പ്രളയ മറവിൽ പിരിവ് മാഫിയ: ബിജെപി
പ്രളയ മറവിൽ പിരിവ് മാഫിയ: ബിജെപി
തൃശൂർ: പ്രളയ ദുരിതാശ്വാസ ഫണ്ടിന് ഉദ്യോഗസ്ഥരും സിപിഎം പ്രവർത്തകരും ഇടതു ജനപ്രതിനിധികളും ചേർന്ന് നിർബന്ധ പിരിവ് നടത്തുകയാണെന്നു ബിജെപി സംസ്ഥാന പ്രസിഡന്‍റ് പി.എസ്. ശ്രീധരൻ പിള്ള. ഈ പിരിവ് മാഫിയക്കെതിരേ ഒരാഴ്ച നീളുന്ന പ്രതിഷേധ പരിപാടിക്ക് ഇന്നലെ തുടക്കം കുറിച്ചതായും ഇത് 25 വരെ നീളുമെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു.

ഇന്ധനവില കുറയ്ക്കാൻ ഉടൻ നടപടിയെടുക്കുമെന്ന പാർട്ടി അഖിലേന്ത്യാ അധ്യക്ഷന്‍റെ വാക്കുകളിൽ പൂർണ വിശ്വാസമുണ്ടെന്നും നികുതി കുറയ്ക്കാനാണ് പാർട്ടി ശ്രമിക്കുന്നതെന്നും ഇതു കേരളമുൾപ്പെടെയുള്ള ഉപഭോക്തൃ സംസ്ഥാനങ്ങൾക്കും ആകാവുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കെടുകാര്യസ്ഥതയ്ക്കുള്ള അവാർഡ് എൽഡിഎഫ് സർക്കാരിനു നൽകണം. പ്രളയത്തിനുശേഷം ശബരിമലയിൽ ജനജീവിതം ഇതുവരെയും പുനഃസ്ഥാപിച്ചിട്ടില്ല. നിലയ്ക്കൽ-പമ്പ റൂട്ടിലെ വർധിപ്പിച്ച കെഎസ്ആർടിസി ബസ് യാത്രാനിരക്ക് പിൻവലിക്കണം.


ഡാമുകൾ ഒരേസമയം തുറന്നുവിട്ട് കേരള ഭരണകൂടം ഇരന്നുവാങ്ങിയതാണ് പ്രളയദുരന്തം. അതിനാൽ ഇക്കാര്യത്തിൽ ജുഡീഷൽ അന്വേഷണം വേണമെന്നു ശ്രീധരൻപിള്ള ആവർത്തിച്ചു.
കെപിസിസി പുനഃസംഘടനയിലൂടെ കോണ്‍ഗ്രസിന്‍റെ ഗതികേടാണ് വ്യക്തമായിരിക്കുന്നത്. പ്രസിഡന്‍റ് ഒരു വഴിക്കു പോകുമ്പോൾ വർക്കിംഗ് പ്രസിഡന്‍റുമാർ മൂന്നു വഴിക്കു വലിക്കുന്ന സ്ഥിതിയാണ് ഇനി വരാൻ പോകുന്നതെന്നും അദ്ദേഹം പരിഹസിച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.