Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
വള്ളം കെട്ടുകാരുടെ പെരുമ
വള്ളം പണിയാനും അറ്റകുറ്റപ്പണി തീർക്കാനും പ്രാഗത്ഭ്യമുള്ള വള്ളപ്പണിക്കാർക്ക് വലിയ പെരുമയായിരുന്നു. ഇക്കൂട്ടരുടെ കരുത്തും തഴക്കവുമായിരുന്നു കുട്ടനാടിനെ ചലിപ്പിച്ചിരുന്നത്.
വള്ളങ്ങൾക്ക് എക്കാലവും പെരുമയുള്ള നാടാണ് കുട്ടനാട്. കായലും തോടും അതിരിടുന്ന ഓരോ വീടിനു മുന്നിലുണ്ടാകുമൊരു വള്ളം. വള്ളത്തിന്റെ ചാരുത ഓരോ വീടിന്റെയും പെരുമ വിളിച്ചറിക്കുന്നതാണ്. വെള്ളവും വിറകും മറ്റുമായി കുട്ടികൾ വരെ കൊതുന്പുവള്ളം തുഴഞ്ഞുവരുന്ന കാഴ്ച. വീടിനു പുറത്തേക്കുള്ള എല്ലാ യാത്രകൾക്കും വള്ളംകൂടിയേ തീരൂ. റോഡുകളും പാലങ്ങളുമൊക്കെ വന്നതോടെ തുഴച്ചിലിന്റെ ജീവിതത്തിനു കുറെയൊക്കെ മാറ്റങ്ങളായി.
വിതയും കൊയ്ത്തും മെതിയും പോലെ ഏറെപ്പേരുടെ തൊഴിലായിരുന്നു കഴിഞ്ഞ തലമുറയിൽ വള്ളംകെട്ട്. മരപ്പലക വള്ളങ്ങളാക്കി മാറ്റുകയെന്ന വള്ളംകെട്ട് വിദഗ്ധ ജോലിയായിരുന്നു.
ഒരാൾക്ക് ഒതുങ്ങിയിരുന്നു തുഴയാവുന്ന കൊതുന്പുവള്ളം മുതൽ നാളികേരവും കയറ്റുന്ന വലിയ കേവുവള്ളങ്ങൾവരെ പണിതിറക്കിയിരുന്ന വളളംകെട്ടുകാർ ഓരോ എല്ലാ കരകളിലമുണ്ടായിരുന്നു.
വള്ളം പണിയാനും അറ്റകുറ്റപ്പണി തീർക്കാനും പ്രാഗത്ഭ്യമുള്ള വള്ളപ്പണിക്കാർക്ക് വലിയ പെരുമയായിരുന്നു. ഇക്കൂട്ടരുടെ കരുത്തും തഴക്കവുമായിരുന്നു കുട്ടനാടിനെ ചലിപ്പിച്ചിരുന്നത്.
ഏതു തരം വള്ളത്തിനും തനതായൊരു അഴകുണ്ട്. ഒട്ടേറെ സാമഗ്രികൾ കൃത്യതയോടെ കെട്ടിമുറുക്കിയാണ് വള്ളം രൂപപ്പെടുക. ഉലവും വളവും ഉയരുമൊക്കെ വേഗത്തെ നിയന്ത്രിക്കുന്ന ഘടകങ്ങളാണ്. കളിവള്ളങ്ങളുടെ പലക ചേർക്കുന്നത് പിത്തളനിർമിതമായ കുറ്റിയും തറയും ഉപയോഗിച്ചാണെങ്കിൽ ഭാരം കയറ്റേണ്ട വള്ളങ്ങളും ചെറുവള്ളങ്ങളും കയറിനു കെട്ടിയാണ് പണിതിരുന്നത്. ഇവയെ പൊതുവായി കെട്ടുവള്ളങ്ങൾ എന്നാണ് വിളിച്ചിരുന്നത്.
വിനോദ സഞ്ചാര മേഖലയിൽ വ്യാപകമായ വഞ്ചിവീടുകൾ പോലും ആദ്യകാലങ്ങളിൽ കയർ കെട്ടിയാണ് നിർമ്മിച്ചിരുന്നത്.
ആഞ്ഞിലി, തേക്ക്, മാവ്, കന്പകം, പ്ലാവ് തടികൾ വള്ളങ്ങൾക്ക് ഉപയോഗിക്കുന്നു. ചെറുവള്ളങ്ങൾ പണിയാൻ രണ്ട് കെട്ടുകാരുടെ അധ്വാനം മതിയാകും. എന്നാൽ വലിയ വള്ളങ്ങൾ കെട്ടിക്കൂട്ടാൻ ഒരേസമയം ഇരു വശങ്ങളിലായി പലരുണ്ടാകും. പണിയിലെ വിദഗ്ധനായിരിക്കും അകം കെട്ടുകാരൻ. അകം കെട്ടുകാരനും പുറംകെട്ടുകാരനും ചേരുന്നതാണ് ഒരു ഈ നിർമിതിയിലെ ജോഡി.
അകം കെട്ടുന്ന ആശാനും പുറം കെട്ടുന്ന കൈയ്യാളും ചേർന്ന് കല്ലും കന്പും ഉളിയും കൊട്ടുവടിയുമൊക്കെ ഉപയോഗിച്ചാണ് ശാസ്ത്രീയമായ നിർമാണം. കെട്ടുകല്ല്, കെട്ടുകന്പി, കുടുതിക്കോൽ, കപ്പുതാങ്ങി, കൊട്ടുവടി തുടങ്ങി ഇക്കാലത്തിനു പരിചയമില്ലാത്ത സാമഗ്രികളാണ് വള്ളപ്പുരയിലുണ്ടാവുക.
നിർമാണരീതി
ഈർച്ചമില്ലുകളിൽ അളവനുസരിച്ച പലക കീറി പണിപ്പുരയിലെത്തിക്കും. വള്ളത്തിന്റെ ഓരോ ഭാഗത്തെ പലകയും വ്യത്യസ്ത പേരുകളിലാണ് അറിയപ്പെടുക. ഏരാവ്, കൊപ്പിരി, ഓട്, ഓട്ടടി, ഇടപ്പൂള്, തിരുവ തുടങ്ങി പല പേരുകൾ. ഇവ അതാതിടങ്ങളിൽ നിരത്തിക്കെട്ടി വില്ലും, വായ്ക്കോലും മണിക്കാലും പടികളും തലമരവും പിടിപ്പിച്ച് നീറ്റിലിറക്കും.
ചെറിയ വള്ളം പണിയാൻ ഒരാഴ്ച മതിയാകും. എന്നാൽ വലിയ വള്ളങ്ങൾ മാസങ്ങളുടെ അധ്വാത്തിലാണ് പൂർത്തിയാവുക. കായലോരങ്ങളിലെ പഴമക്കാരുടെ ഓർമയിൽ ഇപ്പോഴുമുണ്ട് വള്ളപ്പുരകളിൽ താളത്തിൽ മുഴങ്ങിയിരുന്ന കൊട്ടുവടിയുടേയും കെട്ടുകല്ലിന്റെയും ശബ്ദം. അതിരാവിലെ പണി തുടങ്ങി നേരം മയങ്ങും വരെ നീളുന്ന കഠിധ്വാനമായിരുന്നു വള്ളപ്പണി.
ഒന്നരയാൾ അഥവാ ഒൻപതടി ഉയരമുള്ള കേവ് വള്ളങ്ങൾ വരെ ഇത്തരത്തിൽ പലകകളിൽ കയർ കെട്ടിയാണ് പണിതിറക്കിയിരുന്നത്. കല്ലും മണ്ണും കാർഷികോപകരണങ്ങളും കാർഷിക വിഭവങ്ങളും കയറ്റിയിറക്കിയിറക്കാനാണ് കേവുവള്ളങ്ങൾ ഉപയോഗിച്ചിരുന്നത്. പണിക്കുറ്റമില്ലാത്ത വള്ളം കരുതലോടെ സൂക്ഷിച്ചാൽ നൂറാണ്ടായിരുന്നു ആയുസ്.
കെട്ടുവള്ളങ്ങൾ പല അളവുകളിലാണ് പണിതിരുന്നത്. യാത്രാ വള്ളങ്ങൾക്കു വേഗം കിട്ടാൻ കനംകുറഞ്ഞ പലക ഉപയോഗിക്കും. ഭാരവള്ളങ്ങൾ വലിയ പലകകളിൽ പണിയും. വള്ളങ്ങൾ കുട്ടനാട്ടിൽ പതിവ് അളവിലാണ് അറിയപ്പെടുക. കയറ്റാവുന്ന ഭാരത്തിന്റെ കണക്കാണ് പതിവ്. ഒരു പതിവ്, രണ്ട് പതിവ്, നാല് പതിവ്, പതിനാറ് പതിവ് എന്നിങ്ങനെ ഓരോ വള്ളവും വലിപ്പത്തിൽ വ്യത്യസ്തമായിരിക്കും. മോട്ടോർ വാഹനങ്ങൾക്കെന്നപോലെ വള്ളങ്ങൾക്കും ലൈസൻസ് വേണ്ടിയിരുന്ന കാലമുണ്ടായിരുന്നു.
നിർമാണരീതി
ഓലമേഞ്ഞ വള്ളപ്പുരയിൽ ഏരാവ് (വള്ളത്തിന്റെ നട്ടെല്ല്) പലകയാണ് ആദ്യം ക്രമപ്പെടുത്തുക. തുടർന്ന് കൊപ്പിരി പലക ചേർക്കും. പിന്നെ ഓട് പലക. വള്ളത്തിന്റെ വലുപ്പമനുസരിച്ച് പലകകളുടെ എണ്ണവും നീളവും കനവും വ്യത്യസ്തമായിരിക്കും. തലവശമാണ് ഏതു വള്ളത്തിന്റെ അഴക്. അതിനാൽ തലയിൽ പിത്തള കെട്ടും.
വള്ളത്തിന്റെ കോത് ഒതുക്കി ഗംഭീരമാക്കും. കൊപ്പിരിപ്പലകയും കോതും ഒതുക്കാൻ അതിൽ ചാണകം പുരട്ടി ചരലുനിരത്തി തൊണ്ടും ചിരട്ടയുമിട്ട് കത്തിച്ച് കാച്ചി വളച്ചെടുക്കും. കയറും തൊണ്ടുമാണ് വള്ളം കെട്ടുന്നതിന് പ്രധാനമായും ഉപയോഗിക്കുന്നത്. പിണിക്കയർ നാലു വള്ളികളായി പിരിച്ചുകെട്ടും.
തൊണ്ട് തല്ലി ചകിരിയാക്കി അതിനു മുകളിൽ കയറുപാകിയാണ് പലകകൾ തമ്മിൽ ചേർത്തുകെട്ടുന്നത്. പലകകളിൽ ദ്വാരമിട്ട് കയർ വലിച്ചുമുറുക്കും. ഇതിനുശേഷം പലകയിലെ ദ്വാരങ്ങൾ അടയ്ക്കും. വള്ളം കെട്ടി ഒന്നിലേറെ തവണ അകംപുറം മീൻ നെയ് പുരട്ടി ഉണക്കിയാണ് നീറ്റിലിറക്കുക. ആണ്ടിൽ ഒന്നോ രണ്ടോ തവണ മതിയാകും അറ്റകുറ്റപ്പണികൾ.
വള്ളം കെട്ടുകാരുടെ ജീവിതം എന്നും തിരക്കേറിയതായിരുന്നു. ഒരു വള്ളപ്പുരയിൽ നിന്ന് മറ്റൊരിടത്തേക്ക് അവധിയില്ലാത്ത യാത്ര. വള്ളങ്ങളുടെ ഉപയോഗം ഇക്കാലത്ത് കുറഞ്ഞിരിക്കുന്നു. തടിവള്ളങ്ങൾക്കു പകരം ഇരുന്പ്, ഫൈബർ വള്ളങ്ങൾ വ്യാപകമാവുകയും ചെയ്തു. പെരുമയേറിയ ചുണ്ടൻവള്ളങ്ങൾ പണിതിരുന്നത് ഇത്തരത്തിലുള്ള വള്ളംകെട്ടുകാരായിരുന്നില്ല, മറിച്ച് പേരെടുത്ത ആശാരിമാരായിരുന്നു.
ആന്റണി ആറിൽചിറ
ചന്പക്കുളം
അക്ഷരനിധിയുടെ കാവലാൾ
ഏറെപ്പേരും വാട്സ്ആപ്പിൽ ജീവിക്കുന്ന ഇക്കാലത്ത് അച്ചടിക്കപ്പെട്ട പത്രമാസികകളെ ജീവനുതുല്യം സ്നേഹിക്കുന്ന ഒരാൾ. ഒന്നര
ചായയുടെ രസതന്ത്രം
നമുക്കൊരു ചായ കുടിക്കാം. ഈ വാക്ക് ആതിഥ്യമര്യാദയുടെയും സ്നേഹബന്ധങ്ങളുടെയും സൂചകമാണ്. രാവിലെ ഉണർന്നാലുടൻ ആറ്റിപ്
പഴമയുടെ പ്രൗഢിയിൽ താഴത്തങ്ങാടി
അക്ഷരത്തറവാടായ കോട്ടയം പട്ടണമായി ഭാവം മാറുന്പോഴും താഴത്തങ്ങാടി ചുറ്റുവട്ടം പഴമയുടെ പ്രൗഢി കൈയൊഴിയുന്നില്ല. അംബര
കുട്ടികളുടെ സിപ്പി പള്ളിപ്പുറം
“കൈതപ്പൂക്കുലകൊണ്ടു ഞാനൊരു
നക്ഷത്രക്കളമുണ്ടാക്കും
ആരും കണ്ടാൽ കൊതിച്ചു പോകും
രസികൻ പൂക്കളമുണ്ടാക്കും!”
വളവര വള്ളം സൂപ്പർമാർക്കറ്റ്
ഇക്കാലത്തെ വാതിൽപ്പടി വ്യാപാരം രൂപമെടുക്കുന്നതിന് ഏറെക്കാലം മുൻപുതന്നെ വെള്ളത്താൽ ചുറ്റപ്പെട്ട കുട്ടനാട് പ്രദേശങ
പികെവിയുടെ സിനിമാലോകം
സിനിമാലോകത്ത് ഭാവുകത്വം സൃഷ്ടിച്ച ചിത്രമാണ് തോപ്പിൽ ഭാസിയുടെ സംവിധാനത്തിൽ 1973-ൽ പുറത്തിറങ്ങിയ ഏണിപ്പടികൾ. തകഴി
പ്രളയാനുഭവവുമായി ജൂഡ് ആന്തണി ജോസഫ്
ജനാലക്കപ്പുറത്ത് മഴത്തുള്ളികൾ മണ്ണിനെ മുത്തമിട്ട് തുടങ്ങുന്പോൾ മനസ് സന്തോഷിച്ചിരുന്ന കാലങ്ങളുണ്ടായിരുന്നു. കാർമേ
കനക ഇപ്പോഴും തിരശീലയ്ക്കു പിന്നിൽ
ഒരു കാലത്ത് തെന്നിന്ത്യൻ സിനിമയിലെ നിറസാന്നിധ്യമായിരുന്ന നടിയാണ് കനക. ഗോഡ്ഫാദറിലെ മാലുവിനെയും വിയറ്റ്നാം കോളനിയി
രഹസ്യം സൂക്ഷിക്കുന്ന രണ്ടു സ്ത്രീകള്‍ !
വളരെ വിചിത്രമായ ജീവിത രഹസ്യങ്ങള്‍ സൂക്ഷിക്കുന്ന രണ്ടു സ്ത്രീകളുടെ കഥ പറയുകയാണ് പ്രജേഷ്സെന്‍ രചനയും സംവിധാനവും നിര്
മൃദംഗപ്രപഞ്ചം!
കുട്ടിയും കോലും കളിയും മൃദംഗവും തമ്മിൽ എന്താണ് ബന്ധം? ഒന്നുമില്ല എന്ന് ഏതു കുട്ടിക്കും അറിയാം. പക്ഷേ മൃദംഗവിദ്വാന്മാരിൽ
പ്രണയത്തിനും വൈരത്തിനും സാക്ഷിയായ ബെൽവെദേരെ എസ്റ്റേറ്റ്
ഇന്ത്യയിലെ ആദ്യത്തെ ബ്രിട്ടീഷ് ഗവർണർ ജനറലായിരുന്നു വാറൻ ഹേസ്റ്റിംഗ്സ്. ഇന്ത്യയോടും ഇന്ത്യൻ സംസ്കാരത്തോടും ഏറെ പ്രതി
നെയ്മറാണ് ഹീറോ
െനയ്മറിന്റെ ഷോട്ട് ഓകെയാകാന്‍ സെറ്റ് ഒന്നാകെ ക്ഷമയോടെ കാത്തുനിന്ന ഷൂട്ടിംഗ് ദിനങ്ങള്‍. നെയ്മര്‍ മൂഡ് ഓഫ് ആകരുതേ എന്ന് വ
സരയു തിരക്കിലാണ്
മിനി സ്ക്രീനിൽനിന്ന് വെള്ളിവെളിച്ചത്തിലെത്തിയ സരയു മോഹന്റെ പുതിയ ചിത്രമാണ് ഉപ്പുമാവ്. ശ്യാം ശിവരാജൻ കഥയെഴുതി സ
പാടുക പൂങ്കുയിലേ...
നിർമലയിലെ സംഗീത സംവിധായകൻ ഇ.ഐ. വാര്യരായിരുന്നു. നല്ല സംഗീത ജ്ഞാനമുണ്ടായിരുന്നെങ്കിലും പ്രത്യേകതരം സ്വഭാവമായിരുന
രംഗനായകി എന്ന വീണാ നായിക!
ഒരു നാലുവയസുകാരി പുലർച്ചെ നാലുമണിക്ക് ഉണർന്നെണീറ്റ് സരളി, ജണ്ട വരിശകളും അലങ്കാരങ്ങളും നൂറുതവണവീതം വീണയിൽ വായി
നിള എന്ന സംസ്കൃതി
കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി ഭാരതപ്പുഴയാണെന്നു കരുതുന്നവരുണ്ട്. നിളയെന്ന അപരനാമം ഭാരതപ്പുഴയ്ക്കു ലഭിച്ചതുത
ഫാന്റസിയല്ല പാച്ചുവും അത്ഭുത വിളക്കും
നര്‍മത്തിലും മിസ്റ്ററിയിലും ആക്ഷനിലും പൊതിഞ്ഞ ഇമോഷണല്‍ കഥയാണ് പാച്ചുവും അത്ഭുതവിളക്കുമെന്ന് സംവിധായകന് അഖില്‍
പാട്ടായ പ്രണയലേഖനം
പതിനെട്ടുകാരനായ ഒരു യുവാവ് 1940ൽ ജയ്പുരിൽനിന്ന് ബോംബെയിലെത്തി. നന്നായി കവിതയെഴുതുന്നയാളാണ്. എന്നാൽ കിട്ടിയതോ
സംഗീത സാന്ദ്രമാണ് ഹിമുന
ഹിമുന വീട്ടിലെ അമ്മയും സംഗീത അധ്യാപികയുമായ പി. ബി മോഹനകുമാരി നാൽപതിനായിരം വിദ്യാർഥികളെ സംഗീതം പരിശീലിപ്പിച
മഴവില്ലിന്റെ സ്വരം!
പാട്ടുകൾ ലോകമെങ്ങും ചുറ്റി സഞ്ചരിക്കുന്നതുപോലെ ഗായകന്റെ സഞ്ചാരം. പ്രിയപ്പെട്ട പാട്ടുകാരാ, താങ്കൾ ഇവിടെ വേണമെന്ന
അക്ഷരനിധിയുടെ കാവലാൾ
ഏറെപ്പേരും വാട്സ്ആപ്പിൽ ജീവിക്കുന്ന ഇക്കാലത്ത് അച്ചടിക്കപ്പെട്ട പത്രമാസികകളെ ജീവനുതുല്യം സ്നേഹിക്കുന്ന ഒരാൾ. ഒന്നര
ചായയുടെ രസതന്ത്രം
നമുക്കൊരു ചായ കുടിക്കാം. ഈ വാക്ക് ആതിഥ്യമര്യാദയുടെയും സ്നേഹബന്ധങ്ങളുടെയും സൂചകമാണ്. രാവിലെ ഉണർന്നാലുടൻ ആറ്റിപ്
പഴമയുടെ പ്രൗഢിയിൽ താഴത്തങ്ങാടി
അക്ഷരത്തറവാടായ കോട്ടയം പട്ടണമായി ഭാവം മാറുന്പോഴും താഴത്തങ്ങാടി ചുറ്റുവട്ടം പഴമയുടെ പ്രൗഢി കൈയൊഴിയുന്നില്ല. അംബര
കുട്ടികളുടെ സിപ്പി പള്ളിപ്പുറം
“കൈതപ്പൂക്കുലകൊണ്ടു ഞാനൊരു
നക്ഷത്രക്കളമുണ്ടാക്കും
ആരും കണ്ടാൽ കൊതിച്ചു പോകും
രസികൻ പൂക്കളമുണ്ടാക്കും!”
വളവര വള്ളം സൂപ്പർമാർക്കറ്റ്
ഇക്കാലത്തെ വാതിൽപ്പടി വ്യാപാരം രൂപമെടുക്കുന്നതിന് ഏറെക്കാലം മുൻപുതന്നെ വെള്ളത്താൽ ചുറ്റപ്പെട്ട കുട്ടനാട് പ്രദേശങ
പികെവിയുടെ സിനിമാലോകം
സിനിമാലോകത്ത് ഭാവുകത്വം സൃഷ്ടിച്ച ചിത്രമാണ് തോപ്പിൽ ഭാസിയുടെ സംവിധാനത്തിൽ 1973-ൽ പുറത്തിറങ്ങിയ ഏണിപ്പടികൾ. തകഴി
പ്രളയാനുഭവവുമായി ജൂഡ് ആന്തണി ജോസഫ്
ജനാലക്കപ്പുറത്ത് മഴത്തുള്ളികൾ മണ്ണിനെ മുത്തമിട്ട് തുടങ്ങുന്പോൾ മനസ് സന്തോഷിച്ചിരുന്ന കാലങ്ങളുണ്ടായിരുന്നു. കാർമേ
കനക ഇപ്പോഴും തിരശീലയ്ക്കു പിന്നിൽ
ഒരു കാലത്ത് തെന്നിന്ത്യൻ സിനിമയിലെ നിറസാന്നിധ്യമായിരുന്ന നടിയാണ് കനക. ഗോഡ്ഫാദറിലെ മാലുവിനെയും വിയറ്റ്നാം കോളനിയി
രഹസ്യം സൂക്ഷിക്കുന്ന രണ്ടു സ്ത്രീകള്‍ !
വളരെ വിചിത്രമായ ജീവിത രഹസ്യങ്ങള്‍ സൂക്ഷിക്കുന്ന രണ്ടു സ്ത്രീകളുടെ കഥ പറയുകയാണ് പ്രജേഷ്സെന്‍ രചനയും സംവിധാനവും നിര്
മൃദംഗപ്രപഞ്ചം!
കുട്ടിയും കോലും കളിയും മൃദംഗവും തമ്മിൽ എന്താണ് ബന്ധം? ഒന്നുമില്ല എന്ന് ഏതു കുട്ടിക്കും അറിയാം. പക്ഷേ മൃദംഗവിദ്വാന്മാരിൽ
പ്രണയത്തിനും വൈരത്തിനും സാക്ഷിയായ ബെൽവെദേരെ എസ്റ്റേറ്റ്
ഇന്ത്യയിലെ ആദ്യത്തെ ബ്രിട്ടീഷ് ഗവർണർ ജനറലായിരുന്നു വാറൻ ഹേസ്റ്റിംഗ്സ്. ഇന്ത്യയോടും ഇന്ത്യൻ സംസ്കാരത്തോടും ഏറെ പ്രതി
നെയ്മറാണ് ഹീറോ
െനയ്മറിന്റെ ഷോട്ട് ഓകെയാകാന്‍ സെറ്റ് ഒന്നാകെ ക്ഷമയോടെ കാത്തുനിന്ന ഷൂട്ടിംഗ് ദിനങ്ങള്‍. നെയ്മര്‍ മൂഡ് ഓഫ് ആകരുതേ എന്ന് വ
സരയു തിരക്കിലാണ്
മിനി സ്ക്രീനിൽനിന്ന് വെള്ളിവെളിച്ചത്തിലെത്തിയ സരയു മോഹന്റെ പുതിയ ചിത്രമാണ് ഉപ്പുമാവ്. ശ്യാം ശിവരാജൻ കഥയെഴുതി സ
പാടുക പൂങ്കുയിലേ...
നിർമലയിലെ സംഗീത സംവിധായകൻ ഇ.ഐ. വാര്യരായിരുന്നു. നല്ല സംഗീത ജ്ഞാനമുണ്ടായിരുന്നെങ്കിലും പ്രത്യേകതരം സ്വഭാവമായിരുന
രംഗനായകി എന്ന വീണാ നായിക!
ഒരു നാലുവയസുകാരി പുലർച്ചെ നാലുമണിക്ക് ഉണർന്നെണീറ്റ് സരളി, ജണ്ട വരിശകളും അലങ്കാരങ്ങളും നൂറുതവണവീതം വീണയിൽ വായി
നിള എന്ന സംസ്കൃതി
കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി ഭാരതപ്പുഴയാണെന്നു കരുതുന്നവരുണ്ട്. നിളയെന്ന അപരനാമം ഭാരതപ്പുഴയ്ക്കു ലഭിച്ചതുത
ഫാന്റസിയല്ല പാച്ചുവും അത്ഭുത വിളക്കും
നര്‍മത്തിലും മിസ്റ്ററിയിലും ആക്ഷനിലും പൊതിഞ്ഞ ഇമോഷണല്‍ കഥയാണ് പാച്ചുവും അത്ഭുതവിളക്കുമെന്ന് സംവിധായകന് അഖില്‍
പാട്ടായ പ്രണയലേഖനം
പതിനെട്ടുകാരനായ ഒരു യുവാവ് 1940ൽ ജയ്പുരിൽനിന്ന് ബോംബെയിലെത്തി. നന്നായി കവിതയെഴുതുന്നയാളാണ്. എന്നാൽ കിട്ടിയതോ
സംഗീത സാന്ദ്രമാണ് ഹിമുന
ഹിമുന വീട്ടിലെ അമ്മയും സംഗീത അധ്യാപികയുമായ പി. ബി മോഹനകുമാരി നാൽപതിനായിരം വിദ്യാർഥികളെ സംഗീതം പരിശീലിപ്പിച
മഴവില്ലിന്റെ സ്വരം!
പാട്ടുകൾ ലോകമെങ്ങും ചുറ്റി സഞ്ചരിക്കുന്നതുപോലെ ഗായകന്റെ സഞ്ചാരം. പ്രിയപ്പെട്ട പാട്ടുകാരാ, താങ്കൾ ഇവിടെ വേണമെന്ന
ആദ്യ ട്രെയിൻ ഓട്ടത്തിന് 170 വയസ്
ചിലരെങ്കിലും അതിശയത്തോടെയും ഭയത്തോടെയും കണ്ടിരുന്ന വാഹനമായ തീവണ്ടി ഇന്ത്യയിൽ ഓടിക്കാനുള്ള ഉദ്യമത്തിനു പിന്നി
മഹാകവി കുമാരനാശാന്റെ ജന്മഗ്രാമം
മലയാളനാട്ടിലെ നവോത്ഥാന നായകൻ, മഹാകവി എന്നീ നിലകളിൽ പ്രശസ്തനായ കുമാരനാശാന്റെ ജന്മനാടാണ് കായിക്കര. കാവ്യലേ
ഇങ്ങനെയും ഒരു റോക്ക്സ്റ്റാർ ഉണ്ടായിരുന്നു...
പഠിക്കാൻ മിടുക്കിയായിരുന്നിട്ടും സാഹചര്യങ്ങൾ അതിന് അനുവദിക്കാതിരിക്കുക. കുടുംബം പോറ്റാൻ വീട്ടുജോലികൾ ചെയ്യുക.
വരവായി ഈസ്റ്റർ ലില്ലിപ്പൂക്കൾ
‘വയലിലെ ലില്ലികളെ നോക്കുവിൻ അവ നൂൽനൂൽക്കുകയോ വസ്ത്രം നെയ്യുകയോ ചെയ്യുന്നില്ല, എങ്കിലും ഞാൻ നിങ്ങളോട് പറയുന്നു സോ
സമാനതകളില്ലാത്ത നടനവിസ്മയം
നർമത്തിൽ പൊതിഞ്ഞ ജീവിതകഥ തുറന്നു പറയാൻ ഇന്നസെന്റ് മടികാട്ടിയില്ല. അങ്ങനെ ജീവിതാനുഭവങ്ങളുടെ തീച്ചൂളയിൽ സ്ഫുടം
കരുണാമയമായ പിയത്ത
ലോകജനതയുടെ മനസിൽ ഇത്രത്തോളം ആഴത്തിൽ പതിഞ്ഞ മറ്റൊരു ശിൽപമുണ്ടോയെന്ന് സംശയമാണ്. പതിനഞ്ചാം നൂറ്റാണ്ടിന്റെ അവ
ഷെഹനായി സമ്മാനിച്ച സ്വരരാഗഗംഗ...
ഇതുപോലൊരു മാർച്ചിന്റെ കടുത്ത ചൂടിലാണ് ലക്ഷക്കണക്കിനു ഹൃദയങ്ങളിലേക്ക് കുളിരും കനിവും കനവുകളുമൊഴുക്കാനുള്ള ഒ
യേശുപഥത്തിലെ കർമയോഗി
ഗ്രന്ഥകാരനും പ്രഭാഷകനുമായ സാധു ഇട്ടിയവിരയെ കഥാകൃത്തും കേരള സാഹിത്യ അക്കാദമി മുൻ സെക്രട്ടറിയുമായ പായിപ്ര രാധാകൃ
ശിവദയും മുല്ലപ്പൂവും
അമ്മയായശേഷം അവസരം കുറഞ്ഞോ എന്ന് ഞാൻ ചിന്തിച്ചിട്ടുണ്ട്. കുഞ്ഞ് ജനിച്ചതോടെ മെയിന്‍ സ്ട്രീമിലേക്ക് എത്താന്‍ കഴിയില്ലെ
നെബു യാത്രയിലാണ് പുഴയോരങ്ങളിലൂടെ
ഓരോ നദിക്കുമുണ്ട് തനതായൊരു പ്രതാപകഥ പറയാൻ. ചരിത്രത്തിന്റെയും സംസ്കാരത്തിന്റെയും അഭിവൃദ്ധിയുടെയും ഈറ്റില്ലമാ
Latest News
രാജ്യതലസ്ഥാനത്ത് ആളിക്കത്തി പ്രതിഷേധം; ഗുസ്തി താരങ്ങളെ വലിച്ചിഴച്ച് പോലീസ്
"ഇതെന്ത്?'; പുതിയ പാര്‍ലമെന്റ് മന്ദിരത്തെ ശവപ്പെട്ടിയോട് ഉപമിച്ച് ആര്‍ജെഡി
പാർലമെന്റ് ഉദ്ഘാടന ചടങ്ങിനെ ബാധിക്കുന്ന പ്രതിഷേധം അനുവദിക്കില്ല: ഡൽഹി കമ്മീഷണർ
കണ്ണൂര്‍ കോര്‍പറേഷന്റെ മാലിന്യ പ്ലാന്റിൽ വന്‍ തീപിടിത്തം
ഓടിക്കളിച്ച് അരിക്കൊമ്പൻ..! വനംവകുപ്പ് ദൗത്യം നീണ്ടേക്കും
Latest News
രാജ്യതലസ്ഥാനത്ത് ആളിക്കത്തി പ്രതിഷേധം; ഗുസ്തി താരങ്ങളെ വലിച്ചിഴച്ച് പോലീസ്
"ഇതെന്ത്?'; പുതിയ പാര്‍ലമെന്റ് മന്ദിരത്തെ ശവപ്പെട്ടിയോട് ഉപമിച്ച് ആര്‍ജെഡി
പാർലമെന്റ് ഉദ്ഘാടന ചടങ്ങിനെ ബാധിക്കുന്ന പ്രതിഷേധം അനുവദിക്കില്ല: ഡൽഹി കമ്മീഷണർ
കണ്ണൂര്‍ കോര്‍പറേഷന്റെ മാലിന്യ പ്ലാന്റിൽ വന്‍ തീപിടിത്തം
ഓടിക്കളിച്ച് അരിക്കൊമ്പൻ..! വനംവകുപ്പ് ദൗത്യം നീണ്ടേക്കും
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top