Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
STRINGER LOGIN
Viral
Back to home
"ജീവിതം ക്ലിക്കായി’; ഫോട്ടോഗ്രാഫറായ ഭര്‍ത്താവിന്റെ മരണശേഷം ജീവിക്കാന്‍ കാമറ കൈയിലെടുത്ത സത്യഭാമയെക്കുറിച്ച്
ജീവിതം പലര്‍ക്കും പലതരത്തിലുള്ള പരീക്ഷണങ്ങാളല്ലൊ നല്‍കുന്നത്. ചിലര്‍ അവയുടെ മുന്നില്‍ പതറി ജീവനൊടുക്കുകയൊ തളരുകയൊ ചെയ്യും. എന്നാല്‍ മറ്റു ചിലര്‍ തളരാതെ പോരാടും.
പലരുടെയും പരിഹാസങ്ങള്‍ക്കും അവഗണനകള്‍ക്കും ഇടയിലൂടെ അവര്‍ ഒരുനാള്‍ വിജയംവരിക്കും. മാത്രമല്ല ജീവിതത്തിനു മുന്നില്‍ പകച്ചുനില്‍ക്കുന്ന പലര്‍ക്കും മാതൃകയായി മാറുകയും ചെയ്യും.
അത്തരത്തിലുള്ളൊരു ജീവിതമാണ് സത്യഭാമയുടേത്. തന്റെ 40-ാം വയസില്‍ ഭര്‍ത്താവിനെ നഷ്ടപ്പെട്ടതോടെ ജീവിതം വഴിമുട്ടിയ അവസ്ഥയിലായിരുന്നവര്‍. ആശ്രയിക്കാന്‍ പ്രത്യേകിച്ച് ആരുമില്ലാത്ത അന്ന് അവര്‍ സധെെര്യം ഒരു തീരുമാനത്തെിലെത്തി. ഫോട്ടോഗ്രാഫറായിരുന്ന ഭര്‍ത്താവിന്റെ പാത പിന്തുടരുക.
മധുരൈ ജില്ലയിലെ ഷോളവന്ദന്‍ സ്വദേശിനിയായ സത്യഭാമ 1989ലാണ് ഫോട്ടോഗ്രാഫറായ വിജയകുമാറിനെ വിവാഹം കഴിക്കുന്നത്. സേലം ജില്ലയിലെ നച്ചിനംപെട്ടി സ്വദേശിയായിരുന്നു വിജയകുമാര്‍.
വിവാഹത്തിന് ശേഷം കുറച്ച് വര്‍ഷങ്ങള്‍ക്കിപ്പുറം വിജയകുമാറിന് ആരോഗ്യപ്രശ്നങ്ങള്‍ തുടങ്ങി. അതോടെ ചിത്രങ്ങള്‍ പകര്‍ത്താന്‍ പോകാനൊ ഫോട്ടോ സ്റ്റുഡിയോ നടത്താനൊ അദ്ദേഹത്തിന് സാധിക്കാതെയായി.
ആരോഗ്യ കാരണം നിമിത്തം 2003ല്‍ വരാമെന്നേറ്റ ഒരു പരിപാടിക്ക് പോകാന്‍ വിജയകുമാറിന് സാധിച്ചില്ല. എന്നാല്‍ സാമ്പത്തിക സാഹചര്യം നിമിത്തം ആ വര്‍ക്ക് വിട്ടുകളയാന്‍ സത്യഭാമയ്ക്ക് തോന്നിയില്ല.
അവര്‍ രണ്ടും കല്പിച്ച് അന്നാ പരിപാടിക്ക് പോയി. തനിക്കറിയാവുന്ന രീതിയില്‍ ഒക്കെ ചിത്രങ്ങള്‍ പകര്‍ത്തി.
ഫോട്ടോകള്‍ എടുത്ത ശേഷം ഭര്‍ത്താവിനെ അതിന്റെ നെഗറ്റീവ് കാണിച്ചു. 10 ഫോട്ടോകള്‍ ഷെയ്ക്ക് ആയി പോയിരുന്നു.
വീടിനടുത്തുള്ള മറ്റൊരു ലാബില്‍ പോയി ചിത്രങ്ങള്‍ ഡെവലപ് ചെയ്യുന്നത് മനസിലാക്കാന്‍ വിജയകുമാര്‍ സത്യഭാമയോട് പറഞ്ഞു. അവര്‍ അവിടെ നിന്നും ഫോട്ടോ എടുക്കുന്ന രീതികൂടി കണ്ട് മനസ്സിലാക്കി.
തൊട്ടടുത്ത ദിവസം ദീവട്ടിപ്പട്ടി പോലീസ് വീട്ടിലെത്തുകയും അവര്‍ക്കൊപ്പം ചിത്രങ്ങള്‍ പകര്ത്താനെത്താന് വിജയകുമാറിനോട് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ അന്നവര്‍ക്കൊപ്പം പോയത് സത്യഭാമയായിരുന്നു.
കിണറ്റില്‍ മരിച്ചുകിടക്കുന്ന ഒരാളുടെ ചിത്രമായിരുന്നു അന്നവര്‍ പകര്‍ത്തിയത്. അതൊരു തുടക്കമായിരുന്നെന്ന് പറയാം. പിന്നീട് നിരവധി തവണ സത്യഭാമ പോലീസുകാര്‍ക്കൊപ്പം ഫോട്ടോയെടുക്കാന്‍ പോയി.
മിക്ക ഫോട്ടോകളും അപകടങ്ങളുടെയോ ആത്മഹത്യകളുടെയോ ആയിരുന്നു. 2017 വരെ പോലീസിന് വേണ്ടി ഫോട്ടോ എടുക്കാറുണ്ടായിരുന്നു സത്യഭാമ. സേലം കോടതിയിലും ഹൈക്കോടതിയിലും പല കേസുകളിലും സാക്ഷിയായും ഹാജരായി.
ഇതിനിടെ 2009ല്‍ സത്യഭാമയുടെ ഭര്‍ത്താവ് വിജയകുമാര്‍ അസുഖം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് മരണപ്പെട്ടു. അതിന് ശേഷം ഫോട്ടോ സ്റ്റുഡിയോ അവര്‍ തന്നെയാണ് നടത്തിയത്. അതത്ര എളുപ്പമായിരുന്നില്ല.
ഒരു സ്ത്രീ എന്ന നിലയില്‍ പലയിടങ്ങളിലും പലതരത്തിലുള്ള അപമാനങ്ങളും പരിഹാസങ്ങളും അവര്ക്കേല്ക്കേണ്ടി വന്നു. പരിപാടികള്‍ക്ക് ഫോട്ടോ എടുക്കുമ്പോള്‍ പുരുഷന്മാര് കളിയാക്കുന്നത് പതിവായിരുന്നു. എന്നാല്‍ സത്യഭാമ തോല്ക്കാന് തയാറല്ലായിരുന്നു. അവര്‍ ഇത്തരം പരിഹാസങ്ങളെയൊക്കെ അവഗണിച്ചു.
കാലം മാറിയപ്പോള്‍ സാങ്കേതിക വിദ്യകള്‍ക്കും മാറ്റം വന്നു. അത് ഫോട്ടോഗ്രഫിയുടെ മേഖലയിലും പ്രതിഫലിച്ചു. അവിടെയും 10 ക്ലാസ് മാത്രം പഠിച്ചിട്ടുള്ള സത്യഭാമ തോല്ക്കാന് തയ്യാറായില്ല.
തന്റെ മകന് മണിയുടെ സഹായത്തോടെ കമ്പ്യൂട്ടറിന്റെ പ്രവര്‍ത്തനങ്ങളും എന്തിനേറെ എഡിറ്റിംഗ്വരെ അവർ പഠിച്ചെടുത്തു.
കാലം എപ്പോഴും കഠിനാദ്ധ്വനികള്ക്കായി ഒരു പ്രതിഫലം കരുതി വയ്ക്കുമല്ലൊ. അതായിരുന്നു സത്യഭാമയുടെ ജീവിതത്തിലും സംഭവിച്ചത്. ഉത്തരവാദിത്വത്തോടെ നന്നായി ജോലി ചെയ്യുന്ന അവരെ സമൂഹം പതിയെ അംഗീകരിച്ചു തുടങ്ങി.
പിന്നീട് രാഷ്ട്രീയ പാര്‍ട്ടിക്കാര്‍വരെ തങ്ങളുടെ പരിപാടികള്‍ പകര്‍ത്താന്‍ പ്രധാനമായും ക്ഷണിക്കാറുള്ളത് സത്യഭാമയെ ആയിരുന്നു. ഫോട്ടോഗ്രഫിയുടെ അടിസ്ഥാന തത്വങ്ങള്‍ പോലും പ്രൊഫഷണലായി പഠിക്കാഞ്ഞിട്ടും ഈ നിലവരെ എത്തിയ അവര്‍ പലര്‍ക്കും അഭിമാനമാണ്, പ്രചോദനമാണ്.
നിലവില്‍ സന്തോഷവതിയാണ് സത്യഭാമ. ഇപ്പോള്‍ കൂടുതല്‍ സമയവും പേരക്കുട്ടികള്‍ക്കൊപ്പം സമയം ചിലവഴിക്കുകയാണ് ഈ 53 കാരി.
താനെടുത്ത ചിത്രങ്ങളെല്ലാം കൊണ്ട് സത്യഭാമ ഒരുക്കിയ കൊളാഷായിരുന്നു സ്വന്തം ജീവിതമെന്ന് വേണമെങ്കില്‍ പറയാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ജാതീയത രുചിക്കുന്ന "ബ്രാഹ്മിന്‍ കുക്കി'; യോജിച്ചും വിയോജിച്ചും സോഷ്യല്‍മീഡിയ
രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചിട്ട് 75 വര്‍ഷം കഴിഞ്ഞു. പക്ഷേ, ജാതിയത പോലുള്ള കാര്യങ്ങള്‍ ഇതുവരെ രാജ്യത്ത് നിന്ന് തുടച്ചുനീക്കപ്പെട്ടിട്ടില്ല. സമൂഹത്
"കണ്ണെത്താ ദൂരത്തൊളിച്ച സാറ്റുകളി'; കണ്ടെയ്നറില്‍ ഒളിച്ച പയ്യനെത്തിയത് മറ്റൊരു രാജ്യത്ത്
നമ്മുടെ നാട്ടില്‍ കുട്ടികള്‍ കളിച്ചിരുന്ന സാറ്റുകളി ഏവര്‍ക്കും പരിചിതമാണല്ലൊ. ഈ ഒളിച്ചുകളിയില്‍ എണ്ണുന്ന ആളുടെ കണ്ണുവെട്ടിക്കാനായി മിക്കവരും കഴിയുന്നത
ജീവിച്ചിരുന്നപ്പോള്‍ സമ്മതിച്ചില്ല; കമിതാക്കള്‍ മരിച്ചപ്പോള്‍ ഒന്നാക്കാന്‍ പ്രതിമ നിര്‍മിച്ച് വിവാഹം നടത്തി ബന്ധുക്കള്‍
പ്രണയം ആഘോഷിക്കപ്പെടുകയും എതിര്‍ക്കപ്പെടുകയും ചെയ്യാറുണ്ടല്ലൊ. എന്നാല്‍ ചിലര്‍ ആദ്യം എതിര്‍ത്തശേഷം സമ്മതം മൂളാറുണ്ട്. പക്ഷെ ഈ മാറ്റത്തിന്റെ സമയദൈര്ഘ
സ്വിഗിയേന്തിയ വനിത; ഒരു ജീവിതചിത്രം കാണാം
സോഷ്യല്‍ മീഡിയയുടെ വരവോടെ ലോകത്തിന്റെ വിവിധ ഭാഗത്തുള്ളവരുടെ ജീവിതത്തിന്റെ നേര്‍ക്കാഴ്ച നമുക്ക് മനസിലാക്കാന്‍ കഴിയുന്നു. അവയില്‍ ചിലത് നമ്മെ അസ്വസ്ഥപ
ഭാര്യ ദേഷ്യത്തിലാണ്, അവധി വേണമെന്നു പോലീസുകാരൻ!
അവധി എടുക്കാന്‍ പല കാരണങ്ങളുണ്ട്... അതില്‍ ഒരു രസകരമായ അവധി അപേക്ഷയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. ഉത്തർപ്രദേശ് മഹാരാജ്ഗഞ്ച് ജില്ലയിലെ നൗതൻവ പോല
"ജീവന് പ്രധാനമാണ്'; ഭക്ഷ്യവിഷബാധയുടെ പശ്ചാത്തലത്തില്‍ ഫുഡ് ആന്‍ഡ് സേഫ്റ്റി കേരളയുടെ മുന്നറിയിപ്പ്
ഇപ്പോള്‍ നമ്മുടെ നാട് നേരിടുന്ന വലിയ പ്രശ്നങ്ങളില്‍ ഒന്നാണല്ലൊ ഭക്ഷ്യവിഷബാധ. വിവിധ കാരണങ്ങളാല്‍ നമ്മുടെ ആഹാരവും വിഷമയമാവുകയാണ്. തത്ഫലമായി നിരവധിപേര്ക
"മറക്കുവാനൊക്കില്ലല്ലൊ'; കോവിഡ് മൂലം മരിച്ച ഭാര്യയുടെ പ്രതിമ വീട്ടില്‍ സ്ഥാപിച്ച ഒരാളെക്കുറിച്ച്
ചില ബന്ധങ്ങള്‍ വാക്കുകള്ക്കതീതമാണല്ലൊ. അത് മിക്കപ്പോഴും മറ്റുള്ളവര്‍ക്ക് അറിയണമെന്നില്ല. മിക്കവരും അവരുടെ ബന്ധങ്ങ
"ഹൃദയത്തില്‍ സൂക്ഷിക്കാന്‍' ഒരു ഹൃദയം സൂക്ഷിക്കുന്ന യുവതി; അസാധാരണമെന്ന് നെറ്റിസണ്
സ്നേഹമോ കടപ്പാടോ ഒക്കെ കാട്ടാന്‍ സാധാരണ ഹൃദയത്തില്‍ സൂക്ഷിക്കുക എന്ന് പറയാറുണ്ട്. എന്നാല്‍ അതിനായി ഹൃദയം സൂഷിക്കുന്ന
അടുപ്പ് പുകയുന്നില്ല; 2022ല്‍ ഇന്ത്യക്കാര്‍ ഇഷ്ടപ്പെട്ടത് ഓണ്‍ലൈന്‍ ഭക്ഷണവിതരണത്തെ
ഒരുവര്‍ഷം കൂടി അവസാനിക്കുകയാണല്ലൊ. മിക്കവരും ഈ വര്‍ഷത്തെ തങ്ങളുടെ ലാഭനഷ്ടങ്ങളുടെ ചിന്തയിലായിരിക്കും ഈ ദിവസങ്ങളി
ചീറ്റകൾ വന്നു; വനവാസികൾ ഔട്ട്
ചീറ്റകളാണോ വനവാസികളോ സര്‍ക്കാരിന് വിലപ്പെട്ടവര്‍. ചീറ്റകളെ വനത്തിനുള്ളില്‍ തുറന്നുവിട്ടപ്പോള്‍ വനത്തിനുള്ളില്‍ കാ
അമ്മയുടെ അന്ത്യാഭിലാഷം നിറവേറ്റാന്‍ മകള്‍ ഐസിയുവിനുള്ളില്‍ വിവാഹിതയായപ്പോള്‍
ഏറ്റവും പ്രിയപ്പെട്ടവരുടെ ആഗ്രഹം സാധിച്ചുകൊടുക്കുക എന്നത് മിക്കവര്‍ക്കും ആഗ്രഹമുള്ള ഒരു കാര്യമാണ്. പ്രത്യേകിച്ച് അവ
"ഈ ഭൂമിയില്‍ 21 മാസം മാത്രം ജീവിച്ച മാലാഖ'; അവയവദാനത്തിന് ഗോത്രവംശജരെ ചിന്തിപ്പിക്കുന്ന ഗ്രെയ്സണ് പാരീസിനെക്കുറിച്ച്
ചിലര്‍ നൂറുവര്‍ഷം ജീവിക്കും എന്നാല്‍ മറ്റ് ചിലര്‍ വേഗമങ്ങ് മടങ്ങും. പക്ഷെ അവരുടെ ഒരു വാക്കോ എന്തിനേറെ ഒരുചിരിയോ പില്ക്കാലത്ത് ഈ ലോകത്തെതന്നെ മാറ്റിമറ
"സഫലം എന്നതിലും ഉയരത്തിലെന്ത്'; എവറസ്റ്റ് കൊടുമുടി സന്ദര്‍ശിച്ച വൃദ്ധദമ്പതികളെക്കുറിച്ച്
മനുഷ്യര്‍ക്ക് പല ആഗ്രഹങ്ങള്‍ അവരുടെ ജീവിതത്തിലുണ്ടാകും. ചിലതിനായി അവര്‍ പ്രയത്നിക്കും. ചിലതിലേക്ക് എത്തപ്പെടുകയും ചെയ്യും. എന്നാല്‍ മിക്കവരും ആഗ്രഹങ്ങ
"അല്പം ചിലവേറിയ യാത്ര'; മഹാരാജാസ് ട്രെയിനിനെക്കുറിച്ച്
ട്രെയിന്‍ യാത്രകള്‍ സാധാരണക്കാരുടെ ജീവിതത്തിന്റെ ഭാഗമാണെന്ന് പറയാം. അതിന്റെ മുഖ്യകാരണം വളരെ ദൂരം കുറഞ്ഞ നിരക്കില്‍
തടിക്കഷണത്തില്‍ ക്രിസ്തുരൂപം തെളിഞ്ഞപ്പോള്‍; സംഭവം ഇംഗ്ലണ്ടില്‍
ലോകമെമ്പാടും ക്രിസ്മസിനെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണല്ലൊ. വിശ്വാസികളെ സംബന്ധിച്ച് ഏറ്റവും പ്രിയപ്പെട്ട മാസങ്ങളില
"മെറി ക്രിസ്മസ്'; ആദ്യത്തെ എസ്എംഎസിന് ഇന്ന് 30 വയസ്
ഓരോ കാലത്തിനും അനുസരിച്ച് ആശയവിനിമയം എന്നതിന് പല മാര്‍ഗങ്ങളും ഉണ്ട്. ആ ശ്രേണിയില്‍ ഇപ്പോഴും പുതുമയോടെ നിലനില്‍ക്കുന്ന ഒന്നാണല്ലൊ ഷോര്‍ട് മെസേജ് സര്‍വീ
"ഇത് ലജ്ജാകരം'; മുംബൈയില്‍ ലൈവ് സ്ട്രീമിംഗിനിടയില്‍ ദക്ഷിണ കൊറിയന്‍ യുവതിയോട് അപമര്യാദയായി പെരുമാറി യുവാക്കള്‍
ഒരു നാടിന്റെ യശസ് മറുനാട്ടില്‍ ഉയരുന്നത് അന്നാട്ടുകാര്‍ സന്ദര്‍ശകരോട് കാണിക്കുന്ന സ്നേഹവും മര്യാദയും നിമിത്തമാണ്. അതിഥി ദേവോ ഭവഃ എന്നൊരു പറച്ചില്തന്
സോമന്റെ താമസം "സൈക്കിൾ വീട്ടിൽ'
സൈക്കിൾ ഒരു വീടാക്കി അതിൽ അന്തിയുറങ്ങുന്ന ഒരു വയോധികൻ. റോഡരികിൽ റബർമരങ്ങളുടെ തണലിനുതാഴെ സൈക്കിളിൽ കാട്ടുകമ്പു
"കാന്താര’യില്‍ ശിവയായി പുനീത്; സോഷ്യല്‍ മീഡിയയില്‍ നൊമ്പരമായി ഫാന്‍ മേഡ് പോസ്റ്റര്‍
16 കോടി മുതല്‍ മുടക്കില്‍ നിര്‍മിച്ച കാന്താര എന്ന കന്നഡ ചിത്രം ഇപ്പോള്‍ 400 കോടി ക്ലബില്‍ ഇടം പിടിച്ചിരിക്കുകയാണല്ലൊ. മിക്ക ഇന്ത്യന്‍ ഭാഷയിലേക്കും മൊഴ
അല്ലുവിനെ വിളിച്ച് ആലപ്പുഴ കളക്ടര്‍; ആ വിദ്യാര്ഥിനിക്കിനിയും പഠിക്കാനാകും
മലയാളികള്‍ ഏറെ ഇഷ്ടപ്പെടുന്ന ചലച്ചിത്ര താരമാണല്ലൊ അല്ലു അര്ജുന്. അദ്ദേഹത്തിന്റെ ഏതൊരു ചിത്രവും കേരളത്തില്‍നിന്നും വലിയ വിജയം നേടാറുണ്ട്. ഇപ്പോഴിതാ
ജാതീയത രുചിക്കുന്ന "ബ്രാഹ്മിന്‍ കുക്കി'; യോജിച്ചും വിയോജിച്ചും സോഷ്യല്‍മീഡിയ
രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചിട്ട് 75 വര്‍ഷം കഴിഞ്ഞു. പക്ഷേ, ജാതിയത പോലുള്ള കാര്യങ്ങള്‍ ഇതുവരെ രാജ്യത്ത് നിന്ന് തുടച്ചുനീക്കപ്പെട്ടിട്ടില്ല. സമൂഹത്
"കണ്ണെത്താ ദൂരത്തൊളിച്ച സാറ്റുകളി'; കണ്ടെയ്നറില്‍ ഒളിച്ച പയ്യനെത്തിയത് മറ്റൊരു രാജ്യത്ത്
നമ്മുടെ നാട്ടില്‍ കുട്ടികള്‍ കളിച്ചിരുന്ന സാറ്റുകളി ഏവര്‍ക്കും പരിചിതമാണല്ലൊ. ഈ ഒളിച്ചുകളിയില്‍ എണ്ണുന്ന ആളുടെ കണ്ണുവെട്ടിക്കാനായി മിക്കവരും കഴിയുന്നത
ജീവിച്ചിരുന്നപ്പോള്‍ സമ്മതിച്ചില്ല; കമിതാക്കള്‍ മരിച്ചപ്പോള്‍ ഒന്നാക്കാന്‍ പ്രതിമ നിര്‍മിച്ച് വിവാഹം നടത്തി ബന്ധുക്കള്‍
പ്രണയം ആഘോഷിക്കപ്പെടുകയും എതിര്‍ക്കപ്പെടുകയും ചെയ്യാറുണ്ടല്ലൊ. എന്നാല്‍ ചിലര്‍ ആദ്യം എതിര്‍ത്തശേഷം സമ്മതം മൂളാറുണ്ട്. പക്ഷെ ഈ മാറ്റത്തിന്റെ സമയദൈര്ഘ
സ്വിഗിയേന്തിയ വനിത; ഒരു ജീവിതചിത്രം കാണാം
സോഷ്യല്‍ മീഡിയയുടെ വരവോടെ ലോകത്തിന്റെ വിവിധ ഭാഗത്തുള്ളവരുടെ ജീവിതത്തിന്റെ നേര്‍ക്കാഴ്ച നമുക്ക് മനസിലാക്കാന്‍ കഴിയുന്നു. അവയില്‍ ചിലത് നമ്മെ അസ്വസ്ഥപ
ഭാര്യ ദേഷ്യത്തിലാണ്, അവധി വേണമെന്നു പോലീസുകാരൻ!
അവധി എടുക്കാന്‍ പല കാരണങ്ങളുണ്ട്... അതില്‍ ഒരു രസകരമായ അവധി അപേക്ഷയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. ഉത്തർപ്രദേശ് മഹാരാജ്ഗഞ്ച് ജില്ലയിലെ നൗതൻവ പോല
"ജീവന് പ്രധാനമാണ്'; ഭക്ഷ്യവിഷബാധയുടെ പശ്ചാത്തലത്തില്‍ ഫുഡ് ആന്‍ഡ് സേഫ്റ്റി കേരളയുടെ മുന്നറിയിപ്പ്
ഇപ്പോള്‍ നമ്മുടെ നാട് നേരിടുന്ന വലിയ പ്രശ്നങ്ങളില്‍ ഒന്നാണല്ലൊ ഭക്ഷ്യവിഷബാധ. വിവിധ കാരണങ്ങളാല്‍ നമ്മുടെ ആഹാരവും വിഷമയമാവുകയാണ്. തത്ഫലമായി നിരവധിപേര്ക
"മറക്കുവാനൊക്കില്ലല്ലൊ'; കോവിഡ് മൂലം മരിച്ച ഭാര്യയുടെ പ്രതിമ വീട്ടില്‍ സ്ഥാപിച്ച ഒരാളെക്കുറിച്ച്
ചില ബന്ധങ്ങള്‍ വാക്കുകള്ക്കതീതമാണല്ലൊ. അത് മിക്കപ്പോഴും മറ്റുള്ളവര്‍ക്ക് അറിയണമെന്നില്ല. മിക്കവരും അവരുടെ ബന്ധങ്ങ
"ഹൃദയത്തില്‍ സൂക്ഷിക്കാന്‍' ഒരു ഹൃദയം സൂക്ഷിക്കുന്ന യുവതി; അസാധാരണമെന്ന് നെറ്റിസണ്
സ്നേഹമോ കടപ്പാടോ ഒക്കെ കാട്ടാന്‍ സാധാരണ ഹൃദയത്തില്‍ സൂക്ഷിക്കുക എന്ന് പറയാറുണ്ട്. എന്നാല്‍ അതിനായി ഹൃദയം സൂഷിക്കുന്ന
അടുപ്പ് പുകയുന്നില്ല; 2022ല്‍ ഇന്ത്യക്കാര്‍ ഇഷ്ടപ്പെട്ടത് ഓണ്‍ലൈന്‍ ഭക്ഷണവിതരണത്തെ
ഒരുവര്‍ഷം കൂടി അവസാനിക്കുകയാണല്ലൊ. മിക്കവരും ഈ വര്‍ഷത്തെ തങ്ങളുടെ ലാഭനഷ്ടങ്ങളുടെ ചിന്തയിലായിരിക്കും ഈ ദിവസങ്ങളി
ചീറ്റകൾ വന്നു; വനവാസികൾ ഔട്ട്
ചീറ്റകളാണോ വനവാസികളോ സര്‍ക്കാരിന് വിലപ്പെട്ടവര്‍. ചീറ്റകളെ വനത്തിനുള്ളില്‍ തുറന്നുവിട്ടപ്പോള്‍ വനത്തിനുള്ളില്‍ കാ
അമ്മയുടെ അന്ത്യാഭിലാഷം നിറവേറ്റാന്‍ മകള്‍ ഐസിയുവിനുള്ളില്‍ വിവാഹിതയായപ്പോള്‍
ഏറ്റവും പ്രിയപ്പെട്ടവരുടെ ആഗ്രഹം സാധിച്ചുകൊടുക്കുക എന്നത് മിക്കവര്‍ക്കും ആഗ്രഹമുള്ള ഒരു കാര്യമാണ്. പ്രത്യേകിച്ച് അവ
"ഈ ഭൂമിയില്‍ 21 മാസം മാത്രം ജീവിച്ച മാലാഖ'; അവയവദാനത്തിന് ഗോത്രവംശജരെ ചിന്തിപ്പിക്കുന്ന ഗ്രെയ്സണ് പാരീസിനെക്കുറിച്ച്
ചിലര്‍ നൂറുവര്‍ഷം ജീവിക്കും എന്നാല്‍ മറ്റ് ചിലര്‍ വേഗമങ്ങ് മടങ്ങും. പക്ഷെ അവരുടെ ഒരു വാക്കോ എന്തിനേറെ ഒരുചിരിയോ പില്ക്കാലത്ത് ഈ ലോകത്തെതന്നെ മാറ്റിമറ
"സഫലം എന്നതിലും ഉയരത്തിലെന്ത്'; എവറസ്റ്റ് കൊടുമുടി സന്ദര്‍ശിച്ച വൃദ്ധദമ്പതികളെക്കുറിച്ച്
മനുഷ്യര്‍ക്ക് പല ആഗ്രഹങ്ങള്‍ അവരുടെ ജീവിതത്തിലുണ്ടാകും. ചിലതിനായി അവര്‍ പ്രയത്നിക്കും. ചിലതിലേക്ക് എത്തപ്പെടുകയും ചെയ്യും. എന്നാല്‍ മിക്കവരും ആഗ്രഹങ്ങ
"അല്പം ചിലവേറിയ യാത്ര'; മഹാരാജാസ് ട്രെയിനിനെക്കുറിച്ച്
ട്രെയിന്‍ യാത്രകള്‍ സാധാരണക്കാരുടെ ജീവിതത്തിന്റെ ഭാഗമാണെന്ന് പറയാം. അതിന്റെ മുഖ്യകാരണം വളരെ ദൂരം കുറഞ്ഞ നിരക്കില്‍
തടിക്കഷണത്തില്‍ ക്രിസ്തുരൂപം തെളിഞ്ഞപ്പോള്‍; സംഭവം ഇംഗ്ലണ്ടില്‍
ലോകമെമ്പാടും ക്രിസ്മസിനെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണല്ലൊ. വിശ്വാസികളെ സംബന്ധിച്ച് ഏറ്റവും പ്രിയപ്പെട്ട മാസങ്ങളില
"മെറി ക്രിസ്മസ്'; ആദ്യത്തെ എസ്എംഎസിന് ഇന്ന് 30 വയസ്
ഓരോ കാലത്തിനും അനുസരിച്ച് ആശയവിനിമയം എന്നതിന് പല മാര്‍ഗങ്ങളും ഉണ്ട്. ആ ശ്രേണിയില്‍ ഇപ്പോഴും പുതുമയോടെ നിലനില്‍ക്കുന്ന ഒന്നാണല്ലൊ ഷോര്‍ട് മെസേജ് സര്‍വീ
"ഇത് ലജ്ജാകരം'; മുംബൈയില്‍ ലൈവ് സ്ട്രീമിംഗിനിടയില്‍ ദക്ഷിണ കൊറിയന്‍ യുവതിയോട് അപമര്യാദയായി പെരുമാറി യുവാക്കള്‍
ഒരു നാടിന്റെ യശസ് മറുനാട്ടില്‍ ഉയരുന്നത് അന്നാട്ടുകാര്‍ സന്ദര്‍ശകരോട് കാണിക്കുന്ന സ്നേഹവും മര്യാദയും നിമിത്തമാണ്. അതിഥി ദേവോ ഭവഃ എന്നൊരു പറച്ചില്തന്
സോമന്റെ താമസം "സൈക്കിൾ വീട്ടിൽ'
സൈക്കിൾ ഒരു വീടാക്കി അതിൽ അന്തിയുറങ്ങുന്ന ഒരു വയോധികൻ. റോഡരികിൽ റബർമരങ്ങളുടെ തണലിനുതാഴെ സൈക്കിളിൽ കാട്ടുകമ്പു
"കാന്താര’യില്‍ ശിവയായി പുനീത്; സോഷ്യല്‍ മീഡിയയില്‍ നൊമ്പരമായി ഫാന്‍ മേഡ് പോസ്റ്റര്‍
16 കോടി മുതല്‍ മുടക്കില്‍ നിര്‍മിച്ച കാന്താര എന്ന കന്നഡ ചിത്രം ഇപ്പോള്‍ 400 കോടി ക്ലബില്‍ ഇടം പിടിച്ചിരിക്കുകയാണല്ലൊ. മിക്ക ഇന്ത്യന്‍ ഭാഷയിലേക്കും മൊഴ
അല്ലുവിനെ വിളിച്ച് ആലപ്പുഴ കളക്ടര്‍; ആ വിദ്യാര്ഥിനിക്കിനിയും പഠിക്കാനാകും
മലയാളികള്‍ ഏറെ ഇഷ്ടപ്പെടുന്ന ചലച്ചിത്ര താരമാണല്ലൊ അല്ലു അര്ജുന്. അദ്ദേഹത്തിന്റെ ഏതൊരു ചിത്രവും കേരളത്തില്‍നിന്നും വലിയ വിജയം നേടാറുണ്ട്. ഇപ്പോഴിതാ
"ഉയരമുള്ളവള്‍ ആകാശത്തെ തൊടുമ്പോള്‍'; ഒരു ഉയരക്കാരിയുടെ ആദ്യ വിമായാത്രയെക്കുറിച്ച്
മിക്കവര്‍ക്കും ആകാശവും വിമാനയാത്രയും കൗതുകമാണ്. വെള്ളി മേഘങ്ങളെ തൊട്ട് ഭൂമിയിലെ പച്ചപ്പുകള്‍ക്കൊക്കെ മുകളിലൂടെ ഒരിക്കലെങ്കിലും പറക്കണമെന്ന് മോഹിക്കാത്
ഒറ്റ നഖവുമില്ലാതെ ഒരു കൈ ചിത്രം; കാരണം ഇതാണ്
അനിമേഷന്റേയും എഡിറ്റിംഗ് ആപ്പുകളുടെയും വരവോടെ ഒരു ചിത്രത്തിന്റെ ആധികാരികത ഉറപ്പിക്കാന്‍ നന്നേ പാടാണ് ഇക്കാലത്ത്.
ഐശ്വര്യത്തിനായി കോഴിയെ രക്തബലി നല്കാന് പുറപ്പെട്ടയാള്‍ കുഴിയില്‍ വീണ് മരിച്ചു; കോഴി ഇപ്പോഴും കൂവുന്നുണ്ട്
നമ്മുടെ ഈ ലോകത്ത് പല മതങ്ങളും വിവിധ വിശ്വാസങ്ങളുമൊക്കെയുണ്ടല്ലൊ. ഇവയിലൊക്കെ ചില ചടങ്ങുകളും ആചാരങ്ങളും ഉണ്ട്. ഇവയി
എന്റെ കേരളം@66; ഇന്ന് കേരളപ്പിറവി ദിനം
പിറന്ന മണ്ണ് എന്നതൊരു പ്രത്യേക വികാരമാണ്. എവിടെ നിന്നെന്ന ആളുകളുടെ ചോദ്യത്തിന് ഉത്തരം നല്കുമ്പോള് മിക്കവരുടെയും കണ്ണുകളില്‍ ഒരു തിളക്കം കാണാനാകും.
"ഡോഗ്സ് ആന്‍ഡ് ഇന്ത്യന്‍സ് നോട്ട് അലോവ്ഡ്'; എന്നാലിപ്പോള്‍...
കാലത്തിന്റെ കാവ്യനീതി എന്നു കേട്ടിട്ടില്ലെ. അതാണിപ്പോള്‍ ഇംഗ്ലണ്ടില്‍ സംഭവിച്ചിരിക്കുന്നത്. സ്വന്തം ഭരണകര്‍ത്താക്കളുടെ തകര്‍ച്ചയും പുതിയൊരു നേതാവിന്
പാവങ്ങളെ സഹായിക്കാനായി മൂന്നാമതും ആകാശച്ചാട്ടം നടത്തി പുത്തുരാനച്ചൻ
മനസിലുള്ള ഭയത്തെ അവേശമാക്കി മാറ്റി മൂന്നാമതും ആകാശച്ചാട്ടം നടത്തിയിരിക്കുകയാണ് അംഗപരിമിതനായ ഫാ. ജോർജ് എ. പുത്തൂർ. ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്
"ഏജന്റ് ലിമ’: നരേന്ദ്ര മോദിയുടെ അംഗരക്ഷന്‍ മുതല്‍ ജയില്‍പുള്ളിവരെ ആയ ഒരെഴുത്തുകാരന്റെ ജീവിതം സിനിമയാകുമ്പോള്‍
ജീവിതം നമുക്ക് പല വേഷങ്ങള്‍ സമ്മാനിക്കാറുണ്ട്. ലക്കി ബിഷ്ത് എന്ന മനുഷ്യനെ സംബന്ധിച്ച് റോ ഏജന്റ്, നരേന്ദ്ര മോദിയടക്കമുള്ളവരുടെ അംഗരക്ഷകന്, ചലച്ചിത്ര
കാമുകിക്കു വേണ്ടി കണക്കില്ലാതെ പണം ചെലവാക്കുന്ന കാമുകൻ; പകരം വേണ്ടത് സ്നേഹം മാത്രം
സ്ത്രീയുടെ സ്നേഹത്തിനു വേണ്ടി ഇത്ര പണം ചെലവാക്കണോ? ഹന്ന ചാന്റെയും എഡ് റീയുടെയും പ്രണയകഥ കേട്ടാൽ ആർക്കും അങ്ങനെ തോന്നും. ആരെയും അത്ഭുതപ്പെടുത്തുന്ന ഒര
ഇന്ന് ലോക ടൂറിസം ദിനം! ടൂറിസത്തിനു കൂടുതൽ ഉത്തരവാദിത്വം നൽകി ഉത്തരവാദിത്വ ടൂറിസം
കോവിഡ് സൃഷ്ടിച്ച ദുരിതങ്ങളിൽ നിന്നും ടൂറിസത്തിന്റെ കുതിപ്പാണ് കഴിഞ്ഞ ആറു മാസത്തിനിടയിൽ കാണാൻ കഴിഞ്ഞത്. ഇത് കേരള ടൂറിസത്തിന്റെ ബെസ്റ്റ് ടൈമാണ്. ഓണാ
ബ്രിട്ടീഷ് ഭരണത്തിന്റെ ഉണങ്ങാത്ത മുറിവുകൾ; ചരിത്രമുറങ്ങുന്ന അലിപുർ ജയിൽ മ്യൂസിയമാക്കി
കോൽക്കത്ത: സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു, സുഭാഷ് ചന്ദ്രബോസ് ഉള്‍പ്പടെയുള്ള സ്വാതന്ത്ര
Latest News
ഉമ്മന്‍ ചാണ്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
വിദ്യാർഥികളുമായി പോയ സ്കൂൾ ബസിനു തീപിടിച്ചു
ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതില്‍ വിട്ടുവീഴ്ച പാടില്ലെന്ന് ആരോഗ്യമന്ത്രി
തുര്‍ക്കിയില്‍ വീണ്ടും വന്‍ ഭൂചലനം
ഉമ്മൻ ചാണ്ടി സന്തോഷവാൻ; ആരോഗ്യ സ്ഥിതിയെ കുറിച്ച് പറയേണ്ടത് ഡോക്ടറെന്നും ഹസൻ
Latest News
ഉമ്മന്‍ ചാണ്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
വിദ്യാർഥികളുമായി പോയ സ്കൂൾ ബസിനു തീപിടിച്ചു
ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതില്‍ വിട്ടുവീഴ്ച പാടില്ലെന്ന് ആരോഗ്യമന്ത്രി
തുര്‍ക്കിയില്‍ വീണ്ടും വന്‍ ഭൂചലനം
ഉമ്മൻ ചാണ്ടി സന്തോഷവാൻ; ആരോഗ്യ സ്ഥിതിയെ കുറിച്ച് പറയേണ്ടത് ഡോക്ടറെന്നും ഹസൻ
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top