Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
18 മക്കളുടെ അമ്മ
18 മക്കളെ പ്രസവിച്ച് വളർത്തി എല്ലാവർക്കും ഒരേപോലെ സ്നേഹം പകർന്നു നൽകിയ അമ്മ. കടുത്തുരുത്തി അരുണാശേരിൽ മറിയക്കുട്ടിയെക്കുറിച്ച് പറയാൻ മക്കൾക്കെല്ലാം നൂറുനാവാണ്. കുഞ്ഞുങ്ങൾ ദൈവത്തിന്റെ ദാനമാണെന്ന് മറിയക്കുട്ടി മക്കളോട് പറയുമായിരുന്നു. സഹോദര സ്നേഹത്തിന്റെ ആവശ്യകത അവരെ ബോധ്യപ്പെടുത്തി. കഴിഞ്ഞ അഞ്ചിന് 98-ാം വയസിൽ ഈ ലോകത്തുനിന്ന് വിടവാങ്ങിയ മറിയക്കുട്ടിയെക്കുറിച്ച് ലോക മാതൃദിനത്തിൽ മക്കൾ പറയുന്നതു വായിക്കാം...
ഭൂമിയിൽ ഒരു സ്വർഗമുണ്ടെങ്കിൽ അതു ഞങ്ങളുടെ ഭവനമാണ്. കടുത്തുരുത്തി അരുണാശേരിൽ കുടുംബത്തിലെ 18 മക്കളും ഒരു പോലെ പറയും. മൂന്ന് പേർ ഇപ്പോൾ ജീവിച്ചിരിപ്പില്ലെങ്കിലും ഇവരും ഇതേ അഭിപ്രായക്കാരാണെന്ന കാര്യത്തിൽ മറ്റു 15 സഹോദരങ്ങൾക്കും സംശയമില്ല. വീട് സ്വർഗമാകാൻ കാരണം തങ്ങളുടെ മാതാപിതാക്കളാണ്. പ്രത്യേകിച്ചു തങ്ങളുടെ അമ്മയാണെന്നും ഈ മക്കളെല്ലാവരും ഒരേ സ്വരത്തിൽ പറയുന്നു. കടുത്തുരുത്തി അരുണാശേരിൽ പരേതനായ തൊമ്മൻ കുര്യാക്കോയുടെ ഭാര്യ മറിയക്കുട്ടി കുര്യാക്കോയാണ് തങ്ങളുടെ ഭവനം സ്വർഗമാക്കിയ ഈ അമ്മ.
പതിമൂന്നാം വയസിൽ വിവാഹം
വൈക്കം ആച്ചോത്ത് കുടുംബാംഗമായിരുന്ന മറിയക്കുട്ടിയുടെ വിവാഹം പതിമൂന്നാം വയസിലായിരുന്നു. ഇടക്കാരൻ മുഖേനയായിരുന്നു ഇവരുടെ വിവാഹം. വിവാഹത്തിനായി കടുത്തുരുത്തി കടവിൽ വള്ളത്തിലെത്തിയ ശേഷം വധുവും ബന്ധുക്കളും നടന്നാണ് മുട്ടുചിറ റൂഹാദക്കുദിശാ പള്ളിയിലെത്തിയത്. ഭർത്താവ് തൊമ്മൻ കുര്യാക്കോ 26 വർഷം മുന്‍പ് 81-ാം വയസിൽ നിര്യാതനായി. കർഷക കുടുംബമായിരുന്നു ഇവരുടേത്. കർഷകനായ ഭർത്താവ് തൊമ്മൻ കുര്യാക്കോയെ സഹായിക്കുന്നതിനൊപ്പം മക്കളുടെ വിദ്യാഭ്യാസ കാര്യവും വീട്ടിലെ ഏല്ലാ കാര്യങ്ങളും മറിയക്കുട്ടി കൃത്യതയോടെ ചെയ്തു. കുടുംബത്തിലെ മക്കളിൽ ആദ്യമുണ്ടായവർ പഠിച്ചു ജോലി നേടിയതോടെ ഇവരുടെ സഹായത്തോടെ മറ്റുള്ളവരെയും വളർത്തി വലുതാക്കി.
വിവാഹത്തിനു ശേഷം മുന്നാം വർഷമായിരുന്നു ആദ്യത്തെ കുഞ്ഞ് ഉണ്ടായത്. ആദ്യത്തെ മൂന്നുപേരും പെണ്‍കുട്ടികളായിരുന്നു. നാലാമതായി ജനിച്ചത് തൊമ്മച്ചനായിരുന്നു. 15-മത്തെ വയസിൽ അപകടത്തിൽപ്പെട്ട് തൊമ്മച്ചൻ മരിച്ചു. സഹോദര സ്നേഹത്തിൽ മക്കളെ വർത്തിയെന്നതാണ് ഈ അമ്മയുടെ വിജയമെന്ന് മക്കൾ ഓർമിക്കുന്നു.
മാതാപിതാക്കൾ പലപ്പോഴും ആവർത്തിച്ചു പറഞ്ഞിരുന്ന കാര്യമാണ് സഹോദര സ്നേഹമാണ് ഭൂമിയിൽ മറ്റെന്തിനെക്കാളും വലുതെന്നത്. അപ്പനും അമ്മയും മരിച്ചാലും നിങ്ങൾ സഹോദരങ്ങൾ തമ്മിൽ ഐക്യത്തിൽ ജീവിക്കണമെന്ന് അമ്മ പലപ്പോഴും പറഞ്ഞിരുന്നതായി രാജസ്ഥാനിൽ റിട്ടയർഡ് ആർമി ഉദ്യോഗസ്ഥനായി കഴിയുന്ന ടോമി ഓർക്കുന്നു. അന്ന് അമ്മയും അപ്പനും ഇതു തുടർച്ചയായി പറയുന്പോൾ ഇതു മാത്രമെ പറയാനുള്ളോയെന്ന് മാതാപിതാക്കളോട് പറഞ്ഞിരുന്നെങ്കിലും ഇപ്പോൾ അതിന്റ അർഥം മനസിലായെന്നു ടോമി സ്മരിക്കുന്നു.
അടുക്കും ചിട്ടയും
ചെറുപ്പകാലത്ത് അടുക്കും ചിട്ടയുമായിരുന്നു ജീവിത വിജയത്തിന്റെ മാതൃകയെന്ന് മറിയക്കുട്ടി മക്കളെ ഓർമപ്പെടുത്തി. ഒരു സമയത്ത് 12 മക്കളും സ്കൂളിൽ പഠിക്കേണ്ടി വരുന്ന കാലത്ത് വീട്ടിലെ പ്രയാസങ്ങൾ പ്രത്യേകിച്ചു അമ്മയുടെ ബുദ്ധിമുട്ടുകൾ മൂത്ത മകനായ മാത്തച്ചൻ ഓർക്കുന്നു. രാവിലെ നാല് മണിക്കു തന്നെ അമ്മച്ചി എഴുന്നേൽക്കും. തുടർന്ന് പ്രാർഥനയാണ്. ഇതിനുശേഷം അടുക്കളയിൽ കയറും. മൂത്ത പെണ്മക്കളും അമ്മയെ സഹായിക്കും.
രാവിലത്തെ കാപ്പിയും സ്കൂളിൽ കൊണ്ടുപോകാനുള്ള ഉച്ചയൂണും ഉൾപ്പെടെ എട്ട് മണിക്കു മുന്‍പ് തന്നെ തയാറാക്കിയാണ് മക്കളെല്ലാവരെയും അമ്മച്ചി സ്കൂളിൽ അയച്ചിരുന്നത്. ഉണ്ടായിരുന്ന അഞ്ച് ഏക്കർ സ്ഥലത്ത് പിതാവ് തൊമ്മൻ കുര്യാക്കോ കപ്പ ഇട്ടിരുന്നു. ഇത് ഉണക്കിയെടുത്ത് സൂക്ഷിച്ചെങ്കിലും ഇത്രയും വലിയ കുടുംബത്തിന് പലപ്പോഴും ദാരിദ്ര്യത്തിൽ കഴിയേണ്ടി വന്നിട്ടുണ്ടെന്നും മക്കൾ ഓർക്കുന്നു.
ഈ കാലത്തും പ്രയാസങ്ങളെയും ദുരിതങ്ങളെയും മറികടന്നും മക്കളെ മുന്നോട്ടു കൊണ്ടു പോകാൻ അപ്പനും അമ്മയ്ക്കും കഴിഞ്ഞതായി മാത്തച്ചൻ പറയുന്നു.
മക്കൾ ദൈവത്തിന്റെ ദാനം
പന്ത്രണ്ടാമത്തെ മകൾ അന്പിളിയെ പ്രസവിച്ച സമയത്ത് അമ്മച്ചിക്കു ബ്ലീഡിംഗ് ഉണ്ടായി. അക്കാലത്ത് കടുത്തുരുത്തിയിലും സമീപത്തൊന്നും വാഹനം കിട്ടാനില്ലായിരുന്നു. ചിറ്റപ്പനായിരുന്ന പഴയകാലാ ജോസഫ് വൈക്കം വരെ ഓടിയെത്തി വാഹനം വിളിച്ചു വീട്ടിൽ കൊണ്ടു വന്നാണ് മറിയക്കുട്ടിയെ വൈക്കം ആശുപത്രിയിലെത്തിച്ചത്. അന്ന് ഡോക്ടർ അമ്മച്ചിയോട് പറഞ്ഞിരുന്നു, ഇനി പ്രസവം നിർത്തണമെന്ന്. എന്നാൽ മക്കൾ ദൈവത്തിന്റെ ദാനമാണെന്നും ദൈവം തരുന്നതിനെ സ്വീകരിക്കുമെന്നുമായിരുന്നു മാതാപിതാക്കളുടെ മറുപടിയെന്നും മൂത്തമകൾ മറിയാമ്മ ഓർക്കുന്നു.
പിന്നീട് അമ്മച്ചി ആറ് മക്കൾക്ക് കൂടി ജന്മം നൽകിയെന്നും യാതൊരു ബുദ്ധിമുട്ടുകളുമില്ലാതെയായിരുന്നു മറ്റു പ്രസവങ്ങളെന്നും മറിയാമ്മ പറയുന്നു. ഒരു കുട്ടിയുള്ള അമ്മ തന്റെ കുഞ്ഞിനെ എങ്ങനെ പരിപാലിക്കുന്നുവോ അതുപോലെയായിരുന്നു തങ്ങളെ അമ്മ വളർത്തിയിരുന്നതെന്ന് ഒഡീഷയിലെ മുനിഗുഡ സെന്റ് തെരേസാസ് ഓഫ് ചൈൽഡ് ജീസസ് പള്ളിയിൽ വികാരിയായി സേവനം ചെയ്യുന്ന ഫാ.സോണി അരുണാശേരിൽ എസ്ഡിബി ഓർക്കുന്നു.
എട്ടാം ക്ലാസിൽ പഠിക്കുന്ന കാലത്ത് എനിക്ക് ശ്വാസംമുട്ടൽ ഉണ്ടായി. രാത്രിയിൽ ഉറക്കത്തിൽ കിടന്നു ഞാൻ ശ്വാസം വലിക്കുന്നത് ശ്രദ്ധയിൽപ്പെട്ട അടുത്ത മുറിയിൽ കിടന്നിരുന്ന അമ്മച്ചി എന്റെ അടുക്കലെത്തി പരിപാലിച്ചത് ഇപ്പോഴും പച്ചപ്പായി മനസിൽ നിൽക്കുന്നു'- സോണിയച്ചൻ സ്മരിക്കുന്നു.
മക്കളെല്ലാം ഒരുപോലെ
മക്കൾ ഇത്രയും ഉണ്ടായിരുന്നെങ്കിലും ഏല്ലാ മക്കൾക്കും ഒരു പോലെ സ്നേഹം പകർന്നു നൽകാൻ അമ്മച്ചിക്കു കഴിഞ്ഞിരുന്നുവെന്നും ആർക്കെങ്കിലും എന്തെങ്കിലും കുറവുകൾ ഉണ്ടായാൽ അവർക്ക് കൂടുതൽ ശുശ്രൂഷയും പരിഗണനയും നൽകാൻ അമ്മച്ചി ശ്രദ്ധിച്ചിരുന്നതായും ഫാ.സോണി പറഞ്ഞു. പ്രായാധിക്യം മൂലം കഴിഞ്ഞ നാലു മാസമായി കിടപ്പിലായിരുന്നു അമ്മച്ചിയെങ്കിലും ജപമാല ചെല്ലുന്നതിൽ മുടക്കം വരുത്തിയിട്ടില്ല.
ദൈവവേല ചെയ്തിരുന്ന തന്റെ മൂന്ന് മക്കൾക്കു വേണ്ടിയും അമ്മച്ചി പ്രത്യേകം കൊന്ത ചൊല്ലി പ്രാർഥിച്ചിരുന്നു. അതുപോലെ മറ്റു മക്കൾ ഓരോരുത്തർക്കു വേണ്ടിയും. കണ്ഡമാലിൽ ആക്രമണം ഉണ്ടായപ്പോഴും അക്രമികൾ എല്ലാം കത്തിച്ചു ചാന്പലാക്കിയപ്പോഴും അമ്മച്ചി ഫോണിൽ വിളിച്ചു കാര്യങ്ങൾ മനസിലാക്കുമായിരുന്നുവെന്നും അമ്മച്ചി നൽകിയ ധൈര്യമാണ് ഭയമില്ലാതെ ശൂശ്രൂഷ ചെയ്യുവാൻ തന്നെ പ്രാപ്തനാക്കിയതെന്നും ഫാ.സോണി പറഞ്ഞു.
മറിയാമ്മയുടെ മക്കളും മരുമക്കളും
മക്കൾ: മറിയാമ്മ, എ.കെ. മാത്യു (എക്സ് സർവീസ്), റോസമ്മ, ലൈസാമ്മ, സിസ്റ്റർ സൈന സിഎംസി (മദർ സുപ്പീരിയർ കർമലീത്താ മഠം, രാമപുരം), ജോസഫ് (റിട്ട. എസ്ഐ), പൗലോസ് (റിട്ട. എസ്ഐ), ബേബിച്ചൻ, അന്പിളി, സിസ്റ്റർ ജീന സിഎംസി (ഛത്തീസ്ഗഡ്), ടോമി (എക്സ് സർവീസ്), രാജു (റബർ മാർക്ക് കാപ്പുന്തല), ഫാ.സോണി അരുണാശേരിൽ എസ്ഡിബി (മുനിഗുഡ, ഒഡീഷ), സലിൻ (എക്സ് സർവീസ്), ഡെലിൻ, പരേതരായ തൊമ്മച്ചൻ, കുഞ്ഞന്നമ്മ, തെയ്യാമ്മ.
മരുമക്കൾ: പാപ്പച്ചൻ പുന്നിലത്തിൽ മുട്ടുചിറ, ഏലിയാമ്മ (റിട്ട. അധ്യാപിക), കുര്യാച്ചൻ പെരിയപ്പുറത്ത് തുരുത്തേൽ മുളക്കുളം, സേവ്യർ അറക്കത്താഴം ഉദയംപേരൂർ, ബീന, ഗ്രാൻസി (റിട്ട. അധ്യാപിക), റോസിലി, അപ്പച്ചൻ കിഴക്കേമഠത്തിപ്പറന്പിൽ വൈക്കം, കുഞ്ഞമ്മ (നഴ്സ്, രാജസ്ഥാൻ), റീന രാജു (കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് മുൻ മെംബർ), ഷൈനി (നഴ്സ്), താര, പരേതരായ കുഞ്ഞപ്പൻ പുളിവേലിൽ തലയോലപ്പറന്പ്, വക്കച്ചൻ ഇടശേരിൽ വൈക്കം.
ബിജു ഇത്തിത്തറ
ലണ്ടനിലെ മല്ലു ഷെഫ്
ലണ്ടൻ നഗരത്തിലെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് എത്തുന്ന ഇംഗ്ലീഷുകാർ മലയാളികളുടെ നാടൻ വിഭവങ്ങളായ കപ്പയും മീനും ച
ഈ മലയും കടന്ന്
യാത്ര പോകുന്ന പലരുടെയും കഥകൾ നമ്മൾ കേൾക്കാറുണ്ട്. എന്നാൽ, സാഹസിക യാത്രകൾ പ്രിയമാക്കിയവരുടെയോ? മഞ്ഞുമലകൾ താണ്ട
ദേവദേയം ഈ സൗഭാഗ്യം
പല്ലിശേരിക്കുന്നിലെ കാരുണ്യപ്രവാഹം, അറിയുന്നവർക്കൊക്കെ മഹാവിസ്മയമാണ്. സ്നേഹപരിചരണത്തിന്റെയും കരുതലിന്റെയും ആ
ആ മൂന്നു വർഷങ്ങൾ
പി. ഭാസ്കരൻ...
മലയാളം നെഞ്ചിലേറ്റിയ പ്രിയ കവി. ആ തൂലികയിൽനിന്ന് ഉതിർന്നുവീണ കവിതാ ശകലങ്ങൾ മൂളാത്തവരായി ആ
കുട്ടനാടിന്റെ ഡോക്ടറമ്മയും മകനും
പഞ്ചനക്ഷത്ര ആശുപത്രികളിലെ ഗ്ലാമർ ജോലിയും സൗകര്യങ്ങളും വൻ പ്രതിഫലവും വേണ്ടെന്നു വച്ചു സ്വന്തം കൈയിലെ പണം മുടക്കി ഒ
പക്ഷിമൃഗാദികൾക്ക് പുത്തൻ ഊര്
ഭാവി നമ്മൾ പോകുന്നയിടമല്ല, സൃഷ്ടിക്കുന്നതാണ്. അതിലേക്കുള്ള പാതകൾ കണ്ടെത്തുന്നതല്ല, നിർമിക്കുന്നതാണ്. ഈ പാതകൾ നിർ
കുഞ്ഞിരാമാനന്ദം
ഈ ആശുപത്രിയുടെ ഉടമ ഒരു കല്പണിക്കാരനാണ്. സ്വന്തം അധ്വാനത്തിൽ കല്ലുകളടുക്കി കെട്ടിപ്പൊക്കിയ ആശുപത്രി ആറു മാസങ്ങൾ
രാജ്ഭവനിലെ രഹസ്യങ്ങൾ
വലിയൊരു കപ്പലിന്റെ ഡെക്കില്‍ ഇരിക്കുന്നതു പോലെ ഒരു മുനമ്പിലിരുന്ന് അറബിക്കടലിന്റെ ഗോവൻ ഭംഗി ആസ്വദിക്കുക, ഇതൊരു സ്വ
മഹാപാപത്തിന് 25 വയസ്
ഗുജറാത്തിലും ഒറീസയിലെ കാണ്ഡമാലിലും മണിപ്പുരിലുമൊക്കെ ന്യൂനപക്ഷങ്ങൾ കൊല്ലാക്കൊല ചെയ്യപ്പെടുന്നതിനു മുന്‍പത്തെ കാര്‍
ഇന്ത്യയുടെ മാനേജ്മെന്റ് ഗുരു
ഇന്ത്യയിൽ ബിസിനസ് മാനേജ്മെന്റ് പഠനത്തിനു തുടക്കമിട്ടത് ജംഷഡ്പുർ എക്സ്എല്‍ആര്‍ഐയിലെ ഈശോ സഭാ വൈദികർ ആണെങ്കിൽ അ
കയാക്കിംഗ് പ്രീസ്റ്റ്
മുപ്പതു വയസു വരെ വെള്ളത്തിലിറങ്ങാൻ പേടിയായിരുന്ന ഒരു യുവാവ്. 32-ാം വയസിൽ നിർബന്ധത്താൽ നീന്തൽ പഠിക്കുന്നു. പിന്നെ പ
75 ലും വശീകരിക്കുന്നു വിഷകന്യക
ജീവിതവും മരണവും മുഖാമുഖം നിൽക്കുന്ന കുടിയേറ്റ ഭൂമിയിലെ രാപ്പകൽ യുദ്ധങ്ങൾ ആകാശവൃക്ഷത്തിലെ ഏറുമാടത്തിലിരുന്ന് ഒ
ഒന്നാം പുൽക്കൂട്
1223... വിശുദ്ധ ഫ്രാൻസിസ് അസീസി ലോകത്തിലെ ആദ്യത്തെ പുൽക്കൂട് ഒരുക്കിയ വർഷം. ആ മഹാസംഭവത്തിന് ഈ ക്രിസ്മസ് ദിനത്തിൽ
ജാർഖണ്ഡിന്റെ കറുത്ത മുത്ത്, ധോരി മാതാവ്!
നൂറടി താഴ്ചയുള്ള കൽക്കരി ഖനിയിൽനിന്ന് ഒരു രൂപം കിട്ടുന്നു. അതു കാളിദേവിയാണെന്നു ധരിച്ച് ഒരു മുറിയിൽ പ്രതിഷ്ഠിച്ചു
പശുക്കൂട്ടിലെ പവർഹൗസ്
വൈദ്യുതിച്ചാർജിനെച്ചൊല്ലി പലരും ആശങ്കയിലും ആശയക്കുഴപ്പത്തിലും കഴിയുന്പോൾ ദേ ഇവിടൊരാൾ തന്റെ പശുക്കൂട്ടിൽനിന്ന
ആ രാത്രിയുടെ കാവൽ മാലാഖ
സ്വന്തം ജീവൻ ബലികഴിച്ച് നൂറ്റന്പതോളം ഹോസ്റ്റൽവാസികളെ ജീവിതത്തിലേക്കു പിടിച്ചുകയറ്റിയ സിസ്റ്റർ ലയോള സിഎംസി എന്ന ധ
ഗോക്കളെ മേയ്ച്ചും....മനസുണ്ടെങ്കിൽ എല്ലാം മനോഹരമാകും
പഠനത്തിന് ഇടവേള കിട്ടിയാൽ മൊബൈൽ ഫോണിൽ തോണ്ടിയോ ടിവിക്കു മുന്നിൽ
ചടഞ്ഞിരുന്നോ സമയം നീക്കുന്നവരാണ് പല കൗമാരക്
മുരിങ്ങയിലകൊണ്ട് പുട്ട് ഉണ്ടാക്കിയ കഥ!
നാൽപ്പത്തിയേഴാം വയസിൽ സ്വകാര്യ ബാങ്കിലെ സീനിയർ മാനേജർ പദവി രാജിവച്ച് ഒരു വ്യവസായം തുടങ്ങിയപ്പോൾ പലരും എതിർത്തു
ചിപ്പിലിത്തോട്ടിലെ ലോകകപ്പ്
ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ ജ്വരത്തിൽ ലോകം ആറാടുന്പോൾ ഇവിടെയൊരാൾ ക്രിക്കറ്റിന്റെ മറ്റൊരു ആവേശക്കാഴ്ച തീർത്തു ക്രിക്ക
ചൂടൻ സിറ്റി വഴി കുവൈറ്റ്
ആത്മാവു സിറ്റിയിലൂടെ മോസ്കോയിലെത്താം. അവിടെനിന്നു കുവൈറ്റ് സിറ്റി വഴി അമേരിക്കൻകുന്നിൽ ലാൻഡ് ചെയ്യാം. ചൂടൻ സിറ്റിയി
ലണ്ടനിലെ മല്ലു ഷെഫ്
ലണ്ടൻ നഗരത്തിലെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് എത്തുന്ന ഇംഗ്ലീഷുകാർ മലയാളികളുടെ നാടൻ വിഭവങ്ങളായ കപ്പയും മീനും ച
ഈ മലയും കടന്ന്
യാത്ര പോകുന്ന പലരുടെയും കഥകൾ നമ്മൾ കേൾക്കാറുണ്ട്. എന്നാൽ, സാഹസിക യാത്രകൾ പ്രിയമാക്കിയവരുടെയോ? മഞ്ഞുമലകൾ താണ്ട
ദേവദേയം ഈ സൗഭാഗ്യം
പല്ലിശേരിക്കുന്നിലെ കാരുണ്യപ്രവാഹം, അറിയുന്നവർക്കൊക്കെ മഹാവിസ്മയമാണ്. സ്നേഹപരിചരണത്തിന്റെയും കരുതലിന്റെയും ആ
ആ മൂന്നു വർഷങ്ങൾ
പി. ഭാസ്കരൻ...
മലയാളം നെഞ്ചിലേറ്റിയ പ്രിയ കവി. ആ തൂലികയിൽനിന്ന് ഉതിർന്നുവീണ കവിതാ ശകലങ്ങൾ മൂളാത്തവരായി ആ
കുട്ടനാടിന്റെ ഡോക്ടറമ്മയും മകനും
പഞ്ചനക്ഷത്ര ആശുപത്രികളിലെ ഗ്ലാമർ ജോലിയും സൗകര്യങ്ങളും വൻ പ്രതിഫലവും വേണ്ടെന്നു വച്ചു സ്വന്തം കൈയിലെ പണം മുടക്കി ഒ
പക്ഷിമൃഗാദികൾക്ക് പുത്തൻ ഊര്
ഭാവി നമ്മൾ പോകുന്നയിടമല്ല, സൃഷ്ടിക്കുന്നതാണ്. അതിലേക്കുള്ള പാതകൾ കണ്ടെത്തുന്നതല്ല, നിർമിക്കുന്നതാണ്. ഈ പാതകൾ നിർ
കുഞ്ഞിരാമാനന്ദം
ഈ ആശുപത്രിയുടെ ഉടമ ഒരു കല്പണിക്കാരനാണ്. സ്വന്തം അധ്വാനത്തിൽ കല്ലുകളടുക്കി കെട്ടിപ്പൊക്കിയ ആശുപത്രി ആറു മാസങ്ങൾ
രാജ്ഭവനിലെ രഹസ്യങ്ങൾ
വലിയൊരു കപ്പലിന്റെ ഡെക്കില്‍ ഇരിക്കുന്നതു പോലെ ഒരു മുനമ്പിലിരുന്ന് അറബിക്കടലിന്റെ ഗോവൻ ഭംഗി ആസ്വദിക്കുക, ഇതൊരു സ്വ
മഹാപാപത്തിന് 25 വയസ്
ഗുജറാത്തിലും ഒറീസയിലെ കാണ്ഡമാലിലും മണിപ്പുരിലുമൊക്കെ ന്യൂനപക്ഷങ്ങൾ കൊല്ലാക്കൊല ചെയ്യപ്പെടുന്നതിനു മുന്‍പത്തെ കാര്‍
ഇന്ത്യയുടെ മാനേജ്മെന്റ് ഗുരു
ഇന്ത്യയിൽ ബിസിനസ് മാനേജ്മെന്റ് പഠനത്തിനു തുടക്കമിട്ടത് ജംഷഡ്പുർ എക്സ്എല്‍ആര്‍ഐയിലെ ഈശോ സഭാ വൈദികർ ആണെങ്കിൽ അ
കയാക്കിംഗ് പ്രീസ്റ്റ്
മുപ്പതു വയസു വരെ വെള്ളത്തിലിറങ്ങാൻ പേടിയായിരുന്ന ഒരു യുവാവ്. 32-ാം വയസിൽ നിർബന്ധത്താൽ നീന്തൽ പഠിക്കുന്നു. പിന്നെ പ
75 ലും വശീകരിക്കുന്നു വിഷകന്യക
ജീവിതവും മരണവും മുഖാമുഖം നിൽക്കുന്ന കുടിയേറ്റ ഭൂമിയിലെ രാപ്പകൽ യുദ്ധങ്ങൾ ആകാശവൃക്ഷത്തിലെ ഏറുമാടത്തിലിരുന്ന് ഒ
ഒന്നാം പുൽക്കൂട്
1223... വിശുദ്ധ ഫ്രാൻസിസ് അസീസി ലോകത്തിലെ ആദ്യത്തെ പുൽക്കൂട് ഒരുക്കിയ വർഷം. ആ മഹാസംഭവത്തിന് ഈ ക്രിസ്മസ് ദിനത്തിൽ
ജാർഖണ്ഡിന്റെ കറുത്ത മുത്ത്, ധോരി മാതാവ്!
നൂറടി താഴ്ചയുള്ള കൽക്കരി ഖനിയിൽനിന്ന് ഒരു രൂപം കിട്ടുന്നു. അതു കാളിദേവിയാണെന്നു ധരിച്ച് ഒരു മുറിയിൽ പ്രതിഷ്ഠിച്ചു
പശുക്കൂട്ടിലെ പവർഹൗസ്
വൈദ്യുതിച്ചാർജിനെച്ചൊല്ലി പലരും ആശങ്കയിലും ആശയക്കുഴപ്പത്തിലും കഴിയുന്പോൾ ദേ ഇവിടൊരാൾ തന്റെ പശുക്കൂട്ടിൽനിന്ന
ആ രാത്രിയുടെ കാവൽ മാലാഖ
സ്വന്തം ജീവൻ ബലികഴിച്ച് നൂറ്റന്പതോളം ഹോസ്റ്റൽവാസികളെ ജീവിതത്തിലേക്കു പിടിച്ചുകയറ്റിയ സിസ്റ്റർ ലയോള സിഎംസി എന്ന ധ
ഗോക്കളെ മേയ്ച്ചും....മനസുണ്ടെങ്കിൽ എല്ലാം മനോഹരമാകും
പഠനത്തിന് ഇടവേള കിട്ടിയാൽ മൊബൈൽ ഫോണിൽ തോണ്ടിയോ ടിവിക്കു മുന്നിൽ
ചടഞ്ഞിരുന്നോ സമയം നീക്കുന്നവരാണ് പല കൗമാരക്
മുരിങ്ങയിലകൊണ്ട് പുട്ട് ഉണ്ടാക്കിയ കഥ!
നാൽപ്പത്തിയേഴാം വയസിൽ സ്വകാര്യ ബാങ്കിലെ സീനിയർ മാനേജർ പദവി രാജിവച്ച് ഒരു വ്യവസായം തുടങ്ങിയപ്പോൾ പലരും എതിർത്തു
ചിപ്പിലിത്തോട്ടിലെ ലോകകപ്പ്
ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ ജ്വരത്തിൽ ലോകം ആറാടുന്പോൾ ഇവിടെയൊരാൾ ക്രിക്കറ്റിന്റെ മറ്റൊരു ആവേശക്കാഴ്ച തീർത്തു ക്രിക്ക
ചൂടൻ സിറ്റി വഴി കുവൈറ്റ്
ആത്മാവു സിറ്റിയിലൂടെ മോസ്കോയിലെത്താം. അവിടെനിന്നു കുവൈറ്റ് സിറ്റി വഴി അമേരിക്കൻകുന്നിൽ ലാൻഡ് ചെയ്യാം. ചൂടൻ സിറ്റിയി
കലിഗ്രഫിയില്‍ കൈവച്ചാല്‍
കൈയക്ഷരം മോശമാണെന്നു പരിഭവിക്കുന്നവരാണോ നിങ്ങൾ...! എങ്കിൽ കലിഗ്രഫിയിൽ ഒന്നു കൈവച്ചാലോ..? മലയാള സിനിമയുടെ പരസ്യ
യഹൂദന്റെ മസ്തിഷ്കം
ഹമാസ് ഭീകരർ ഇസ്രയേൽ ആക്രമിച്ചതിലൂടെ തുടക്കമിട്ട മറ്റൊരു യുദ്ധം ലോകത്തെ മുറിവേൽപിച്ചുകൊണ്ടിരിക്കുന്നു. യഹൂദരെപ്
സൺഡേ ദീപിക അവതരിപ്പിക്കുന്നു...ബാൻഡ് മേളം ചന്പക്കുളം സിസ്റ്റേഴ്സ്
“ഉടൻതന്നെ മൈതാനത്ത് നിങ്ങൾ ഏവരും ആകാംക്ഷയോടെ കാത്തിരുന്ന ആ അപൂർവ കലാവിരുന്ന് ആരംഭിക്കുന്നു. സുപ്രസിദ്ധ ബാൻഡ് സം
ഇത്തിരി പുളിക്കും
ഗ്രാമത്തിൽ എല്ലാവരുംകൂടി ചേർന്ന് വർഷം ഏകദേശം 35 ടണ്‍ കുടംപുളിയാണ് വിളവെടുക്കുന്നത്. അതായത്, പ്രതിവര്‍ഷം 65 ലക്ഷ
സിൻ ചാവോ വിയറ്റ്നാം വിളിക്കുന്നു!
പതിറ്റാണ്ടുകൾ നീണ്ട യുദ്ധത്തിൽ ബോംബുകൾ നക്കിത്തുടച്ച ഒരു നാട്. ചോരയും നിലവിളിയും പട്ടിണിയും ഭീതി പരത്തിയ മണ്ണ്. ഒര
ഘടികാരങ്ങൾ നിലച്ച സമയം
79 ദിവസം ഐസിയുവിൽ... അതിൽ 60 ദിവസവും വെന്റിലേറ്ററിൽ...45 ദിവസം തുടർച്ചയായ ഡയാലിസിസ്, അവയവങ്ങൾ 80 ശതമാനവും പ്ര
ഇത്ര മധുരിക്കുമോ!
മലയാളത്തിന്റെ മധുസ്മിതത്തിനു നവതിയുടെ നറുമധുരം. അധ്യാപകജോലി ഉപേക്ഷിച്ച് അഭിനയം പഠിക്കാൻ പോയ പി. മാധവന് നായ
മാറണം മനോഭാവം
സമൂഹമാധ്യമങ്ങളിൽനിന്നും ലോകത്ത് എവിടെയൊക്കെ അവസരങ്ങളുണ്ടെന്ന് മാതാപിതാക്കൾക്കും കുട്ടികൾക്കും പെട്ടെന്നു മനസ
ഹൃദയപൂർവം...
അസീസിയിലെ വിശുദ്ധ ഫ്രാൻസിസിന്റെ കരുതലും സ്നേഹവും തന്റെ സഭാശുശ്രൂഷയുടെ മുഖമുദ്രയാക്കിയ ശ്രേഷ്ഠപിതാവാണ് ഫ്രാൻ
പൊന്നോണത്തിന് അമ്മയുടെ മുഖം
എന്റെ ഓണം ഓർമകളെന്നും കരിന്പാലേത്ത് നാലുകെട്ടിലും നടുമുറ്റത്തുമൊക്കെ മായാതെയുണ്ട്. കഷ്ടപ്പാടുകളും ദുരിതങ്ങള
Latest News
"കരുണാകരന്റെ വീട്ടിൽവരുന്നത് ശത്രുക്കളാണെങ്കിലും മാന്യമായി പെരുമാറും; ആ പേരിൽ പത്തുവോട്ട് കിട്ടുമെന്ന് കരുതേണ്ട'
ബിഹാറിലെ സീറ്റ് തര്‍ക്കം; കേന്ദ്രമന്ത്രി പശുപതി പാരസ് രാജിവച്ചു
കേരളത്തെ സൊമാലിയയോട് ഉപമിച്ച ആളാണ് പ്രധാനമന്ത്രി, മോദി മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ്
പ്രധാനമന്ത്രി പാലക്കാട്ട്; സ്ഥാനാർഥികൾക്കൊപ്പം തുറന്ന വാഹനത്തിൽ റോഡ് ഷോ
എം.എം.മണി നടത്തിയത് നാടന്‍ പ്രയോഗമല്ല, തെറിയഭിഷേകം: ഡീന്‍ കുര്യാക്കോസ്
Latest News
"കരുണാകരന്റെ വീട്ടിൽവരുന്നത് ശത്രുക്കളാണെങ്കിലും മാന്യമായി പെരുമാറും; ആ പേരിൽ പത്തുവോട്ട് കിട്ടുമെന്ന് കരുതേണ്ട'
ബിഹാറിലെ സീറ്റ് തര്‍ക്കം; കേന്ദ്രമന്ത്രി പശുപതി പാരസ് രാജിവച്ചു
കേരളത്തെ സൊമാലിയയോട് ഉപമിച്ച ആളാണ് പ്രധാനമന്ത്രി, മോദി മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ്
പ്രധാനമന്ത്രി പാലക്കാട്ട്; സ്ഥാനാർഥികൾക്കൊപ്പം തുറന്ന വാഹനത്തിൽ റോഡ് ഷോ
എം.എം.മണി നടത്തിയത് നാടന്‍ പ്രയോഗമല്ല, തെറിയഭിഷേകം: ഡീന്‍ കുര്യാക്കോസ്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top