സാധാരണയായി പൂച്ചകൾ അവയുടെ വിചിത്രമായ ശീലങ്ങൾ കൊണ്ടോ രസകരമായ പ്രവർത്തികൾ കൊണ്ടോ ആണ് വൈറലാവാറുള്ളത്. എന്നാൽ ചൈനയിലെ ഒരു ഇൻഡോർ സ്പോർട്‌സ് കോർട്ടിൽ നിന്ന് പുറത്തുവന്ന ഈ ദൃശ്യം, ബാഡ്മിന്‍റൺ കളിക്കുന്ന ഒരു "അത്‌ലറ്റ് പൂച്ച'യുടെ മുഖമാണ് ലോകത്തിന് മുന്നിൽ അവതരിപ്പിച്ചത്.

ഒക്ടോബർ രണ്ടിന് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഈ വീഡിയോ അതിവേഗം പ്രചരിക്കുകയും ലോകമെമ്പാടുമുള്ള സോഷ്യൽ മീഡിയ ഉപഭോക്താക്കളെ അത്ഭുതപ്പെടുത്തുകയും ചെയ്തു. ബാഡ്മിന്‍റൺ കോർട്ടിലെ ഒന്നാം നിലയുടെ ജനലിനരികിൽ, ശാന്തതയോടെ ഇരിക്കുന്ന പൂച്ചയാണ് വീഡിയോയുടെ പ്രധാന ആകർഷണം.

താഴെയുള്ള കളിക്കാരന് നേരെ പൂച്ച, കൃത്യമായ ടൈമിംഗോടെ ഷട്ടിൽകോക്ക്, കൈകളുപയോഗിച്ച് തട്ടിയിടുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. കളി നടക്കുന്ന നിയന്ത്രിത മേഖലയിലേക്ക് അതിക്രമിച്ച് കയറുന്നതിന് പകരം, സ്വയം കളിയിൽ പങ്കുചേർന്ന പൂച്ചയുടെ ഈ നീക്കം കളിക്കാരെയും കാഴ്ചക്കാരെയും ഒരുപോലെ അതിശയിപ്പിച്ചു.

പൂച്ചയുടെ കളിയിലെ വൈദഗ്ധ്യം ആരെയും അമ്പരപ്പിക്കുന്നതായിരുന്നു. ഓരോ ഷട്ടിൽകോക്കും കൃത്യമായി അത് തട്ടിയിടുന്നു. കളിക്കാരൻ റാക്കറ്റ് ഉപയോഗിച്ച് അടിക്കുമ്പോൾ, ജനലിലിരിക്കുന്ന പൂച്ച യാതൊരു പിഴവുമില്ലാതെ അത് തിരിച്ചു താഴേക്ക് തട്ടിയിടുകയാണ്.




ഈ അസാധാരണമായ കായികക്ഷമതയും കൃത്യതയും കണ്ട സോഷ്യൽ മീഡിയ ഉപയോക്താക്കൾ പൂച്ചയ്ക്ക് പ്രശംസകളുമായി എത്തി. "പൂച്ചകൾ ഓരോ ദിവസവും പുതിയ കാര്യങ്ങൾ കാണിച്ച് നമ്മളെ അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുന്നു, ഈ പൂച്ച തങ്ങളെക്കാൾ നന്നായി കളിക്കുന്നു, പൂച്ചയുടെ കളി മികവ് പരിഗണിച്ച് ഒരു സ്വർണ്ണ മെഡൽ നൽകുക' എന്നിങ്ങനെ നിരവധി രസകരമായ കമന്‍റുകൾ വീഡിയോയ്ക്ക് ലഭിച്ചു.

അതേസമയം, "പൂച്ചകളുടെ റിഫ്ലെക്സുകൾ ശരാശരി 70 മില്ലിസെക്കൻഡാണ്. മനുഷ്യരുടേത് 200 മില്ലിസെക്കൻഡും. അതായത് മനുഷ്യരെക്കാൾ മൂന്നിരട്ടിയോളം വേഗതയുണ്ട് പൂച്ചകൾക്ക്. അതുകൊണ്ടുതന്നെ, ഇങ്ങനെയൊരു അത്‌ലറ്റ് കളിയിൽ പൂച്ച ആധിപത്യം സ്ഥാപിച്ചാൽ അത്ഭുതപ്പെടാനില്ല, തുടങ്ങിയ ശാസ്ത്രീയമായ കാരണങ്ങൾ ആളുകൾ ചൂണ്ടിക്കാട്ടി.