തിന് കൂടുതൽ ശ്രദ്ധയും പരിഗണനയും നൽകണമെന്ന് ആരോഗ്യരംഗത്തുള്ളവർ ഇന്ന് വാദിക്കുന്നു. എല്ലാ വർഷവും ഒക്‌ടോബർ 10 ലോക മാനസികാരോഗ്യ ദിനമായി ആചരിക്കുന്നു. ലോക മാനസികാരോഗ്യ ഫെഡറേഷൻ, വേൾഡ് സൈക്യാട്രി അസോസിയേഷൻ എന്നീ സംഘടനകളാണ് ദിനാചരണത്തിന് നേതൃത്വം കൊടുക്കുന്നത്. ഈ വർഷത്തെ ചിന്താവിഷയം. ‘തൊഴിലിടങ്ങളിലെ മാനസികാരോഗ്യം പ്രധാനപ്പെട്ടത് എന്നതാണ് ’.

മാനസികരോഗങ്ങൾ പലവിധത്തിൽ

അടിസ്ഥാനപരമായി, ഗൗരവമേറിയ മനോരോഗങ്ങൾ എന്നും ലഘു മനോരോഗങ്ങൾ എന്നും തരംതിരിക്കാം. ഇവയ്ക്കു നിരവധി അവാന്തരവിഭാഗങ്ങളുണ്ട്. സ്കിസോഫ്രീനിയ, കടുത്ത വികാരവിക്ഷോഭങ്ങൾ മുഖമുദ്രയായ വിഷാദരോഗം, ഉന്മാദവിഷാദരോഗം, സംശയരോഗം മുതലായവ ഗൗരവമേറിയ മനോരോഗങ്ങളിൽപ്പെടുന്നു. ഉത്കണ്ഠാരോഗങ്ങൾ, സംഘർഷ പ്രത്യാഘാതരോഗങ്ങൾ, ഒബ്സസീവ് കംപൽസീവ് രോഗം, മോഹാലസ്യങ്ങൾ മുതലായവ ലഘു മനോരോഗങ്ങളാണ്. കൂടാതെ മദ്യപാനം, മയക്കുമരുന്നുപയോഗം മുതലായവകൊണ്ടുണ്ടാകുന്ന മനോരോഗങ്ങൾ, കുട്ടികളിലെ മനോരോഗങ്ങൾ, പഠനവൈകല്യം, ബുദ്ധിമാന്ദ്യം, കൗമാര പ്രശ്നങ്ങൾ എന്നിങ്ങനെ പ്രധാനമായും കാണാവുന്നതാണ്.

വിശ്രമമില്ലാതെ ജോലി ചെയ്യുകയും പ്രവർത്തന നിരതരാവുകയുംചെയ്യുന്നവർ സ്വന്തം ശാരീരിക-മാനസിക ആവശ്യങ്ങൾക്ക് ശ്രദ്ധ കൊടുക്കാതെ വരുന്പോൾ ഉണ്ടാകുന്ന മാനസികാവസ്ഥയെ ബേണ്‍ ഔട്ട് എന്ന പേരിൽ പരിചയപ്പെടുത്തിത്തന്നത് അമേരിക്കൻ മനഃശാസ്ത്രജ്ഞനായ ഹെർബർട്ട് ഫ്രൂഡൻ ബെർഗർ ആണ്. ജോലി ചെയ്യുന്നവരിലുള്ള ഉയർന്ന സമ്മർദത്തിന്‍റെയും ആദർശനിഷ്ഠയുടെയും അനന്തര ഫലങ്ങളെയാണ് ഈ വാക്കുകളിലൂടെ ഫ്രൂഡൻ ബെർഗർ അവതരിപ്പിച്ചത്.

ഗ്രാമീണ ഭാരതത്തിൽ വിഷാദരോഗത്തിന്‍റെ തോത് കൂടുന്നതായി ഗവേഷണങ്ങൾ വെളിപ്പെടുത്തുന്നു. ട്രാൻസ്ഫോം റൂറൽ ഇന്ത്യയും ഡെവലപ്മെന്‍റ് ഇന്‍റലിജൻസ് യൂണിറ്റും ഒന്നിച്ച് വിവിധ പ്രദേശങ്ങളിൽ നടത്തിയ സർവേയിൽ പ്രതികരിച്ചവരിൽ 45 ശതമാനം പേരും വിഷാദമനുഭവിക്കുന്നതായി കാണപ്പെട്ടു. 21 സംസ്ഥാനങ്ങളിലെ 5389 ഭവനങ്ങളിലാണ് സർവേ നടന്നത്. വർധിക്കുന്ന മാനസികാരോഗ്യ പ്രതിസന്ധി പൊതുജനാരോഗ്യ സംവിധാനത്തെ കാര്യമായി ബാധിക്കുന്നതായി ‘ആരോഗ്യ പരിരക്ഷ ഗ്രാമീണ ഭാരതത്തിൽ-2024’ എന്ന റിപ്പോർട്ട് കാണിക്കുന്നു.

വർധിക്കുന്ന വിഷാദരോഗം

വ്യവസായവത്കരണത്തിനുശേഷം ഡിജിറ്റൽ ആർട്ടിഫിഷൽ ഇന്‍റലിജൻസ് ലോകത്ത് എത്തിനിൽക്കുന്പോൾ വിഷാദരോഗ നിരക്ക് ഉയർന്നുകൊണ്ടിരിക്കുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് അഞ്ചുപേരിൽ ഒരാൾക്കെന്ന തോതിൽ വിഷാദരോഗം ഇപ്പോൾ നമുക്കുചുറ്റുമുണ്ട്. ഏകദേശം 350 ദശലക്ഷം പേർ ഈ നിമിഷം വിഷാദരോഗത്തോട് പൊരുതുന്നു. എട്ടുലക്ഷം പേരാണ് ഓരോ വർഷവും ആത്മഹത്യ ചെയ്യുന്നത്. ഒഴിവാക്കാനാകുമായിരുന്ന ഈ ആത്മഹത്യകളിൽ തൊണ്ണൂറു ശതമാനവും തിരിച്ചറിയാനാകാതെ പോയ വിഷാദരോഗത്തിന്‍റെ വിനകളാണ്.

നേരത്തേ കണ്ടെത്താനും ചികിത്സിച്ചു ഭേദമാക്കാനും കഴിയാത്തതാണ്. കുട്ടിക്കാലത്ത് ആണിലും പെണ്ണിലും വിഷാദരോഗ സാധ്യത തുല്യമാണ്. എന്നാൽ, കൗമാര ആരംഭത്തോടെ ഇതിൽ മാറ്റംവരുന്നു. പ്രായപൂർത്തിയായ സ്ത്രീകളിൽ, വിഷാദരോഗ സാധ്യത പുരുഷന്മാരേക്കാൾ മൂന്നു മടങ്ങുവരെ കൂടുതലാണ്. വിഷാദരോഗത്തിന്‍റെ അകന്പടിയായ ആത്മഹത്യാ പ്രവണതയും സ്ത്രീകളിൽ കൂടുതലാണ്. എന്നാൽ ആത്മഹത്യ ചെയ്യുന്ന സ്ത്രീകളുടെ എണ്ണം പുരുഷന്മാരുടേതിലും കുറവാണ്. രോഗവുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങളിലൊന്നും സ്ത്രീ-പുരുഷ വ്യത്യാസങ്ങൾ കാര്യമായിട്ടില്ല. കുട്ടികളിലും വിഷാദരോഗം കാണാറുണ്ട്. സ്കൂൾ പ്രായക്കാരിൽ മൂന്ന് ശതമാനത്തെയും 13 മുതൽ 18 വയസുകാരിൽ ആറു ശതമാനത്തെയും വിഷാദരോഗം കീഴ്പ്പെടുത്തുന്നു.

ഹറീഡ് വിമൻ സിൻഡ്രോം

തിരക്കുപിടിച്ച ജീവിതം സമ്മാനിക്കുന്ന രോഗങ്ങളിൽ പ്രമുഖ സ്ഥാനമാണ് ഹറീഡ് വിമൻ സിൻഡ്രോമിന്. ജോലിക്കുപോകുന്ന സ്ത്രീകളിൽ ഈ രോഗാവസ്ഥ കൂടുതലാണ്. ഓരോ വർഷവും മൂന്നരക്കോടി സ്ത്രീകളാണ് ഈ രോഗത്തിന് ഇരയാവുന്നത്. 25നും 55നും ഇടയ്ക്കു പ്രായമുള്ളവരും അമ്മയായവരെയുമാണ് പ്രധാനമായും ഈ അവസ്ഥ പിടികൂടുന്നത്. അമിത സമ്മർദമാണ് ഹറീഡ് വിമൻ സിൻഡ്രോമിന്‍റെ ഏറ്റവും പ്രബലമായ കാരണം. സുഖമില്ലാത്ത കുഞ്ഞ്, തിരക്കേറിയ ജോലി തുടങ്ങിയ കാരണങ്ങൾകൊണ്ട് മാനസിക സമ്മർദമുണ്ടാ വും പ്രത്യേകിച്ചും കാരണങ്ങളില്ലാതെ. ശരീരഭാരം കൂടുക, അല്ലെങ്കിൽ കുറയുക, വിട്ടുമാറാത്ത ക്ഷീണം, ഉത്സാഹക്കുറവ്, ഉറക്കമില്ലായ്മ, ലൈംഗിക വിരക്തി, ദഹനസംബന്ധമായ പ്രശ്നങ്ങൾ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.

സ്ലീപ്പ് ഡിസോർഡർ

ബംഗളൂരുവിൽ നടത്തിയ ഒരു പഠനത്തിലെ ഫലമനുസരിച്ച് നഗരത്തിലെ ഐടി പ്രഫഷനലുകൾക്കിടയിൽ നേരിയ തോതിലെങ്കിലുമുള്ള മനഃസമ്മർദം അനുഭവിക്കുന്നവരാണ് നല്ലൊരു പങ്കും. അതിൽ 76 ശതമാനം പേരും ഏതെങ്കിലും തരത്തിലുള്ള ഉറക്ക പ്രശ്നങ്ങൾ അനുഭവിക്കുന്നുമുണ്ട്. ശരിയായ ഉറക്കം ലഭിക്കുന്ന ഐടി പ്രഫഷനലുകൾ കുറവാണ്. രാത്രി വൈകിയും ജോലിചെയ്യേണ്ടിവരിക, പാർട്ടികളിലും മറ്റും പങ്കാളികളാവുക, പാതിരാത്രിക്കുശേഷം മാത്രം ഉറങ്ങുകയും രാവിലെ വളരെ വൈകിമാത്രം എഴുന്നേൽക്കുകയും ചെയ്യുക, അമിതമായി ഭക്ഷണം കഴിച്ചശേഷം ഉടനെതന്നെ കിടന്നുറങ്ങുക തുടങ്ങിയവ കാണുന്നു. ലാപ്ടോപ്പും സ്മാർട്ട് ഫോണുമൊക്കെയായി ജോലി ഉറക്കത്തിനുമുൻപ് വരെ എത്തുന്നതിനാൽ ഉറക്കത്തിൽപോലും മനസ് ജോലിയിൽ മുഴുകിയിരിക്കുന്ന സ്ഥിതിയാണ്. ഇതിന്‍റെ ഫലമായി ഉറക്കത്തിന്‍റെ ഗുണനിലവാരം കുറയുകയും ഉറക്കപ്രശ്നങ്ങൾ ആരംഭിക്കുകയും ചെയ്യുന്നു.


ഗവേഷണവും കർമപദ്ധതികളും

മനുഷ്യന്‍റെ പലതരത്തിലുള്ള വികാരങ്ങൾ, പെരുമാറ്റങ്ങൾ, വിവിധ ബൗദ്ധികശേഷികൾ എല്ലാം പരിണാമത്തിലൂടെ ഘട്ടംഘട്ടമായി രൂപപ്പെട്ടതാണ്. അതിനാൽ മനുഷ്യന്‍റെ മാനസികനിലകൾ, ചിന്തകൾ, വികാരങ്ങൾ, ബൗദ്ധികശേഷികൾ, ജീവനതന്ത്രങ്ങൾ എന്നിവയെ സംബന്ധിച്ച വസ്തുതകൾ മനസിലാക്കാൻ പോപ്പുലർ സൈക്കോളജിയുടെ പരിമിതമായ ഇടത്തിൽനിന്നുകൊണ്ട് സാധ്യമല്ല. ജനിതകം, തന്മാത്ര ജീവശാസ്ത്രം, നാഡീജീവശാസ്ത്രം, ചരിത്രം, സാമൂഹ്യശാസ്ത്രങ്ങൾ തുടങ്ങിയ വിവിധ വൈജ്ഞാനിക ശാഖകളുടെ അടിസ്ഥാനത്തിൽ മനഷ്യപ്രകൃതത്തെ, മനുഷ്യന്‍റെ മാനസിക നിലകളെ പരിണാമപരമായ അടിസ്ഥാനത്തിൽ മനസിലാക്കുന്ന രീതിയാണ് മനഃശാസ്ത്രത്തിനും മാനസികാരോഗ്യ പ്രവർത്തനങ്ങൾക്കും കർമപദ്ധതികൾക്കും ആധുനിക കാലഘട്ടത്തിൽ വേണ്ട ചട്ടക്കൂട്.

(ക്ലിനിക്കൽ ഹെൽത്ത് സൈക്കോളജിസ്റ്റും തൃശൂർ മേരിമാത മേജർ സെമിനാരി പ്രഫസറുമാണ് ലേഖകൻ)


വ്യായാമവും സമീകൃതാഹാരവും



കിരൺ ജെകെവി

കോർപറേറ്റ് ലോകത്തെ ജോലിഭാരം താങ്ങാനാവാതെ ആത്മഹത്യ ചെയ്യുന്നവരുടെ വാർത്തകൾ അടുത്ത കാലത്ത് പത്ര-ദൃശ്യമാധ്യമങ്ങളിൽ നിറഞ്ഞിരുന്നു. കടുത്ത സമ്മർദത്തിൻ കീഴിൽ ഭാരിച്ച ചുമതലകൾ നിറവേറ്റേിവരുന്നവർ കന്പനി തങ്ങൾക്കുമേൽ വയ്ക്കുന്ന ഉയർന്ന പ്രതീക്ഷകൾക്കൊത്തുയരാനാവാതെ വഴിമധ്യേ വീണുപോകുന്നു. ഒപ്പം യുവാക്കളിൽ ഹൃദയാഘാതവും ആത്മഹത്യാപ്രവണതയും കൂടിവരുന്നു. നാഷണൽ ക്രൈം റിക്കാഡ്സ് ബ്യൂറോയുടെ 2022 ലെ കണക്ക് പ്രകാരം 1.7 ലക്ഷം പേരാണു സ്വന്തം ജീവനെടുത്തത്. ഇന്ന് ആചരിക്കുന്ന ലോക മാനസികാരോഗ്യ ദിനത്തിന്‍റെ പ്രമേയം തൊഴിലിടങ്ങളിലെ മാനസികാരോഗ്യമാണ്. ഈ സാഹചര്യത്തിൽ ജീവനക്കാർക്ക് നേരിടേണ്ടി വരുന്ന വെല്ലുവിളികൾ കൂടുതൽ ചർച്ചയാവുകയാണ്.

സമ്മർദം പിടികൂടുന്ന വിധം

ജോലിസംബന്ധമായ സമ്മർദം പല രൂപത്തിലാണ് വ്യക്തികളെ ബാധിക്കുക എന്നു പഠനങ്ങൾ പറയുന്നു. ആശങ്ക, വിഷാദം, ബേണ്‍ ഔട്ട് (burn out) അഥവാ ഒരുതരം മനസ് മരവിച്ച അവസ്ഥ എന്നിവ ഇത്തരക്കാർക്ക് നേരിടേണ്ടിവരുന്നു. ജോലി ചെയ്യുന്ന സ്ഥാപനം തങ്ങളിൽനിന്നു പ്രതീക്ഷിക്കുന്ന ഉത്തരവാദിത്വങ്ങൾ നിറവേറ്റാനാകാതെ നിരാശരാകുന്നവർ അവരുടെ ശാരീരികവും മാനസികവുമായ സുസ്ഥിതിയും സൗഖ്യവും അവഗണിക്കുന്നു. ചിലർ താത്കാലിക ആശ്വാസത്തിനായി ജങ്ക് ഫുഡ്, പുകവലി, മദ്യപാനം എന്നിവയിലേക്കു തിരിയുന്നു. ഇങ്ങനെയുള്ള ശീലങ്ങൾ ക്രമേണ പ്രമേഹം, രക്തസമ്മർദം, ഹൃദയസംബന്ധമായ അസുഖങ്ങൾ തുടങ്ങിയവ ഉടലെടുക്കുന്നതിലേക്കുള്ള വഴിതെളിക്കുന്നു.

ഉറക്കക്കുറവാണു മറ്റൊരു പ്രശ്നം. ഇത് രക്തസമ്മർദം കൂട്ടും എന്നു മാത്രമല്ല, സ്ഥിരമായി ഉറക്കമൊഴിഞ്ഞു രാത്രികാലങ്ങളിൽ ജോലി ചെയ്യേണ്ടി വരുന്നവർക്ക് ആയുർദൈർഘ്യം കുറയാനും സാധ്യതയുണ്ട്. മാനസിക പ്രശ്നങ്ങളോടൊപ്പം ശാരീരികമായ ബുദ്ധിമുട്ടുകളും കാലക്രമേണ കടന്നുവരും. പ്രമേഹവും മറ്റും ഉള്ളവർക്ക് ഒരു പരിധിയിൽ കവിഞ്ഞുള്ള സമ്മർദം അപകടകരമാണെന്നും മെഡിക്കൽ വിദഗ്ധർ മുന്നറിയിപ്പു നൽകുന്നു. ഒരു പരിധിക്കു ശേഷം ആത്മഹത്യയിലേക്കും ഇത്തരക്കാർ തിരിഞ്ഞേക്കാമെന്നു ചെങ്ങന്നൂർ ജനറൽ ആശുപത്രിയിലെ കണ്‍സൾട്ടന്‍റ് സൈക്യാട്രിസ്റ്റായ ഡോ. സിറിയക് ജോർജ് പറയുന്നു. സ്ഥിരമായി അനുഭവിക്കുന്ന സമ്മർദം കുടുംബബന്ധങ്ങൾക്കും സൗഹൃദങ്ങൾക്കും സാരമായി പരിക്കേൽപ്പിക്കാമെന്നും അദ്ദേഹം ഓർമിപ്പിക്കുന്നു.

രക്ഷാമാർഗങ്ങൾ എന്തൊക്കെ?

ജീവനക്കാരുടെ ശാരീരികവും മാനസികവുമായ ആരോഗ്യം പരിരക്ഷിക്കുന്നതിൽ കന്പനികൾ കൂടുതൽ താത്പര്യം പ്രകടിപ്പിക്കണമെന്നാണു ബഹുഭൂരിപക്ഷം ആരോഗ്യവിദഗ്ധരും മനശാസ്ത്രജ്ഞരും അഭിപ്രായപ്പെടുന്നത്. കൃത്യമായ വ്യായാമവും സമീകൃതാഹാരവുംകൊണ്ടു മസ്തിഷ്കത്തിന്‍റെ ആരോഗ്യവും അതുവഴി മാനസികാരോഗ്യവും സംരക്ഷിക്കാൻ കഴിയുമെന്നും ഡോ. സിറിയക് ജോർജ് അഭിപ്രായപ്പെടുന്നു. പച്ചക്കറികളും നാരുകളടങ്ങിയ ഭക്ഷണവും കൂടുതൽ കഴിക്കണം. എണ്ണയിൽ വറുത്തവയും മധുരപലഹാരങ്ങളും കാപ്പിയും പരമാവധി കുറയ്ക്കുകയും ചെയ്യണം.

കാപ്പിയിൽ അടങ്ങിയിട്ടുള്ള കഫീൻ ആശങ്ക വർധിപ്പിക്കുമെന്നതിനാൽ ഉചിതമല്ല. ആഹാരം ക്രമീകരിക്കുന്നതോടൊപ്പം ജോലിയും വ്യക്തിജീവിതവും ബാലൻസ് ചെയ്യാനുള്ള മാർഗങ്ങൾ തേടേണ്ടതും ആവശ്യമാണ്. വിനോദങ്ങളിൽ ഏർപ്പെടുന്നതും കുടുംബവുമൊത്തു സമയം ചെലവഴിക്കുന്നതും ഒഴിവാക്കാൻ പാടില്ലാത്ത കാര്യങ്ങളാണ്. ഇതൊടൊപ്പം സ്ഥാപനങ്ങളും ജീവനക്കാരുടെ കാര്യത്തിൽ താത്പര്യം കാണിക്കേണ്ടിയിരിക്കുന്നു.

ജീവനക്കാർക്കു സൗകര്യപ്രദമായ സമയക്രമീകരണങ്ങൾ ചെയ്യുകയും അവരുടെ പ്രശ്നങ്ങൾ തുറന്നുപറയാനും പരിഹരിക്കാനുമുള്ള അന്തരീക്ഷം സൃഷ്ടിക്കുകയും വേണം. സമ്മർദമുണ്ടാക്കുന്ന കാര്യങ്ങൾ കണ്ടെത്താൻ ഇടയ്ക്കിടെയുള്ള സർവേകളും സമ്മർദം സ്വയം നിയന്ത്രിക്കാനുള്ള പരിശീലനങ്ങളും ഗുണം ചെയ്യുമെന്നു രംഗത്തെ വിദഗ്ധർ ഉറപ്പു നൽകുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.