പൃഥ്വിരാജ് ഇനി ബോളിവുഡിൽ തിളങ്ങും. പ്രശസ്ത സംവിധായിക മേഘ്‌ന ഗുൽസാറിന്‍റെ അടുത്ത ചിത്രത്തിലാണ് നടൻ പൃഥിരാജ് സുകുമാരനും ബോളിവുഡ് നടി കരീന കപൂറും ഒന്നിക്കുന്നത്. പൃഥ്വിരാജ് തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി പുറത്തുവിട്ടത്. ‘ദായ്റ’ എന്നാണ് ചിത്രത്തിനു പേരിട്ടിരിക്കുന്നത്.

""കേൾക്കുന്ന നിമിഷം മുതൽ മനസിൽ തങ്ങി നിൽക്കുന്ന ചില കഥകളുണ്ട്, ദായ്റ തനിക്ക് അങ്ങനെ ഒന്നാണ്. മേഘ്‌ന ഗുൽസാർ, കരീന കപൂർ ഖാൻ, ടീം ജംഗ്‌ലി പിക്‌ചേഴ്‌സ് എന്നിവരോടൊപ്പം പ്രവർത്തിക്കാൻ സാധിച്ചതിൽ താൻ ഏറെ ആവേശഭരിതനാണ്. പൃഥ്വിരാജ് കുറിച്ചു.

കരീന കപൂർ, സംവിധായിക മേഘ്‌ന എന്നിവർക്കൊപ്പമുള്ള പൃഥ്വിരാജിന്‍റെ ആദ്യ ചിത്രമാണിത്. സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.

വിക്കി കൗശൽ പ്രധാനവേഷത്തിൽ അഭിനയിച്ച സാം ബഹദൂർ ആണ് മേഘ്‌നയുടേതായി ഏറ്റവുമൊടുവിൽ പുറത്തിറങ്ങിയ ചിത്രം. രൺബീർ കപൂറിന്‍റെ അനിമലുമായി തിയറ്ററിൽ മത്സരിച്ച ചിത്രം ബോക്‌സ് ഓഫിസിൽ ഗംഭീരപ്രകടനമാണ് കാഴ്ചവച്ചത്.