36.5 കോടി ക്രൈസ്തവർ തീവ്രവാദ ഭീഷണിയിൽ
Saturday, September 7, 2024 12:08 AM IST
ആഗോള ഇസ്‌ലാമിക ഭീകരതയും ക്രൈസ്തവവേട്ടയും-02 / റവ. ഡോ. മൈക്കിൾ പുളിക
(സെക്രട്ടറി, കെസിബിസി ജാഗ്രതാ കമ്മീഷൻ)

2024ലെ വേൾഡ് വാച്ച് ലിസ്റ്റ് പ്രകാരം, 36.5 കോടി ക്രൈസ്തവർ ഇന്ന് തങ്ങളുടെ വിശ്വാസത്തെപ്രതി കടുത്ത ഭീഷണിയിൽ ജീവിക്കുന്നു. ക്രൈസ്തവർ അതിരൂക്ഷമായ പ്രതിസന്ധികൾ നേരിടുന്ന പതിമൂന്ന് രാജ്യങ്ങളിൽ പതിനൊന്നും ഇസ്‌ലാമിക രാജ്യങ്ങളാണ്. നൈജീരിയയുടെ തൊട്ടു താഴെയുള്ള രാജ്യം നമ്മുടെ അയൽരാജ്യമായ പാക്കിസ്ഥാൻ ആണ്.

പാക്കിസ്ഥാനിലെ ക്രൈസ്തവർ ഇക്കാലഘട്ടത്തിൽ കടന്നുപോകുന്നത് കടുത്ത പ്രതിസന്ധികളിലൂടെയാണ്. കഴിഞ്ഞ വർഷം ഓഗസ്റ്റ് പതിനഞ്ചിന് പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ മതനിന്ദ ആരോപണത്തെ തുടർന്നുണ്ടായ ആൾക്കൂട്ട ആക്രമണത്തിൽ 26 ക്രൈസ്തവ ദേവാലയങ്ങളും ഇരുനൂറിലേറെ ക്രൈസ്തവ ഭവനങ്ങളും തകർക്കപ്പെടുകയുണ്ടായി. അതിന്‍റെ തുടർച്ചയായി, മതനിന്ദ ആരോപണത്തിൽ ഒരു ക്രിസ്ത്യൻ യുവാവിന് പാക് കോടതി വധശിക്ഷ വിധിച്ചത് കഴിഞ്ഞ ജൂലൈയിലാണ്. മതനിന്ദ ആരോപണങ്ങളെത്തുടർന്നുള്ള ആൾക്കൂട്ട ആക്രമണങ്ങളും കോടതിവിധികളും പാക്കിസ്ഥാനിൽ വർധിച്ചുകൊണ്ടിരിക്കുന്നു. ഈ ഓഗസ്റ്റ് 25, 27 തിയതികളിലായി പാക്കിസ്ഥാനിലെ ബലൂച് പ്രവിശ്യയിൽ നടന്ന ഭീകരാക്രമണങ്ങളിൽ 130ലേറെ പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ.

സോമാലിയ, ലിബിയ, എറിത്രിയ, സുഡാൻ, ഇറാൻ, അഫ്ഗാനിസ്ഥാൻ, സിറിയ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിലും അവശേഷിക്കുന്ന ക്രൈസ്തവർ ഏതുസമയത്തും ആക്രമിക്കപ്പെടുകയും വധിക്കപ്പെടുകയും ചെയ്തേക്കാം എന്ന ദയനീയമായ അവസ്ഥയാണുള്ളത്. വേൾഡ് വാച്ച് ലിസ്റ്റ് റിപ്പോർട്ട് പ്രകാരം 2023ൽ മാത്രം 4998 ക്രൈസ്തവർ കൊല്ലപ്പെട്ടു.

4125 പേർ തടവിലാക്കപ്പെട്ടു. 14,700ലധികം ക്രൈസ്തവ ദേവാലയങ്ങളും സ്ഥാപനങ്ങളുമാണ് ലോകവ്യാപകമായി ആക്രമിക്കപ്പെടുകയോ നശിപ്പിക്കപ്പെടുകയോ ചെയ്തിട്ടുള്ളത്. മുൻ വർഷത്തേതിനേക്കാൾ വൻ വർധനയാണ് ഇത്തരം അക്രമസംഭവങ്ങളിൽ ഉണ്ടായിട്ടുള്ളത്. 2022ൽ സ്വന്തം നാടും വീടും ഉപേക്ഷിച്ച് പലായനം ചെയ്തവരുടെ എണ്ണത്തിന്‍റെ ഇരട്ടിയിലധികം 2023ൽ പലായനം ചെയ്യാൻ നിർബന്ധിതരായി എന്നും കണക്കുകൾ സൂചിപ്പിക്കുന്നു. ലോകവ്യാപകമായി മതവിശ്വാസത്തിന്‍റെ പേരിൽ ഏറ്റവുമധികം വേട്ടയാടപ്പെടുന്ന ഒരു ജനതയായി ക്രൈസ്തവസമൂഹം മാറിയിരിക്കുന്നു എന്നതാണ് ഭീകരമായ യാഥാർഥ്യം.

പെൺകുട്ടികളും സ്ത്രീകളും നേരിടുന്ന അതിക്രമങ്ങൾ

കലാപങ്ങളും കൂട്ടക്കൊലകളും മാത്രമല്ല, ഭീകരസംഘടനകൾ ലക്ഷ്യംവച്ചിട്ടുള്ള രാജ്യങ്ങളിലെ സ്ത്രീകളും പെൺകുട്ടികളും നേരിടുന്ന സമാനതകളില്ലാത്ത ക്രൂരതയും ലോകത്തിന്‍റെ കണ്ണ് തുറപ്പിക്കേണ്ടതാണ്. വിവിധ രാജ്യങ്ങളിൽ തടവിലാക്കപ്പെടുന്ന ആയിരക്കണക്കിന് സ്ത്രീകളും പെൺകുട്ടികളും ലൈംഗിക അടിമകളാക്കപ്പെട്ട് അതിക്രൂരമായ പീഡനങ്ങൾക്ക് ഇരകളാക്കപ്പെടുന്നുണ്ട്.

ഗർഭിണികളാക്കുക എന്ന ലക്ഷ്യത്തോടെ പതിനായിരക്കണക്കിന് സ്ത്രീകൾ ബലാത്സംഗങ്ങൾക്ക് ഇരയാകുന്നതായി റിപ്പോർട്ടുകളുണ്ട്. അത്തരത്തിൽ കുഞ്ഞുങ്ങൾ ജനിക്കുന്നതു വഴി വംശശുദ്ധി നഷ്ടപ്പെടുത്തുക എന്ന ഗൂഢലക്ഷ്യംകൂടി ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരവാദികൾക്കുണ്ട് എന്നാണ് റിപ്പോർട്ടുകൾ. നൈജീരിയ, ഈജിപ്ത്, പാക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ അനേകം പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി നിർബന്ധിത മതംമാറ്റത്തിനു വിധേയമാക്കിവിവാഹം ചെയ്യുന്ന സംഭവങ്ങൾ സ്ഥിരമായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. നൈജീരിയയിൽ വർഷങ്ങളായി ഗർഭിണികളായ സ്ത്രീകളെ തട്ടിക്കൊണ്ടുപോയി ഗർഭഛിദ്രം ചെയ്യുന്നതായി ആംനെസ്റ്റി ഇന്‍റർനാഷണൽ ഉൾപ്പെടെയുള്ള സംഘടനകൾ റിപ്പോർട്ട് ചെയ്യുന്നു.

വാസ്തവങ്ങളിൽനിന്നു മുഖം തിരിക്കുന്നവർ

ഗൗരവ പരിഗണന ആവശ്യമുള്ള ഇത്തരം തീവ്രവാദ പ്രവർത്തനങ്ങൾ ആഗോളതലത്തിൽ വ്യാപിക്കുന്നത് ഐക്യരാഷ്‌ട്ര സംഘടന ഉൾപ്പെടെയുള്ള നിരവധി പ്രസ്ഥാനങ്ങളും സംഘടനകളും സൂക്ഷ്മമായി നിരീക്ഷിച്ചുവരുന്നുണ്ടെങ്കിലും, വ്യക്തവും നിക്ഷിപ്ത താത്പര്യങ്ങളോടു കൂടിയതുമായ തമസ്കരണവും പ്രകടമാണ്. കേരളത്തിന്‍റെ പശ്ചാത്തലത്തിൽ അത് കൂടുതൽ വ്യക്തമാണ്. കഴിഞ്ഞ ഒക്‌ടോബർ ഏഴിന് ഹമാസ് തീവ്രവാദികൾ ഇസ്രയേലിനു നേരേ നടത്തിയ ഏകപക്ഷീയമായ ആക്രമണത്തത്തുടർന്ന് ആരംഭിച്ച ഇസ്രയേൽ-പലസ്തീൻ യുദ്ധത്തിൽ, ഇസ്രയേലിനെതിരേ പ്രസ്താവനകളും ആശയപ്രചാരണങ്ങളും നടത്തുന്ന വ്യക്തികളിൽ ആരുംതന്നെ നൈജീരിയയിലോ കോംഗോയിലോ സുഡാനിലോ ഭീകരവാദികളുടെ കൈകളാൽ മരിച്ചുവീഴുന്ന നൂറുകണക്കിന് പേരെക്കുറിച്ച് സഹതപിച്ചുകാണാറില്ല. ഒട്ടേറെ രാജ്യങ്ങളിൽ ഭീകരവാദികളുടെ ആക്രമണം ഭയന്ന് ഉറക്കം നഷ്ടപ്പെട്ടു ജീവിക്കുന്ന ജനലക്ഷങ്ങളുടെ അവസ്ഥയെക്കുറിച്ച് ഒരു മാധ്യമവും സംവാദം സംഘടിപ്പിച്ചു കാണാറുമില്ല.

തീവ്രവാദ നീക്കങ്ങൾ ഏതു കോണിൽനിന്ന് ഉടലെടുക്കുന്നതായാലും അതിനെ മത, രാഷ്‌ട്രീയ വ്യത്യാസമില്ലാതെ ഒരുപോലെ എതിർക്കാനും തള്ളിപ്പറയാനുമാണ് എല്ലായിടത്തും ജനങ്ങൾ മുന്നോട്ടു വരേണ്ടത്. എന്നാൽ, ഇവിടെ അതിന് വിപരീതമായാണ് കാര്യങ്ങൾ മുന്നോട്ടു പോകുന്നത് എന്നതാണ് ദൗർഭാഗ്യകരം. ഇത്തരമൊരു പ്രവണതയ്ക്ക് മാറ്റം വരേണ്ടതുണ്ട്. ചില വിഷയങ്ങൾ ചർച്ച ചെയ്യപ്പെടാൻ പാടില്ല എന്ന നിർബന്ധബുദ്ധിയും അപ്രഖ്യാപിത കീഴ്‌വഴക്കവും തിരുത്തപ്പെട്ടേ മതിയാവൂ.


അതീവരഹസ്യമായി ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരവാദികൾ പ്രചരിപ്പിച്ചുവരുന്ന ‘വോയ്‌സ് ഓഫ് ഖുറാസാൻ’ എന്ന പ്രസിദ്ധീകരണത്തിന്‍റെ മെയ് ലക്കം (dhu al qidah 1445) ചില ഹാക്കർമാർ പുറത്തുവിടുകയുണ്ടായി. ഇതേ പ്രസിദ്ധീകരണത്തിന്‍റെയും സമാനമായ മറ്റു ചിലവയുടെയും ചില മുൻ ലക്കങ്ങളും ഇത്തരത്തിൽ ലഭ്യമായിട്ടുണ്ട്. വളരെ അപകടകരമായ ഉള്ളടക്കങ്ങളാണ് ഇവയിലുള്ളത്. ഇന്ത്യയെ സംബന്ധിച്ച ഭാവി പദ്ധതികളും ലക്ഷ്യങ്ങളും സംബന്ധിച്ച സൂചനകളും അവയിൽ വ്യക്തം. ഇബ്നു നുഹാസ് എന്ന പേരിൽ അറിയപ്പെടുന്ന, പതിനഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മുസ്‌ലിം മതപണ്ഡിതൻ രചിച്ച ജിഹാദിനെക്കുറിച്ചുള്ള ഒരു കൃതി ‘വിജയത്തിന്‍റെ വാതിൽ, വാളിന്‍റെ തണലിൽ’ എന്ന പേരിൽ അടുത്തകാലത്ത് മലയാളത്തിൽ പ്രസിദ്ധീകരിക്കപ്പെടുകയുണ്ടായി. ഉള്ളടക്കം യുവാക്കളെ ഭീകരപ്രവർത്തനത്തിലേക്ക് ആകർഷിക്കുന്നതാണ് എന്ന കണ്ടെത്തലിനു പിന്നാലെ കേരളത്തിൽ അത് നിരോധിക്കപ്പെട്ടു. ഇത്തരത്തിലുള്ള ഗ്രന്ഥങ്ങൾ മുമ്പും നിരോധിക്കപ്പെട്ടിട്ടുണ്ട്. രഹസ്യമായി വിതരണം ചെയ്യപ്പെടുന്ന ഗ്രന്ഥങ്ങൾ ഇത്തരത്തിൽ പലതുണ്ടായിരിക്കാം.

തീവ്രവാദബന്ധമുള്ള വ്യക്തികൾ അറസ്റ്റ് ചെയ്യപ്പെടുകയും ജയിലിൽ അടയ്ക്കപ്പെടുകയും തീവ്രവാദ ബന്ധങ്ങളുടെ പേരിൽ പ്രമുഖ സംഘടനകൾ പോലും നിരോധിക്കപ്പെടുകയും അതിന്‍റെ പ്രവർത്തകർ കൂട്ടത്തോടെ അറസ്റ്റ് ചെയ്യപ്പെടുകയും ഒട്ടനവധി കേസുകൾ പലപ്പോഴായി രജിസ്റ്റർ ചെയ്യപ്പെടുകയും നൂറുകണക്കിന് പേർ ഇത്തരം പല കേസുകളുമായി ബന്ധപ്പെട്ട് ഇപ്പോഴും വിവിധ ജയിലുകളിൽ കഴിയുന്ന സാഹചര്യം നിലനിൽക്കുകയും ചെയ്തിട്ടും വിവിധ ലോകരാജ്യങ്ങളിൽ വർധിച്ചുകൊണ്ടിരിക്കുന്ന മതതീവ്രവാദവും ഭീകരവാദവും എന്ന പരസ്പര ബന്ധിതമായ ഭീഷണിയെ ഗൗരവത്തോടെ കാണാൻ കേരള സമൂഹത്തിനും ചിന്തകർക്കും മാധ്യമങ്ങൾക്കും കഴിയാത്തത് വിചിത്രമാണ്. തുറന്നു ചർച്ച ചെയ്യപ്പെടേണ്ട വിഷയങ്ങളെ അത്തരത്തിൽ ചർച്ച ചെയ്യാനും നിരുത്സാഹപ്പെടുത്തേണ്ട പ്രവണതകളെ നിരുത്സാഹപ്പെടുത്താനും തള്ളിപ്പറയേണ്ടവയെ തള്ളിപ്പറയാനും പ്രബുദ്ധ സമൂഹം തയാറാകണം.

തീവ്രവാദം പിടിമുറുക്കുമ്പോൾ

തീവ്രമായ മതചിന്ത പുലർത്തുകയോ, മതതീവ്രവാദികൾക്ക് വിധേയപ്പെടുകയോ ചെയ്യാത്ത മുസ്‌ലിം സഹോദരങ്ങളെപ്പോലും വധിക്കാൻ ഇസ‌്‌ലാമിക തീവ്രവാദികൾ മടിക്കുന്നില്ല എന്നതും ശ്രദ്ധിക്കേണ്ടതാണ്. നൈജീരിയയിൽ കഴിഞ്ഞ പതിനാല് വർഷങ്ങൾക്കിടയിൽ കൊല്ലപ്പെട്ട ഒരുലക്ഷത്തോളം ആളുകളിൽ അമ്പതിനായിരത്തിൽപ്പരം ആളുകൾ ക്രിസ്ത്യാനികൾ ആയിരുന്നുവെങ്കിൽ, മുപ്പതിനായിരത്തോളം ആളുകൾ മിതവാദികളായ മുസ്‌ലിംകൾ ആയിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് മാസത്തിൽ മാത്രം പാക്കിസ്ഥാനിൽ ഉണ്ടായ വിവിധ ഭീകരാക്രമണങ്ങളിൽ കൊല്ലപ്പെട്ട നൂറോളം പേരും മറ്റുമതസ്ഥരല്ല. ബഹുസ്വരതയെ അംഗീകരിച്ചു ജീവിക്കുന്നവരെയെല്ലാം ഇല്ലാതാക്കാനാണ് മതതീവ്രവാദികൾ ഭീകരപ്രവർത്തനങ്ങളിലൂടെ ശ്രമിക്കുന്നത് എന്നത് വ്യക്തമാണ്.

സ്വസമുദായത്തിൽ പിടിമുറുക്കുന്ന തീവ്രവാദത്തിനെതിരേ പ്രതികരിക്കാനും അത്തരക്കാരെ തള്ളിപ്പറയാനും സമുദായ നേതൃത്വവും അംഗങ്ങളും സമയാസമയങ്ങളിൽ തയാറായിരുന്നുവെങ്കിൽ ഇത്തരമൊരു ദുര്യോഗം ഒഴിവാക്കാമായിരുന്നു. ഈ കാര്യത്തിലെ പരാജയം തീവ്രവാദികളുടെ അപ്രമാദിത്വത്തിനും ബഹുസ്വരതയുടെ ബലികൊടുക്കലിനും കാരണമാകും എന്ന് വിവിധ രാജ്യങ്ങളിലെ തിക്താനുഭവങ്ങൾ വെളിപ്പെടുത്തുന്നുണ്ട്.

ബഹുസ്വരതയെ മാനിക്കാതെ തീവ്രമായ മതവാദങ്ങളെ പ്രോത്സാഹിപ്പിക്കുന്ന തങ്ങൾക്കുള്ളിലെ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും നിയന്ത്രിക്കാൻ എല്ലാ മതങ്ങളും മുന്നോട്ട് വരേണ്ടതുണ്ട്. മതങ്ങൾക്കുപരിയായ പരസ്പര സാഹോദര്യവും കരുതലും ബഹുമാനവും ഒരു സമൂഹത്തിലെ പൗരന്മാർക്കിടയിൽ അന്യമാകുന്നുണ്ടെങ്കിൽ, ഒഴിവാക്കലിന്‍റെ സമീപനങ്ങൾ നമുക്കിടയിൽ പ്രകടമാകുന്നുണ്ടെങ്കിൽ ഗൗരവമായ തിരുത്തൽ നടപടികൾക്ക് നാം വിധേയരാക്കപ്പെടേണ്ടതുണ്ട്. ഇതര മതസ്ഥരെ ശത്രുക്കളായി കാണാൻ പ്രേരിപ്പിക്കുന്ന എല്ലാത്തരം സമീപനങ്ങൾക്കുമെതിരായ ശക്തമായ നിലപാടുകൾ മാധ്യമങ്ങളും ഭരണ നേതൃത്വങ്ങളും പൊതുസമൂഹവും സ്വീകരിച്ചേ മതിയാകൂ.
(അവസാനിച്ചു)

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.