സ്‌റ്റാർട്ടപ്പുകൾക്കു കൈത്താങ്ങാകാൻ കെഎഫ്‌സി
Monday, September 2, 2024 12:32 AM IST
കെ.എൻ. ബാലഗോപാൽ ധനമന്ത്രി
കേരളത്തിന്‍റെ സ്റ്റാര്‍ട്ടപ്പ് മേഖല സമാനതകളില്ലാത്ത മുന്നേറ്റമാണു നടത്തുന്നതെന്ന്‌ വ്യക്തമാക്കുന്ന ആഗോള സ്റ്റാര്‍ട്ടപ്പ് ആവാസ വ്യവസ്ഥാ റിപ്പോര്‍ട്ട് കേരളീയർക്കാകെ അഭിമാനം നല്‍കുന്നതാണ്. ആഗോളതലത്തില്‍ സ്റ്റാര്‍ട്ടപ്പ് ആവാസ വ്യവസ്ഥയുടെ ശരാശരി മൂല്യവര്‍ധന 46 ശതമാനമാണെന്നിരിക്കെ കേരളത്തിലേത് 254 ശതമാനമാണെന്നാണു റിപ്പോര്‍ട്ട്‌ വിലയിരുത്തുന്നത്‌.

ഒരു പുതിയ ആശയത്തെ വിജയകരമായി പ്രവൃത്തിപഥത്തിൽ എത്തിക്കുന്നതിന്‌ നിലവിൽ സംരംഭകർക്ക്‌ വേണ്ടത്‌ മതിയായ സാമ്പത്തിക പിന്തുണയാണ്. സ്‌റ്റാർട്ടപ്പ്‌ എന്ന നിലയ്‌ക്ക്‌ ബാങ്കുകൾ അടക്കമുള്ള ധനകാര്യ സ്ഥാപനങ്ങളിൽനിന്ന്‌ സാമ്പത്തിക പിന്തുണ ഉറപ്പാക്കുക നിലവിലെ സ്ഥിതിയിൽ വളരെ പ്രയാസകരമായ കാര്യമാണ്. ഈടുരഹിത വായ്‌പ നൽകാൻ ബാങ്കുകൾ പലപ്പോഴും തയാറാകുന്നില്ല. ഉയർന്ന പലിശനിരക്കിൽ ലഭിക്കുന്ന വായ്‌പകൾ പലപ്പോഴും പിച്ചവയ്‌ക്കുന്ന സ്റ്റാർട്ടപ്പുകളെ ശ്വാസം മുട്ടിക്കുന്ന അനുഭവങ്ങളാണു പലരും പങ്കുവയ്‌ക്കുന്നത്‌.
ഈ സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ ഉടമസ്ഥതയിലുള്ള കേരള ഫിനാൻഷ്യൽ കോർപറേഷനോട് (കെഎഫ്‌സി) ഈ രംഗത്ത്‌ ഇടപെടാൻ സർക്കാർ നിർദേശിച്ചത്‌. കെഎഫ്‌സി വലിയ ദൗത്യമാണ് ഏറ്റെടുത്തത്‌.

സാങ്കേതികവിദ്യാധിഷ്ഠിത ആശയങ്ങളായിരുന്നു നവസംരംഭകരുടെ മൂലധനം. അവർക്ക് എളുപ്പത്തിൽ ധനലഭ്യത ഉറപ്പാക്കുക എന്ന സർക്കാർ നയം കോർപറേഷൻ നടപ്പാക്കി. ഇതിനകം 61 സ്റ്റാർട്ടപ്പുകൾക്ക് കെഎഫ്‌സിയുടെ സാമ്പത്തിക പിന്തുണ എത്തി. 78.52 കോടി രൂപയാണ് വായ്‌പയായി വിതരണം ചെയ്‌തത്‌. കുറഞ്ഞ പലിശ നിരക്കാണ് ഈ വായ്‌പകളുടെ പ്രത്യേകത.

ഈടില്ലാതെ പത്തുകോടി രൂപ വരെ വായ്‌പയായി സ്‌റ്റാർട്ടപ്പുകൾക്ക്‌ ലഭ്യമാക്കാൻ കെഎഫ്‌സിക്ക്‌ നിലവിൽ പദ്ധതിയുണ്ട്‌. 5.6 ശതമാനമാണ് പലിശനിരക്ക്‌. മൂന്നു ശതമാനം പലിശ ഭാരം സർക്കാർ ഏറ്റെടുക്കുന്നു. ഈ തുക സബ്‌സിഡിയായി നൽകുന്നു. അതിനാവശ്യമായ പണം ബജറ്റിൽതന്നെ ഉറപ്പാക്കി. സബ്‌സിഡി ഉറപ്പാക്കിയതോടെ വായ്‌പയുടെ പലിശനിരക്ക്‌ സംരംഭകനു താങ്ങാൻ കഴിയുന്ന നിലയിലായി. അതുമൂലം വായ്‌പാ തിരിച്ചടവിലും വലിയ പ്രയാസങ്ങളുണ്ടാകുന്നില്ലെന്ന്‌ സംരംഭകർ സാക്ഷ്യപ്പെടുത്തുന്നു.

അറുനൂറിലധികം പേർക്ക്‌ നേരിട്ടുള്ള തൊഴിലവസരങ്ങളും അത്രത്തോളം തന്നെ നേരിട്ടല്ലാതെയുള്ള തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ഈ വർഷം നൂറ് സ്റ്റാർട്ടപ്പുകൾക്കെങ്കിലും സാമ്പത്തിക പിന്തുണ ഉറപ്പാക്കുകയാണ് കോർപറേഷന്‍റെ ലക്ഷ്യമെന്നാണു ചുമതലക്കാർ അറിയിച്ചിട്ടുള്ളത്‌. ഒപ്പം മറ്റു ചില മാറ്റങ്ങളും പരിഗണിക്കപ്പെടേണ്ടതുണ്ടെന്നാണ് സ്‌റ്റാർട്ടപ്പ്‌ സംരംഭകരുമായി നേരിട്ടുള്ള ആശയവിനിമയത്തിൽ മനസിലാക്കാനായത്‌.


നിലവിലുള്ള രണ്ടു കോടി രൂപ വായ്‌പാപരിധി മൂന്നു കോടി രൂപയാക്കണമെന്നും 10 കോടി രൂപവരെ വായ്‌പാപരിധി നിശ്ചയിച്ചിട്ടുള്ളത്‌ 15 കോടിയായി ഉയർത്തണമെന്നതും പൊതു ആവശ്യമായിവരുന്നു. വിജയത്തിലെത്തുന്ന സ്ഥാപനങ്ങളുടെ പ്രവർത്തന വൈവിധ്യവത്‌കരണത്തിന്‌ ഈ സാമ്പത്തികസഹായം ആവശ്യമാണ്. സർക്കാർ അതു ഗൗരവമായിത്തന്നെ പരിഗണിക്കും. ഒപ്പം, കുറഞ്ഞത്‌ നൂറ്‌ പുതിയ സ്‌റ്റാർട്ടപ്പ്‌ സംരംഭങ്ങൾക്ക്‌ ഈ വർഷം വായ്‌പ ഉറപ്പാക്കാനും കെഎഫ്‌സി തീരുമാനിച്ചിട്ടുണ്ട്‌. സ്‌റ്റാർട്ടപ്പുകൾക്ക്‌ സാമ്പത്തികപിന്തുണ എന്നത്‌ കമ്പനിയുടെ മുൻകൈ പ്രവർത്തനങ്ങളിൽ ഒന്നായി മാറിക്കഴിഞ്ഞു.

കെഎഫ്‌സിയെ ഈ ചുമതല ഏൽപ്പിക്കുന്നതിൽ സർക്കാരിനു കൃത്യമായ കാഴ്ചപ്പാടുണ്ട്‌. കേരളത്തിലെ പ്രധാന പൊതുമേഖലാ ധനകാര്യ സ്ഥാപനമായി കമ്പനിയെ മെച്ചപ്പെടുത്തിക്കൊണ്ടുതന്നെയാണ് ഇത്തരം ചുമതലകളും ഏൽപ്പിക്കുന്നത്‌. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമായി കെഎഫ്‌സി മാറിക്കഴിഞ്ഞു. കെഎഫ്സിയെ നിക്ഷേപകസൗഹൃദമാക്കാൻ ഈ സർക്കാർ ഒട്ടേറെ കാര്യങ്ങൾ ചെയ്‌തു. കടുത്ത സാമ്പത്തികപ്രയാസം അഭിമുഖീകരിക്കുമ്പോഴും കമ്പനിയുടെ മൂലധന നിക്ഷേപം 50 കോടിയിൽനിന്ന്‌ 300 കോടി രൂപയിലേക്ക്‌ ഉയർത്തി. സംസ്ഥാന സർക്കാരിന്‍റെ ഏജൻസി സ്ഥാപനമായി പ്രഖ്യാപിച്ചു.

പണവിപണിയിൽ ‘എഎ’ എന്ന ഉയർന്ന റേറ്റിങ്ങുള്ള സ്ഥാപനമായി കെഎഫ്‌സി മാറി. സ്ഥാപനത്തിന്‍റെ ധനസമാഹരണ പ്രവർത്തനങ്ങൾക്ക്‌ അത്‌ വലിയ സഹായമായി. കമ്പനി നൽകുന്ന വായ്പകളുടെ പലിശനിരക്കു കുറയ്‌ക്കുക വഴി സംരംഭകർക്കും വലിയ ആശ്വാസം ഉറപ്പാക്കാനായി. പൊതുമേഖലാ ബാങ്കുകളേക്കാൾ കുറഞ്ഞ നിരക്കിലുള്ള സംരംഭക വായ്‌പകൾ നൽകാനാകുന്നു. 50 കോടി രൂപവരെയാണ് സംരംഭക വായ്പ ലഭ്യമാക്കുന്നത്‌. നിലവിൽ 7368 കോടി രൂപ ഇത്തരത്തിൽ വിതരണം ചെയ്‌തിട്ടുണ്ട്‌.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.