Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
കുടിയേറ്റ കാലത്തെ ക്രിസ്മസ്
മധ്യകേരളത്തിൽനിന്നുള്ള മലബാർ കുടിയേറ്റം സഹനങ്ങളുടെ അനുഭവമായിരുന്നു. അതിജീവന പാതയിൽ മണ്ണുതേടിയുള്ള യാത്ര. പ്രതികൂല കാലാസ്ഥയിൽ കാടുതെളിച്ചുള്ള കൃഷി ഒരു പോരാട്ടംതന്നെയായിരുന്നു.
കണ്ണൂർ ഇരിട്ടി കിളിയന്തറ കല്ലൂർ തോമസും ഭാര്യ മേരിയും നൂറ്റാണ്ടിന്റെ ക്രിസ്മസ് ഓർമച്ചെപ്പ് തുറക്കുകയാണ്. സഹനവഴികൾ താണ്ടി മലബാറിൽ മണ്ണു കണ്ടെത്തി നൂറാം വയസിന്റെ നിറവിലെത്തിയ തോമസും 98 കാരി ഭാര്യ മേരിയും ആദ്യകാല കുടിയേറ്റക്കാരനാണ്. സഹനജീവിതം പിന്നിട്ട ദുരിതപാതകൾ ഇവർ മറന്നിട്ടില്ല. കുന്നോളം ഉയരത്തിൽ വിയർപ്പൊഴുക്കി കഠിനാധ്വാനം ചെയ്ത അക്കാലത്ത് ദൈവാശ്രയത്വമായിരുന്നു പിൻബലം. മലന്പാന്പും മലന്പനിയും കാട്ടാനയുമുണ്ടായിരുന്ന കുടിയേറ്റമണ്ണിൽ അതിജീവനം അസാമാന്യ സാഹസമായിരുന്നു.
ആദ്യകാല ക്രിസ്മസുകളിൽ കുടിയേറ്റക്കാർക്ക് മൈലുകളും മണിക്കൂറുകളും നടക്കണം പള്ളിയിലെത്താൻ. കാട്ടാനയും കാട്ടുപോത്തും കാട്ടുപന്നിയും മുന്നിൽപ്പെട്ടേക്കാം. മഞ്ഞുപെയ്യുന്ന കൊടുംതണുപ്പിലാണ് ഇടവഴികളിലൂടെ രാത്രി നടത്തം.
പാതിരാകുർബാനയ്ക്കു പോകാൻ തലേന്നുതന്നെ ഒരുങ്ങിയിരിക്കും. ഓരോ കുന്നോരങ്ങളിലും കൂരകെട്ടി പാർക്കുന്ന കർഷകരായ അയൽക്കാർ അടയാളംവച്ച മരച്ചുവട്ടിലോ മണ്റോഡിലോ രാത്രി ഒരുമിക്കും. വീടുകളിൽ ഉറങ്ങിപ്പോയവരെ വിളിച്ചുണർത്തും. ചൂട്ടുകറ്റകളുടെ വെളിച്ചത്തിൽ സംഗമിക്കുന്ന അയൽക്കാർ പാട്ടുപാടിയും കൈകൾകൊട്ടിയുമാണ് പള്ളിയിലേക്കുള്ള നടത്തം. ക്ഷീണവും തണുപ്പും മറന്നുള്ള ആ നടപ്പ് മണിക്കൂറുകൾ നീളുന്നതായിരിക്കും.
കുടിയേറ്റകാലത്തെ പള്ളികൾ പലതും ഓലമേഞ്ഞ ഷെഡ്ഡുകളായിരുന്നു. കല്ലിലും മണ്ണിലും കെട്ടിപ്പൊക്കിയ ചെറിയ നിർമിതികൾ. ചാണകത്തിലോ കുഴമണ്ണിലോ മെഴുകിയ തറ. വൈദ്യുതിയെത്താത്ത കാലത്ത് വിളക്കു കത്തിച്ചും പെട്രോ മാക്സ് പ്രകാശിപ്പിച്ചുമൊക്കെയാണ് പള്ളിയിലെ കർമങ്ങൾ.
മധ്യകേരളത്തിൽനിന്നുള്ള മലബാർ കുടിയേറ്റം വലിയ അനുഭവമായിരുന്നു. അതിജീവന പാതയിൽ മണ്ണുതേടി ദിവസങ്ങളും മാസങ്ങളും നീളുന്ന സഹനയാത്ര. കാൽനടയായും കാളവണ്ടിയിലുമൊക്കെയായിരുന്നു ആ പ്രയാണം. പ്രതികൂല കാലാസ്ഥയിൽ കാടുതെളിച്ചുള്ള കൃഷി ഒരു പോരാട്ടംതന്നെയായിരുന്നു.
ആ അധ്വാനജീവിതത്തിലും ദൈവവിശ്വാസവും ആത്മീയ അനുഷ്ഠാനങ്ങളുമായിരുന്നു കരുത്ത്. കുടിയേറ്റ ക്രൈസ്തവർ ഒന്നുചേർന്ന് മലയോരങ്ങളിൽ കഠിനാധ്വാനം ചെയ്താണ് പള്ളികൾ പണിതത്. ദേവാലയം പകർന്ന വിശ്വാസത്തിന്റെ ബലത്തിലാണ് കുടിയേറ്റക്കാർ ജീവിതം കരുപ്പിടിപ്പിച്ചത്.
വിശ്വാസത്തിന് ഉണർവ് പകരുന്നതായിരുന്നു ആത്മീയ ആഘോഷങ്ങൾ. പ്രത്യേകിച്ചും ക്രിസ്മസ് വലിയ സന്തോഷത്തിന്റെ ആഘോഷമായിരുന്നു. മുളയിലും കല്ലിലും പലകയിലും പണിത് ചാണകം മെഴുകി ചെറിയ വീടുകൾ. അവയേറെയും ഓലയോ പുല്ലോ മേഞ്ഞതായിരുന്നു. മണ്ണെണ്ണ വിളക്കിലായിരുന്നു രാത്രി ജീവിതം.
പാതിരാകുർബാനയ്ക്കു പോയി തിരികെ വരുന്പോൾ പുലർച്ചെ വീട്ടിൽ എല്ലാവരും ചേർന്നാണ് ഭക്ഷണം തയാറാക്കുന്നത്. അപ്പം, വട്ടയപ്പം, കള്ളപ്പം, പഴം തുടങ്ങിയ വിഭവങ്ങൾ എല്ലാ വീടുകളിലുമുണ്ടാകും. നാലും അഞ്ചും അയൽക്കാർ ഒരുമിച്ചുചേർന്ന് മൂരിയെയോ കാളയെയോ കശാപ്പ് ചെയ്ത് ഇറച്ചി പങ്കുവയ്ക്കും. ഒരാഴ്ച നീളുന്നതായിരുന്നു അക്കാലത്തെ ക്രിസ്മസ് ആഘോഷങ്ങൾ.
കോട്ടയം കൊടുങ്ങൂരിൽനിന്നാണ് തോമസും ഭാര്യ മേരിയും മുക്കാൽ നൂറ്റാണ്ടു മുൻപ് കിളിയന്തറയിലെത്തുന്നത്. ഓരോ ദിവസവും അക്കാലത്ത് മലബാറിലെ മലയോരങ്ങളിലേക്ക് മധ്യതിരുവിതാംകൂറിൽനിന്നും കർഷകർ മണ്ണുതേടി വന്നുകൊണ്ടിരുന്നു. പരിമിതികളുടെ നടുവിലായിരുന്നു എല്ലാവരുടെയും ജീവിതം.രുചികരമായ ഭക്ഷണം കഴിക്കാനും നല്ല വസ്ത്രം ധരിക്കാനുമുള്ള അവസരമായിരുന്നു കുടിയേറ്റകാലത്തെ ക്രിസ്മസെന്ന് മേരി ഓർമിക്കുന്നു.
റവ.ഡോ. സ്കറിയ കല്ലൂരും സിസ്റ്റർ സിസിലിയും ഉൾപ്പെടെ ഒൻപത് മക്കളുള്ള തോമസ് ഇളയ മകൻ പോളിനൊപ്പമാണ് താമസം. എഴുപത്തിയേഴാം വിവാഹവാർഷികം കഴിഞ്ഞ ജൂലൈയിൽ മക്കളും മരുമക്കളും കൊച്ചുമക്കളുമായി ആഘോഷിച്ച തോമസും മേരിയും ഇക്കൊല്ലത്തെ ക്രിസ്മസ് അവിസ്മരണീയമാക്കാനുള്ള ഒരുക്കത്തിലാണ്. തോമസിന്റെ നൂറാം പിറന്നാൾ ആഘോഷം കൂടിയാണിന്ന്.
സി.ആർ. സന്തോഷ്
ഷെഹനായി സമ്മാനിച്ച സ്വരരാഗഗംഗ...
ഇതുപോലൊരു മാർച്ചിന്റെ കടുത്ത ചൂടിലാണ് ലക്ഷക്കണക്കിനു ഹൃദയങ്ങളിലേക്ക് കുളിരും കനിവും കനവുകളുമൊഴുക്കാനുള്ള ഒ
യേശുപഥത്തിലെ കർമയോഗി
ഗ്രന്ഥകാരനും പ്രഭാഷകനുമായ സാധു ഇട്ടിയവിരയെ കഥാകൃത്തും കേരള സാഹിത്യ അക്കാദമി മുൻ സെക്രട്ടറിയുമായ പായിപ്ര രാധാകൃ
വള്ളം കെട്ടുകാരുടെ പെരുമ
വള്ളം പണിയാനും അറ്റകുറ്റപ്പണി തീർക്കാനും പ്രാഗത്ഭ്യമുള്ള വള്ളപ്പണിക്കാർക്ക് വലിയ പെരുമയായിരുന്നു. ഇക്കൂട്ടരുടെ കര
ശിവദയും മുല്ലപ്പൂവും
അമ്മയായശേഷം അവസരം കുറഞ്ഞോ എന്ന് ഞാൻ ചിന്തിച്ചിട്ടുണ്ട്. കുഞ്ഞ് ജനിച്ചതോടെ മെയിന്‍ സ്ട്രീമിലേക്ക് എത്താന്‍ കഴിയില്ലെ
നെബു യാത്രയിലാണ് പുഴയോരങ്ങളിലൂടെ
ഓരോ നദിക്കുമുണ്ട് തനതായൊരു പ്രതാപകഥ പറയാൻ. ചരിത്രത്തിന്റെയും സംസ്കാരത്തിന്റെയും അഭിവൃദ്ധിയുടെയും ഈറ്റില്ലമാ
എൻ ഗേദി
ഉത്തമഗീതത്തിൽ എൻ ഗേദിയിലെ മുന്തിരിത്തോപ്പുകളും (1,14) പ്രഭാഷകനിൽ അവിടത്തെ ഈന്തപ്പനകളും പരാമർശിച്ചിട്ടുണ്ട്. എ
എൻജിനീയറുടെ വീണ
1940 മാർച്ച് 16നു ഹരിപ്പാട് ജനിച്ച ശ്രീകുമാരൻ തന്പി 83-ാം വയസിലേക്കു കടക്കുകയാണ്. സിനിമയിൽ ഗാനങ്ങളെഴുതുന്പോൾ അത
ഗിറ്റാർ നിലാവ്...
ഇളയനിലാ പൊഴിഗിറതേ എന്ന പാട്ട് എക്കാലവും ഒരു ഗിറ്റാർ സോളോയെ ഓർമിപ്പിക്കും. പയണങ്ങൾ മുടിവതില്ലൈ എന്ന ചിത്രത്തില
മലേഷ്യൻ വിമാന തിരോധാനം ഇന്നും ഇരുൾമറയിൽ
വിമാനം ബീജിംഗിൽ ലാൻഡിംഗ് സമയമായിട്ടും പറന്നെത്തിയില്ല. യാത്രക്കാരെ സ്വീകരിക്കാൻ കാത്തുനിന്നവർക്ക് വിമാനക്കന്പ
കാലിക സിനിമയൊരുക്കി ദന്പതികൾ
മാധ്യമരംഗത്തു നിന്നാണ് ഞാൻ സിനിമയിലേക്കു വരുന്നത്. ചെറുപ്പം മുതൽ മനസു നിറയെ സിനിമയായിരുന്നു. തിരക്കഥയുമായി നി
ലവ്ഫുളി യുവേഴ്സ് വെങ്കി!
ഇരുപതാം വയസില്‍ ജൂണിയര്‍ ആര്‍ട്ടിസ്റ്റായി സിനിമയ്ക്കു പിന്നാലെ കൂടിയ വെങ്കിടേഷിന് ഡയലോഗുള്ള വേഷം കിട്ടിയതു വെളിപാടി
സിംഹവനത്തിനുള്ളിലെ പ്രസന്നമായ തപസ്
കൊടുംവനത്തിനുള്ളിലെ സന്യാസാശ്രമത്തിനു ചുറ്റും കാവൽക്കാരെപ്പോലെ സിംഹങ്ങളും കരടികളും. സിംഹങ്ങളുടെ മുരൾച്ചയും കരടി
നാടകം ഒരു തിരിഞ്ഞുനോട്ടം
വിദ്യാർഥിയായിരിക്കുന്പോൾത്തന്നെ എനിക്കു നാടകം കാണാനുള്ള താത്പര്യമുണ്ടായിരുന്നു. വീട്ടുകാർ അറിഞ്ഞും അറിയാതെയും അക്ക
ഇങ്ങനെയും ഒരു സിനിമാക്കാലം
മലയാളത്തിലെ ആദ്യ ശബ്ദസിനിമയായ ബാലനിലെ നായിക എം.കെ. കമലത്തിന്റെ ജന്മശതാബ്ദി വർഷമാണിത്. 1923-ൽ കോട്ടയം കുമരക
കുലപതികളുടെ ശവകുടീരങ്ങൾ
ക്രിസ്ത്യൻ പള്ളിയായും മുസ്ലിം മോസ്കായും യഹൂദ സിനഗോഗായും പലപ്പോഴും രൂപമാറ്റം വന്നിട്ടുള്ള ഈ കെട്ടിടം ഈ മൂന്നു മതസ്ഥ
ആരാധനക്രമ പണ്ഡിതന് ആദരം
ശ്രേഷ്ഠമായ പൗരോഹിത്യത്തിൽ 54 വർഷം പിന്നിടുന്ന വേളയിലും റവ.ഡോ. തോമസ് മണ്ണൂരാംപറന്പിൽ ആഴമേറിയ പഠനത്തിലും ഗവേഷ
സിനിമ കാണാൻ കൊതിച്ച്
തൃശൂർ ജില്ലയിലെ പുതുക്കാടാണ് ഞാൻ നാലാം ക്ലാസ് വരെ പഠിച്ചത്. അന്നവിടെയായിരുന്നു എന്റെ പിതാവിനു ജോലി. 1941ൽ അദ്ദേഹം തൃ
ബിയോണ്‍സ്, ബിയോണ്ട് എക്സലൻസ്
ബിയോണ്‍സ്- സംഗീതപ്രേമികൾക്കു സുപരിചിതമായ പേര്. ഏറ്റവും കൂടുതൽ ഗ്രാമി പുരസ്കാരം നേടിയ വ്യക്തി. റിനൈസൻസ് എന്ന ആൽബത
ഓർമകൾക്ക് സുഗന്ധം...
ഫെബ്രുവരി 13നു ഒഎൻവി കുറുപ്പിന്റെ ഏഴാം ചരമവാർഷികദിനം
ഒഎൻവി-സലിൽ ചൗധരി കൂട്ടുകെട്ടിൽ പിറന്നതാണ്
തലയിലേറ്റ ആ അടി!
വിജയത്തിലേക്കു കുറുക്കുവഴികൾ ഇല്ലെന്നും, ഒരിക്കലും പ്രതീക്ഷകൾ കൈവിടരുതെന്നും ഒന്നുകൂടി ഓർമിപ്പിക്കുകയാണ് ഗായക
ഷെഹനായി സമ്മാനിച്ച സ്വരരാഗഗംഗ...
ഇതുപോലൊരു മാർച്ചിന്റെ കടുത്ത ചൂടിലാണ് ലക്ഷക്കണക്കിനു ഹൃദയങ്ങളിലേക്ക് കുളിരും കനിവും കനവുകളുമൊഴുക്കാനുള്ള ഒ
യേശുപഥത്തിലെ കർമയോഗി
ഗ്രന്ഥകാരനും പ്രഭാഷകനുമായ സാധു ഇട്ടിയവിരയെ കഥാകൃത്തും കേരള സാഹിത്യ അക്കാദമി മുൻ സെക്രട്ടറിയുമായ പായിപ്ര രാധാകൃ
വള്ളം കെട്ടുകാരുടെ പെരുമ
വള്ളം പണിയാനും അറ്റകുറ്റപ്പണി തീർക്കാനും പ്രാഗത്ഭ്യമുള്ള വള്ളപ്പണിക്കാർക്ക് വലിയ പെരുമയായിരുന്നു. ഇക്കൂട്ടരുടെ കര
ശിവദയും മുല്ലപ്പൂവും
അമ്മയായശേഷം അവസരം കുറഞ്ഞോ എന്ന് ഞാൻ ചിന്തിച്ചിട്ടുണ്ട്. കുഞ്ഞ് ജനിച്ചതോടെ മെയിന്‍ സ്ട്രീമിലേക്ക് എത്താന്‍ കഴിയില്ലെ
നെബു യാത്രയിലാണ് പുഴയോരങ്ങളിലൂടെ
ഓരോ നദിക്കുമുണ്ട് തനതായൊരു പ്രതാപകഥ പറയാൻ. ചരിത്രത്തിന്റെയും സംസ്കാരത്തിന്റെയും അഭിവൃദ്ധിയുടെയും ഈറ്റില്ലമാ
എൻ ഗേദി
ഉത്തമഗീതത്തിൽ എൻ ഗേദിയിലെ മുന്തിരിത്തോപ്പുകളും (1,14) പ്രഭാഷകനിൽ അവിടത്തെ ഈന്തപ്പനകളും പരാമർശിച്ചിട്ടുണ്ട്. എ
എൻജിനീയറുടെ വീണ
1940 മാർച്ച് 16നു ഹരിപ്പാട് ജനിച്ച ശ്രീകുമാരൻ തന്പി 83-ാം വയസിലേക്കു കടക്കുകയാണ്. സിനിമയിൽ ഗാനങ്ങളെഴുതുന്പോൾ അത
ഗിറ്റാർ നിലാവ്...
ഇളയനിലാ പൊഴിഗിറതേ എന്ന പാട്ട് എക്കാലവും ഒരു ഗിറ്റാർ സോളോയെ ഓർമിപ്പിക്കും. പയണങ്ങൾ മുടിവതില്ലൈ എന്ന ചിത്രത്തില
മലേഷ്യൻ വിമാന തിരോധാനം ഇന്നും ഇരുൾമറയിൽ
വിമാനം ബീജിംഗിൽ ലാൻഡിംഗ് സമയമായിട്ടും പറന്നെത്തിയില്ല. യാത്രക്കാരെ സ്വീകരിക്കാൻ കാത്തുനിന്നവർക്ക് വിമാനക്കന്പ
കാലിക സിനിമയൊരുക്കി ദന്പതികൾ
മാധ്യമരംഗത്തു നിന്നാണ് ഞാൻ സിനിമയിലേക്കു വരുന്നത്. ചെറുപ്പം മുതൽ മനസു നിറയെ സിനിമയായിരുന്നു. തിരക്കഥയുമായി നി
ലവ്ഫുളി യുവേഴ്സ് വെങ്കി!
ഇരുപതാം വയസില്‍ ജൂണിയര്‍ ആര്‍ട്ടിസ്റ്റായി സിനിമയ്ക്കു പിന്നാലെ കൂടിയ വെങ്കിടേഷിന് ഡയലോഗുള്ള വേഷം കിട്ടിയതു വെളിപാടി
സിംഹവനത്തിനുള്ളിലെ പ്രസന്നമായ തപസ്
കൊടുംവനത്തിനുള്ളിലെ സന്യാസാശ്രമത്തിനു ചുറ്റും കാവൽക്കാരെപ്പോലെ സിംഹങ്ങളും കരടികളും. സിംഹങ്ങളുടെ മുരൾച്ചയും കരടി
നാടകം ഒരു തിരിഞ്ഞുനോട്ടം
വിദ്യാർഥിയായിരിക്കുന്പോൾത്തന്നെ എനിക്കു നാടകം കാണാനുള്ള താത്പര്യമുണ്ടായിരുന്നു. വീട്ടുകാർ അറിഞ്ഞും അറിയാതെയും അക്ക
ഇങ്ങനെയും ഒരു സിനിമാക്കാലം
മലയാളത്തിലെ ആദ്യ ശബ്ദസിനിമയായ ബാലനിലെ നായിക എം.കെ. കമലത്തിന്റെ ജന്മശതാബ്ദി വർഷമാണിത്. 1923-ൽ കോട്ടയം കുമരക
കുലപതികളുടെ ശവകുടീരങ്ങൾ
ക്രിസ്ത്യൻ പള്ളിയായും മുസ്ലിം മോസ്കായും യഹൂദ സിനഗോഗായും പലപ്പോഴും രൂപമാറ്റം വന്നിട്ടുള്ള ഈ കെട്ടിടം ഈ മൂന്നു മതസ്ഥ
ആരാധനക്രമ പണ്ഡിതന് ആദരം
ശ്രേഷ്ഠമായ പൗരോഹിത്യത്തിൽ 54 വർഷം പിന്നിടുന്ന വേളയിലും റവ.ഡോ. തോമസ് മണ്ണൂരാംപറന്പിൽ ആഴമേറിയ പഠനത്തിലും ഗവേഷ
സിനിമ കാണാൻ കൊതിച്ച്
തൃശൂർ ജില്ലയിലെ പുതുക്കാടാണ് ഞാൻ നാലാം ക്ലാസ് വരെ പഠിച്ചത്. അന്നവിടെയായിരുന്നു എന്റെ പിതാവിനു ജോലി. 1941ൽ അദ്ദേഹം തൃ
ബിയോണ്‍സ്, ബിയോണ്ട് എക്സലൻസ്
ബിയോണ്‍സ്- സംഗീതപ്രേമികൾക്കു സുപരിചിതമായ പേര്. ഏറ്റവും കൂടുതൽ ഗ്രാമി പുരസ്കാരം നേടിയ വ്യക്തി. റിനൈസൻസ് എന്ന ആൽബത
ഓർമകൾക്ക് സുഗന്ധം...
ഫെബ്രുവരി 13നു ഒഎൻവി കുറുപ്പിന്റെ ഏഴാം ചരമവാർഷികദിനം
ഒഎൻവി-സലിൽ ചൗധരി കൂട്ടുകെട്ടിൽ പിറന്നതാണ്
തലയിലേറ്റ ആ അടി!
വിജയത്തിലേക്കു കുറുക്കുവഴികൾ ഇല്ലെന്നും, ഒരിക്കലും പ്രതീക്ഷകൾ കൈവിടരുതെന്നും ഒന്നുകൂടി ഓർമിപ്പിക്കുകയാണ് ഗായക
ഭാഷകളുടെ മഴവിൽ ചന്തം
ഭാഷാവൈവിധ്യത്തിൽ മാത്രമല്ല മലയാളസിനിമയുടെ ഇഷ്ട ലൊക്കേഷനുകളിലൊന്നുമാണ് കാസർഗോഡ്. ബിഗ് സ്ക്രീനിൽ അധികമൊന്
ഷിമിലിയാകാന് വെയില്‍കൊണ്ട് കറുത്തു - ഐശ്വര്യ അനില്‍കുമാര്‍
എറണാകുളം തോപ്പുംപടിയിലെ ന്യൂസ് പേപ്പര്‍ ഏജന്റ് അനില്‍കുമാറിന്റെ മകള്‍ ഐശ്വര്യ സിനിമാസ്വപ്നങ്ങള്‍ക്കു പിന്നാലെ കൂ
വാണരുളുന്ന വാണി ജയറാം
ചില നാദങ്ങൾ ഈശ്വരൻ സ്വന്തം കൈകൊണ്ടുതന്നെ തീർക്കുന്നതാണ്. കാലത്തിന്റെ പ്രഹരങ്ങൾക്ക് ആ സ്വരമാധുര്യത്തെ തകർക്കാവി
മലബാറിനെ തൊട്ടറിഞ്ഞ വില്യം ലോഗൻ
ചരിത്രരചനകൾ പലപ്പോഴും വിവാദങ്ങൾക്ക് വിഷയമാകാറുണ്ട്. എന്നാൽ തർക്കങ്ങൾക്കിടം കൊടുക്കാതെ ഒരു ചരിത്രപഠനം നാടിന
കോൽക്കത്തയുടെ ഗാന്ധിജി
കോൽക്കത്ത നഗരത്തിന്റെ ആത്മാവുതന്നെ മഹാത്മാ ഗാന്ധിയുടെ സ്മരണകളുമായി കൊരുത്തു കിടക്കുന്നതാണ്. ബ്രീട്ടീഷ് അധീനതയ
രണ്ടാം ക്രൂശിക്കൽ
ദക്ഷിണാഫ്രിക്കയിലെ ജീവിതകാലം മുതൽ അദ്ദേഹത്തിന്റെ എല്ലാ ദിവസങ്ങളും ആരംഭിച്ചിരുന്ന രീതിയിൽത്തന്നെയാണ് മോഹൻദാസ് ക
ഹൃദയപൂർവം ഗാന്ധിമാർഗം
പോർബന്ദർ, രാജ്കോട്ട്, അഹമ്മദാബാദിലെ സബർമതി, ഡർബൻ, ജോഹന്നാസ്ബർഗ്, നാഗ്പൂരിനടുത്ത് വാർധ, ഡൽഹി ... മഹാത്മാഗാന്ധി
ബേല ബോസ്: ബംഗാളിന്റെ ഝാൻസി റാണി
ബംഗാൾ വിഭജനത്തിനു പിന്നാലെ കലാപം പൊട്ടിപ്പുറപ്പെട്ടപ്പോൾ ബേല സാധാരണ അഭയാർഥികളുടെ സഹായത്തിനായി 1947ൽ ഝാൻസി റാണ
ഒരു പനിനീർപ്പൂവിന്റെ ഓർമ്മയ്ക്ക്
സിനിമാപ്രവർത്തകരും ആരാധകരും ബന്ധുക്കളും നാട്ടുകാരും സംഘടനകളും പ്രേംനസീറിനെക്കുറിച്ച് ഇക്കാലത്തും പുതിയ പുതിയ ഓ
ഗിറ്റാറിസ്റ്റുകളുടെ ഗിറ്റാറിസ്റ്റ്!
ആറു സ്ട്രിംഗുകൾകൊണ്ട് സംഗീതലോകം ഭരിച്ച ഗിറ്റാറിസ്റ്റുകൾ പലരുണ്ടാകാം. അവരിൽ ഇതിഹാസതുല്യനായിരുന്നു ഇംഗ്ലീഷ് ഗിറ
Latest News
ഇൻഡോറിലെ ക്ഷേത്രത്തിലുണ്ടായ അപകടം; മരണസംഖ്യ 35 ആയി
സിങ്കുകണ്ടത്ത് വീണ്ടും കാട്ടാനയുടെ ആക്രമണം; രണ്ടുപേർക്ക് പരിക്ക്
സാഹിത്യകാരി സാറാ തോമസ് അന്തരിച്ചു
സൂര്യഗായത്രി കൊലക്കേസ്; ശിക്ഷ ഇന്ന്
അവിഹിതബന്ധം വെളിപ്പെടുത്താതിരിക്കാൻ പണം: ട്രംപിന് തിരിച്ചടി; അറസ്റ്റ് ഉടൻ!
Latest News
ഇൻഡോറിലെ ക്ഷേത്രത്തിലുണ്ടായ അപകടം; മരണസംഖ്യ 35 ആയി
സിങ്കുകണ്ടത്ത് വീണ്ടും കാട്ടാനയുടെ ആക്രമണം; രണ്ടുപേർക്ക് പരിക്ക്
സാഹിത്യകാരി സാറാ തോമസ് അന്തരിച്ചു
സൂര്യഗായത്രി കൊലക്കേസ്; ശിക്ഷ ഇന്ന്
അവിഹിതബന്ധം വെളിപ്പെടുത്താതിരിക്കാൻ പണം: ട്രംപിന് തിരിച്ചടി; അറസ്റ്റ് ഉടൻ!
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top