Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
കാണാതായ സഹോദരിയെ തിരിച്ചുകിട്ടിയ വിസ്മയ കഥ
ഉറ്റസുഹൃത്തുക്കൾ അപ്രതീക്ഷിതമായി ബന്ധുക്കളും സഹോദരരുമാകുന്നതു സിനിമകളിലും സീരിയലുകളിലും നമ്മൾ കണ്ടിട്ടുണ്ട്. അതൊക്കെ സിനിമയിലും മറ്റും മാത്രം നടക്കുന്ന നാടകീയതയാണെന്നു നമുക്കു പലപ്പോഴും തോന്നാറുണ്ട്. എന്നാൽ, അമേരിക്കയിൽനിന്നുള്ള ഈ കഥ കേട്ടാൽ ഇതൊക്കെ ജീവിതത്തിലും സംഭവിക്കുമെന്നു വിസ്മയത്തോടെ സമ്മതിക്കേണ്ടി വരും.
ബാറിലെ കണ്ടുമുട്ടൽ
ഇവിടെ കഥ ആരംഭിക്കുന്നത് ഒരു ബാറിൽ വച്ചാണ്. കണക്റ്റിക്കട്ടിലെ ന്യൂഹവാനിലെ റഷ്യൻ ലേഡി ബാറിൽ ജോലി ചെയ്യുന്നതിനിടയിലാണ് ജൂലിയ ടിനെറ്റിയും (31) കസാന്ദ്ര മാഡിസണും (32) കണ്ടുമുട്ടിയത്. വളരെ പെട്ടെന്നു തന്നെ ഇവർ നല്ല സുഹൃത്തുക്കളായി. വൈകാതെ ഈ സൗഹൃദം ശക്തിപ്പെടുകയും ഇരുവരും സഹോദങ്ങളുടേതിനു തുല്യമായ അടുപ്പം പുലർത്തുകയും ചെയ്തു. എന്നാൽ, കൂട്ടുകാരി തന്റെ യഥാർഥ കൂടെപ്പിറപ്പ് തന്നെയാണ് ഇരുവരും തിരിച്ചറിഞ്ഞതേയില്ല. എട്ടുവർഷങ്ങൾക്കു ശേഷം ആ സത്യം തിരിച്ചറിഞ്ഞതിന്റെ അന്പരപ്പിലും ആഹ്ലാദത്തിലുമാണ് ഇരുവരും.
പതാക തെളിവ്
ഡൊമിനിക്കൻ പതാകയാണ് ഇരുവരും കൂടെപ്പിറപ്പാണെന്ന സൂചന ആദ്യം ഇവർക്കു നൽകിയത്.
കസാന്ദ്രയുടെ കൈയിൽ പതിച്ചിരുന്ന ഡൊമിനിക്കൻ പതാകയാണ് അവർ സഹോദരിമാരാണെന്നു കണ്ടെത്തുന്നതിലേക്കു വഴി തുറന്നത്. അതിനെക്കുറിച്ചു കൂടുതൽ സംസാരിച്ചപ്പോൾ രണ്ടു പേരും ഡൊമിനിക്കൻ റിപ്പബ്ലിക്കിൽനിന്നു ദത്തെടുക്കപ്പെട്ടരാണെന്നു തിരിച്ചറിഞ്ഞു. ഇതോടെ ഇരുവരുടെയും രേഖകൾ ഒരുവട്ടം കൂടി പരിശോധിച്ചു. എന്നാൽ, മാതാപിതാക്കളുടെ പേരും നഗരവുമൊക്കെ വ്യത്യസ്തമായിട്ടായിരുന്നു രേഖപ്പെടുത്തിയിരുന്നത്. തങ്ങൾ ഇരുവരും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോയെന്നുള്ള അന്വേഷണം അതോടെ അവസാനിപ്പിക്കാമെന്ന് ഇരുവർക്കും തോന്നി. എന്നാൽ, ഇരുവരും തമ്മിലുള്ള ആത്മബന്ധവും ഇഷ്ടങ്ങളിലെ പൊരുത്തവും ചില രീതികളുമൊക്കെ എന്തോ ഒരു ബന്ധം സൂചിപ്പിക്കുന്നതുപോലെയുണ്ടെന്നു സുഹൃത്തുക്കൾ പലപ്പോഴും പറഞ്ഞതോടെ ആ സംശയം തീർക്കാൻ കൂടുതൽ അന്വേഷണം നടത്താൻ ഇരുവരും തീരുമാനിച്ചു.
തിരിച്ചറിയൽ
എന്തായാലും സഹോദരിമാരാണെന്ന അറിവില്ലായിരുന്നെങ്കിൽ പോലും സഹോദരിമാരെപ്പോലെയാണ് ഇരുവരും കഴിഞ്ഞിരുന്നത്. മിക്കപ്പോഴും ഒരുമിച്ചായിരുന്ന അവർ തങ്ങൾ സഹോദരിമാരാണെന്നാണ് മറ്റുള്ളവരോടു തമാശയായി പറഞ്ഞിരുന്നതും. എന്നാൽ, തങ്ങൾ പറഞ്ഞിരുന്ന തമാശ സത്യം തന്നെയായിരുന്നുവെന്ന് അവർ തിരിച്ചറിഞ്ഞതു കസാന്ദ്ര തന്റെ യഥാർഥ മാതാപിതാക്കളെ കണ്ടെത്തിയതോടെയാണ്.അവൾ തന്റെ പിതാവിനോട് എനിക്ക് ഒരു സഹോദരി കൂടിയുണ്ടോ എന്നു ചോദിച്ചു. ഉണ്ടെന്നായിരുന്നു പിതാവിന്റെ ഉത്തരം.
ഡിഎൻഎ പരിശോധന
ഇതോടെ ഞാൻ എന്റെ കാറിലേക്കു ചാടിക്കയറി. കണ്ക്ടികട്ടിലേക്കു ഡ്രൈവ് ചെയ്തു. ഉടൻ അവളെ കൂടെക്കൂട്ടി - കസാന്ദ്ര പറഞ്ഞു. തുടർന്ന് ഇരുവരും ഇനി സംശയത്തിന്റെ കണിക പോലും ബാക്കി വയ്ക്കേണ്ട എന്നു തീരുമാനത്തിൽ ഡിഎൻഎ ടെസ്റ്റ് നടത്താൻ പോയി. നെഞ്ചിടിപ്പോടെയാണ് പരിശോധനയ്ക്കു വിധേയരായത്. ഫലം കണ്ടപ്പോൾ വിസ്മയംകൊണ്ട് ഇരുവരും അന്പരന്നുപോയി. ഇരുവരും ഒരേ മാതാപിതാക്കളുടെ മക്കൾ.
ജൂലിയയും കസാന്ദ്രയും ഉൾപ്പെടെ ഒൻപത് മക്കളാണ് അവരുടെ മാതാപിതാക്കൾക്ക് ഉണ്ടായിരുന്നത്. മൂന്ന് ആണ്മക്കളും ആറു പെണ്മക്കളും. ദാരിദ്ര്യം കാരണം ഏതാനും മക്കളെ ദത്തു നൽകുകയായിരുന്നു. ഇവർക്കു പുറമെ മറ്റൊരു പെണ്കുഞ്ഞിനെയും അവർ ദത്തു നല്‍കിയിരുന്നു. എട്ടു വർഷം ഒരുമിച്ചു ജോലി ചെയ്ത ഞങ്ങൾ സഹോദരിമാരാണ്. ഒരേ അമ്മയും ഒരച്ഛനുമാണ് ഞങ്ങളുടേത്. എന്റെ സഹോദരിയെ ഞാൻ സ്നേഹിക്കുന്നു - കസാന്ദ്ര സന്തോഷത്താൽ വിളിച്ചു കൂവി.
ലോകത്തില്‍ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായമുള്ള പൂച്ച..! റോസി @ 32
ലണ്ടൻ: ലോകത്തിൽ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായമുള്ള പൂച്ചയാണ് റോസി. ജൂൺ ഒന്നി
ഭൂമിക്ക് സന്തോഷിക്കാം! പ്ലാസ്റ്റിക് തിന്നുന്ന ഫംഗസുകളെ കണ്ടെത്തി
പ്ലാസ്റ്റിക് കൊണ്ടു പൊറുതിമുട്ടിയ ഭൂമിക്ക് സന്തോഷവാർത്തയുമായി എത്തിയിരിക്കുക
വിവാഹം ബഹിരാകാശത്ത്, ഒരാൾക്ക് ഒരു കോടി
വിവാഹാഘോഷം വ്യത്യസ്തമാക്കാൻ പലരും പലതും ചെയ്യുന്നുണ്ട്. എന്തൊക്കെ പുതുമ കൊണ്ടു
ശനിയുടെ ഉപഗ്രഹം തേടി നാസയുടെ "പാമ്പ്'
വാഷിംഗ്ടണ്‍ ഡിസി: ശനിയുടെ ഉപഗ്രഹങ്ങളിലൊന്നായ എന്‍സെലാഡസിൽ പര്യവേക്ഷണത്തിന
വരുന്നു "എല്‍ നിനോ'; വര്‍ഷാവസാനം ചൂട് റിക്കാര്‍ഡില്‍ എത്തും
ബ്രസ്സല്‍സ്: 2023-24ല്‍ ലോകത്ത് റിക്കാര്‍ഡ് താപനില രേഖപ്പെടുത്തുമെന്ന് ശാസ്ത്രജ്
ലങ്ക കടന്ന് വാനരപ്പട ചൈനയിലേക്ക്
രാമായണത്തിൽ സീതയെ രക്ഷിക്കാനായി വാനരപ്പട ലങ്കയിലേക്ക് ആണ് കടന്നതെങ്കിൽ ഇപ
ലോകം അവസാനിച്ചാലും ഈ അറയിൽ വാഴാം..!
യുഎസ്: സവിശേഷമായ ഒരു ഭൂഗർഭ അറ നിർമിച്ചിരിക്കുകയാണ് അമേരിക്കക്കാരനായ മുൻ
നമ്പർ പ്ലേറ്റ് ലേലത്തിൽ വിറ്റു, 122 കോടി രൂപ
ദുബായ്: ലോകത്തിലെ ഏറ്റവും ചെലവേറിയ നന്പർ പ്ലേറ്റ് ദുബായിയിൽ! "P 7' എന്ന ഈ നന്പ
ലണ്ടനിലെ ഭിക്ഷാടകർക്ക് ആഡംബര ജീവിതം!
ലണ്ടൻ: ലണ്ടനിലെ ഭിക്ഷാടകരെക്കുറിച്ചറിഞ്ഞാൽ ആരും അതിശയിച്ചുപോകും! നഗരത്തിൽ
ലോകത്തിലെ ഏറ്റവും വലിയ ചുണ്ടുള്ള യുവതിയുടെ ദുഃഖം നിസാരമല്ല
ബള്‍ഗേറിയയിലെ ബര്ഗാസില്നിന്നുള്ള ആന്‍ഡ്രിയ ഇവാനോവ എന്ന 25കാരി പ്രശസ്തയാണ്
ദില്‍ പകടാ ഡല്‍ഹി
ഇന്ത്യയുടെ തലസ്ഥാന നഗരി. അപ്പോ അവിടേക്കുള്ള യാത്ര ആയാലോ. അത് ഒരു അനുഭവംതന്നെ
പാതാളത്തിലേക്കുള്ള പ്രവേശന കവാടം ഇന്ത്യയിൽ?
ആരെയും അത്ഭുതപ്പെടുത്തുന്ന ഒറ്റപ്പെട്ട താഴ് വര
സ്വര്‍ഗവും നരകവും പ
പണം തരുന്ന പുഴുക്കൾ
പുഴുവിനെ വളർത്തി വിറ്റ് കാശുണ്ടാക്കാമോ?. ഉണ്ടാക്കാം എന്ന് തെളിയിച്ചിരിക്കുകയാണ
കൺനിറയെ വിസ്മയമൊരുക്കി ഒരു പൂപ്പന്തൽ
കൺനിറയെ വിസ്മയമൊരുക്കി കത്തീഡ്രൽ അങ്കണത്തിലെ പൂപ്പന്തൽ. വാഴത്തോപ്പ് സെന്റ് ജോർജ് കത്തീഡ്ര
ഭാഗ്യം കടാക്ഷിച്ചാൽ ചരിത്രം വഴിമാറും!
ഭാഗ്യം ഒത്തുവന്നാൽ ഒരു ചരിത്രം ഉടൻ പിറക്കും. അതിനായി പത്തംഗസംഘം അശ്രാന്ത പരിശ
സഞ്ചാരികളെ മാടിവിളിച്ച് ഇരവികുളം ദേശീയോദ്യാനം
വരയാടുകളുടെ പ്രജനനകാലത്തെത്തുടർന്ന് അടച്ചിട്ടിരുന്ന ഇരവികുളം ദേശീയോദ്യാ
വിസ്മയക്കാഴ്ചകൾ ഒളിപ്പിച്ചൊരു പൊത്ത്
വിസ്മയക്കാഴ്ചകൾ ഒളിപ്പിച്ചൊരു പൊത്ത് സഞ്ചാരികളെ മാടിവിളിക്കുന്നു. കൂവപ്പള്ളിക്കു സമീപ
കാറ്റൂതിമേട്ടിലെ വറ്റാത്ത ആന്പൽക്കുളം
പ്രകൃതിയുടെ വരദാനമായി കാറ്റൂതിമേട്ടിലെ വറ്റാത്ത ആന്പൽക്കുളം. സേനാപതി പഞ്ചായ
ഓർമകളുടെ പാളങ്ങളിൽ റോഡ് ട്രെയിൻ ഇനിയും ഓടും..!
ഒരുകാലത്ത് വിനോദ സഞ്ചാരികളുടെ ഹരമായിരുന്ന മലന്പുഴ ഡാമിലെ റോഡ് ട്രെയിൻ ഇന്നിപ്പ
ഓര്മ പ്ലാവിൽ നാല്പതാം നാൾ കന്നിചക്ക
കവയിത്രിയും പരിസ്ഥിതി പ്രവര്‍ത്തകയുമായ സുഗതകുമാരിയുടെ ഓര്‍മ്മയ്ക്കായി നെയ്
ഈ വിശ്വരൂപം ആരുടേതാണെന്നറിയാമോ! നോക്കാം
കാനഡയിലെ ഒന്റാറിയോയിലെ ഡാൺവില്ലെ പട്ടണത്തിലെ ഒരു തടാകത്തിനു സമീപമാണ് അറു
ഒരു ലിറ്റർ വെള്ളം ഒരു രൂപയ്ക്ക് !!, വാട്ടർ എടിഎം ശ്രദ്ധേയമാകുന്നു
ഒരു രൂപയുടെ കോയിൻ ഇട്ടാൽ ശുദ്ധമായ ഒരു ലിറ്റർ കുടിവെള്ളം ലഭിക്കുന്ന വാട്ടർ എടി
മുന്തിരിവള്ളിത്തണലിലൊരു "യക്ഷി' ഷെയ്ക്ക്
നിങ്ങൾ യക്ഷി ഷെയ്ക്ക് കുടിച്ചിട്ടുണ്ടോ... ഇല്ലെങ്കിൽ തൃശൂർ എംജി റോഡ് വഴി കോട്ട
വെറ്റിലക്കടയിൽനിന്നും വിരിയുന്ന കവിതകൾ!!
കവിതയെഴുതാനുള്ള "മൂഡ്’ വരാൻ മിക്ക എഴുത്തുകാർക്കും പല സംഗതികളും ഒത്തുവരണം. എ
"വരക്കല്ല് ' അട്ടപ്പാടിയുടെ സുന്ദര മുഖം
സൈലന്റ് വാലി വനമേഖലയിലാണ് പ്രകൃതിയുടെ വരദാനമായ ഈ വരക്കല്ലുള്ളത്. മണ്ണാർ
കളിമണ്ണുകൊണ്ട് ഗുഹയൊരുക്കി വിസ്മയമൊരുക്കുന്ന "കേവ്സ് സ്വാലോ'
ചുമരിൽ മണ്ണുകൊണ്ട് വിസ്മയ കൂടൊരുക്കി ദേശാടനപക്ഷികൾ. വടക്കഞ്ചേരി ലൂർദ് മാത
ടൂറിസം കേന്ദ്രങ്ങളുണർന്നു, ശിവദാസൻ തിരക്കിലായി
കോവിഡ് വ്യാപനം കുറഞ്ഞ് വിനോദസഞ്ചാര മേഖല ഉണർന്നതോടെ കൊടകരയിലെ ആളൂരുത്ത
പ്ലീസ്... ഇവിടെ ഹോണടിക്കരുത് !
തൃശൂർ സ്വരാജ് റൗണ്ടിനെ നിശബ്ദ മേഖലയായി പ്രഖ്യാപിച്ചു. റൗണ്ടിലെത്തുന്ന വാഹനങ്ങൾ ഇനി
ഒരു കാൻഡിൽ ട്രീ വസന്തം
മഞ്ഞുകാലത്തിന്റെ വരവറിയിച്ച് മലയോരത്തു പൊൻതകരകൾ എന്നറിയപ്പെടുന്ന കാൻഡിൽ ട്രീ
നിറംകെട്ട്...കാവടിയാട്ടക്കാരുടെ ജീവിതം
കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുവന്നുവെങ്കിലും ഷഷ്ഠി ആഘോഷങ്ങൾ സജീവമാകാത്തതു കാ
Latest News
കോഴിക്കോട്ട് ഇടിമിന്നലേറ്റ് യുവാവ് മരിച്ചു
പ്രതിഷേധ മാര്‍ച്ചിനിടെ ദേഹാസ്വാസ്ഥ്യം; കൊടിക്കുന്നില്‍ സുരേഷ് ആശുപത്രിയില്‍
വേനലവധി ഏപ്രിലിലേക്ക് നീട്ടിയത് പിൻവലിച്ചു, സ്കൂൾ പ്രവൃത്തി ദിനം 205 ആക്കും
ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍: ഓസ്ട്രേലിയക്ക് ആദ്യവിക്കറ്റ് നഷ്ടമായി
വീണ്ടും തിരുത്ത്..! എസ്എഫ്ഐ നേതാവിനെ വെള്ളപൂശാൻ കോളജ് അധികൃതർ
Latest News
കോഴിക്കോട്ട് ഇടിമിന്നലേറ്റ് യുവാവ് മരിച്ചു
പ്രതിഷേധ മാര്‍ച്ചിനിടെ ദേഹാസ്വാസ്ഥ്യം; കൊടിക്കുന്നില്‍ സുരേഷ് ആശുപത്രിയില്‍
വേനലവധി ഏപ്രിലിലേക്ക് നീട്ടിയത് പിൻവലിച്ചു, സ്കൂൾ പ്രവൃത്തി ദിനം 205 ആക്കും
ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍: ഓസ്ട്രേലിയക്ക് ആദ്യവിക്കറ്റ് നഷ്ടമായി
വീണ്ടും തിരുത്ത്..! എസ്എഫ്ഐ നേതാവിനെ വെള്ളപൂശാൻ കോളജ് അധികൃതർ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top