ഓസ്‌കർ അവാർഡ് സംഘടിപ്പിക്കുന്ന അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്‌സ് ആൻഡ് സയൻസസിലേക്ക് കമൽ ഹാസനും ആയുഷ്മാൻ ഖുറാനയ്ക്കും പായൽ കപാഡിയയ്ക്കും ക്ഷണം. ക്ഷണം സ്വീകരിച്ചാൽ ഇവർക്ക് ഓസ്‌കറിനുള്ള വോട്ടവകാശം ലഭിക്കും.

അമേരിക്കൻ നടിയും ഗായികയുമായ അരിയാന ഗ്രാൻഡെ, സെബാസ്റ്റ്യൻ സ്റ്റാൻ, ജെറമി സ്ട്രോംഗ് തുടങ്ങിയ പ്രമുഖ നടൻമാരും ക്ഷണിതാക്കളുടെ പട്ടികയിലുണ്ട്. ലോകമെമ്പാടുമുള്ള 534 പുതിയ അംഗങ്ങളെ ക്ഷണിച്ചതായി അക്കാദമി അറിയിച്ചു.

അഭിനേതാക്കൾ, സംഗീതജ്ഞർ, ചലച്ചിത്ര നിർമാതാക്കൾ, ഡിസൈനർമാർ തുടങ്ങിയവരാണ് പട്ടികയിലുള്ളത്.

കമൽഹാസനെയും ആയുഷ്മാൻ ഖുറാനയെയും കൂടാതെ മറ്റ് നിരവധി ഇന്ത്യൻ സിനിമാ പ്രവർത്തകരും ഈ വർഷത്തെ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.

കരൺ മാലി (കാസ്റ്റിംഗ് ഡയറക്ടർ), രണബീർ ദാസ് (ഛായാഗ്രാഹകൻ), മാക്സിമ ബസു (വസ്ത്രാലങ്കാരം), സ്മൃതി മുൻദ്ര (ഡോക്യുമെന്‍ററി ഫിലിം മേക്കർ) എന്നിവരാണ് പട്ടികയിലെ ചിലർ.

രാജ്യാന്തര തലത്തിൽ അരിയാന ഗ്രാൻഡെ, ബ്രാൻഡി കാർലൈൽ, ആൻഡ്രൂ വാട്ട്, ബ്രാൻഫോർഡ് മാർസാലിസ്, കോനൻ ഒ'ബ്രയാൻ, ജിമ്മി കിമ്മൽ തുടങ്ങിയ നിരവധി പ്രശസ്തരെയും തെരഞ്ഞെടുത്തിട്ടുണ്ട്. ഡാനിയേൽ ഡെഡ്‌വൈലർ, ആൻഡ്രൂ സ്കോട്ട് എന്നിവരും ക്ഷണിക്കപ്പെട്ടവരിൽ ഉൾപ്പെടുന്നു.