എന്നു വരും പ്രൈവറ്റ് യൂണിവേഴ്‌സിറ്റികൾ
Thursday, September 12, 2024 4:24 AM IST
ശ്യാം ബി. മേനോന്‍ കമ്മീഷന്‍റെ ശിപാര്‍ശകള്‍ കണക്കിലെടുത്തു കേരളത്തില്‍ പ്രൈവറ്റ് യൂണിവേഴ്‌സിറ്റികള്‍ സ്ഥാപിക്കാനുള്ള നയപരമായ തീരുമാനമായി എന്നും അത് ഉടനെ നിലവില്‍ വരുമെന്നും കേരള സര്‍ക്കാര്‍ പ്രസ്താവിച്ചത് 2023 ഓഗസ്റ്റിലാണ്. എന്നാല്‍, പ്രൈവറ്റ് യൂണിവേഴ്‌സിറ്റികള്‍ സ്ഥാപിക്കാനുള്ള ആക്ടിനെക്കുറിച്ചോ എങ്ങനെ പ്രാവര്‍ത്തികമാക്കും എന്നതിനെക്കുറിച്ചുള്ള ഷെഡ്യൂളുകളോ ഒന്നും ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. കഴിഞ്ഞ നിയമസഭാ സമ്മേളനത്തിലും ഈ വിഷയം പരിഗണനയ്ക്കു വന്നില്ല. ഇങ്ങനെ പോയാല്‍ എന്നത്തേക്ക് ഈ കാര്യത്തില്‍ ഒരു തീരുമാനമാകും?

ദേശീയ വിദ്യാഭ്യാസനയം 2020 പ്രകാരം എല്ലാ കോളജുകളും ഡിഗ്രി ഗ്രാന്‍റിംഗ് സ്ഥാപനങ്ങളായി മാറ്റപ്പെടേണ്ടതുണ്ട്. മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഒരു പ്രൈവറ്റ് യൂണിവേഴ്‌സിറ്റി പോലും ഇല്ലാത്ത സംസ്ഥാനമാണ് കേരളം. എന്നാല്‍, സ്വകാര്യ മേഖലയില്‍ ഒരു ഡീംഡ് യൂണിവേഴ്സിറ്റിയും രണ്ടു ഡീംഡ് യൂണിവേഴ്‌സിറ്റികളുടെ ഓഫ് കാമ്പസും കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ചു കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ മാത്രം 140 പ്രൈവറ്റ് യൂണിവേഴ്‌സിറ്റികള്‍ ഇന്ത്യയില്‍ ഉടനീളം തുടങ്ങിയിട്ടുണ്ട് -ഏറ്റവും കൂടുതല്‍ ഗുജറാത്ത്, മഹാരാഷ്‌ട്ര സംസ്ഥാനങ്ങളിലാണ്. ഗുജറാത്തില്‍ 66 പ്രൈവറ്റ് യൂണിവേഴ്‌സിറ്റികള്‍ സ്ഥാപിതമായി. നമ്മുടെ അയല്‍ സംസ്ഥാനമായ തമിഴ്നാട്ടില്‍ പ്രൈവറ്റ് യൂണിവേഴ്‌സിറ്റികള്‍ കുറവാണെങ്കിലും ആകെയുള്ള 81 ഡീംഡ് യൂണിവേഴ്‌സിറ്റികളില്‍ 28 എണ്ണമുണ്ട്.

സ്വകാര‍്യ വിദ‍്യാഭ‍്യാസ സ്ഥാപനങ്ങള്‍, കേരളത്തിന്‍റെ വളർച്ചയിൽ സുപ്രധാന പങ്കു നിര്‍വഹിച്ചിട്ടുണ്ട്. കേരളത്തിന്‍റെ സാമ്പത്തിക വികസനത്തിന് ഇത് വളരെയേറെ സഹായിച്ചിട്ടുമുണ്ട്. 2024 എന്‍ഐആർഎഫ് റാങ്കിംഗില്‍ കേരളത്തിലെ കേന്ദ്ര സര്‍ക്കാരിന്‍റെ നിയന്ത്രണത്തിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും കേരള സംസ്ഥാന യൂണിവേഴ്‌സിറ്റികളും നല്ല നിലവാരം പുലര്‍ത്തിയിട്ടുണ്ട്. ആദ്യത്തെ 300 എൻജിനിയറിംഗ് കോളജുകളില്‍ രണ്ടെണ്ണവും ആർട്സ് ആൻഡ് സയന്‍സ് കോളജുകളില്‍ ആദ്യത്തെ 300ല്‍ 71 എണ്ണവും കേരളത്തിലാണ്.

ഇത്രയും സ്ഥാപനങ്ങള്‍ റാങ്കിംഗില്‍ ഇടം പിടിക്കുമ്പോഴും നമുക്ക് ഇതര സംസ്ഥാനങ്ങളിൽനിന്നു വിദ്യാർഥികളെ ആകര്‍ഷിക്കാന്‍ സാധിക്കുന്നില്ല. കേരളം വിദ്യാഭ്യാസ ഹബ്ബാണ് എന്നൊക്കെ വിളംബരം ചെയ്യുമെങ്കിലും നാം വളരെ പിന്നിലാണെന്നതാണ് യാഥാർഥ‍്യം. ഇതിന്‍റെ കാരണങ്ങള്‍ പരിശോധിച്ച് പരിഹാരം തേടേണ്ടതുണ്ട്.

കേന്ദ്ര സര്‍ക്കാരിന്‍റെ നിയന്ത്രണത്തില്‍ ഉള്ള എന്‍ഐടി, ഐഐഎം, ഐഐഎസ്ഇആർ പോലുള്ള സ്ഥാപനങ്ങളിലും കുസാറ്റ് തുടങ്ങിയ യൂണിവേഴ്‌സിറ്റികളിലും സ്വകാര്യ സ്ഥാപനമായ XIMEലും പഠിക്കാന്‍ ഇതരസംസഥാന വിദ്യാര്‍ഥികള്‍ കേരളത്തിലേക്ക് എത്തുന്നുണ്ട്.


കേരളത്തിലെ കോളജുകള്‍ സ്വയംഭരണ സ്ഥാപനങ്ങളാക്കി മാറ്റുന്ന പ്രക്രിയ വളരെ മന്ദഗതിയിലാണ് നടക്കുന്നത്. ആകെയുള്ള 1,500 കോളജുകളില്‍ 35 എണ്ണം മാത്രമേ ഒട്ടോണമസ് ആയി മാറിയിട്ടുള്ളൂ. കേരളത്തിലെ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റികള്‍ക്ക് അഫിലിയേഷന്‍ ഫീസില്‍ ഉണ്ടാകുന്ന നഷ്ടവും ചില സംഘടനകളുടെ സ്ഥാപിതതാത്പര്യവും കാരണമാണ് ഒട്ടോണോമസ് കോളജുകളെ പ്രോത്സാഹിപ്പിക്കാത്തത് എന്നതും നിഷേധിക്കാന്‍ പറ്റാത്ത വസ്തുതയാണ്.

കേരളത്തിലെ വിദ്യാഭ്യാസ മേഖലയില്‍ ഗുണനിലവാരം ഉയര്‍ത്തുന്നതിനും മറ്റുള്ള സംസ്ഥാനങ്ങളിലെ കുട്ടികളെ ആകര്‍ഷിക്കുന്നതിനുമായി സർക്കാർ എത്രയും വേഗം പ്രൈവറ്റ് യൂണിവേഴ്‌സിറ്റികള്‍ അനുവദിക്കണം. അതോടൊപ്പം നല്ല നിലവാരം പുലര്‍ത്തുന്ന കോളജുകള്‍ ഒട്ടോണമസായും യൂണിവേഴ്‌സിറ്റികളായും ഉയർത്തണം. ഇത്തരത്തിൽ കേരളത്തിൽ 60 യൂണിവേഴ്‌സിറ്റികളെങ്കിലും രൂപപ്പെടണം.

അത് പ്രാവര്‍ത്തികമാക്കുമ്പോള്‍

1) ഫീസ് നിശ്ചയിക്കാനുള്ള അധികാരം ഫീ റെഗുലേറ്ററി കമ്മിറ്റിയില്‍നിന്ന് എടുത്തുമാറ്റി അതാതു പ്രൈവറ്റ് യൂണിവേഴ്‌സിറ്റികള്‍ക്കു കൊടുക്കേണ്ടതാണ്.

2) മറ്റു സംസ്ഥാനങ്ങള്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഗുണനിലവാരമുള്ള വിദ്യാഭ്യാസം നല്‍കാനായി റിസര്‍ച്ചില്‍ പ്രാവീണ്യമുള്ള അധ്യാപകരെ നിയമിക്കുകയും അതിനുതകുന്ന ശമ്പളം നല്‍കുകയും ചെയ്യുന്നു. ആയതിനാല്‍ ഫീസ് അവര്‍ക്കു നിശ്ചയിക്കാവുന്നതാണ്.

3) കേന്ദ്ര സര്‍ക്കാരിന്‍റെ നിയന്ത്രണത്തിലുള്ള അക്കാദമിക് സ്ഥാപനങ്ങളില്‍ അക്രമ രാഷ്‌ട്രീയമുള്ള വിദ്യാര്‍ഥി സംഘടനകള്‍ക്കു പ്രവര്‍ത്തനാനുമതി ഇല്ല. വിദ്യാര്‍ഥി സംഘടനകള്‍ക്കു പ്രവര്‍ത്തിക്കാമെങ്കിലും പഠിപ്പുമുടക്കില്‍നിന്നും അക്രമരാഷ്‌ട്രീയത്തില്‍നിന്നും പിന്മാറി നല്ല രീതിയില്‍ ഇക്കോസിസ്റ്റം വികസിപ്പിക്കാന്‍ കഴിവുള്ള സംഘടനാപ്രവര്‍ത്തനം നടത്തണം.

4) സംസ്ഥാനസര്‍ക്കാരിന്‍റെ നിയന്ത്രണങ്ങള്‍ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ കുറയണം. എന്നാല്‍, സാമൂഹിക പ്രതിബദ്ധത ഉണ്ടാകാനുള്ള ഇടപെടലുകള്‍ ആകാവുന്നതാണ്.

5) മിക്ക ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളും സമൂഹത്തിന്‍റെ ഉന്നമനത്തിനു വേണ്ടി ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്നവയാണ്. അതുപോലെ ചില വ്യവസായ പ്രമുഖരും മറ്റു ചില മതസംഘടനകളും ഈ രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇത്തരം സംഘടനകളെ യൂണിവേഴ്‌സിറ്റികള്‍ സ്ഥാപിക്കാൻ സർക്കാർ ഉചിതമായ രീതിയിൽ പ്രോത്സാഹിപ്പിക്കേണ്ടത് അത്യാവശ്യമാണ്.

ഡോ. കുഞ്ചെറിയ പി. ഐസക്
(മുൻ വൈസ് ചാൻസലർ)

ഡോ. രഞ്ജന മേരി വർഗീസ്
(ഡീൻ, സേവ്യർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ് & എന്‍റർപ്രണർഷിപ്, കൊച്ചി)

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.