Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
നമ്മുടെ കഥാന്ത്യം അറിയുവാൻ
ആറു മക്കളുള്ള ഒരു സ്ത്രീ. ഭർത്താവിനു നല്ല വരുമാനമുള്ള ജോലി. മക്കളെല്ലാം പഠിച്ചു മിടുക്കരായി നല്ല നിലയിൽ. അവരെല്ലാവരും സന്തോഷകരമായ കുടുംബജീവിതം നയിക്കുന്നു. ഈ പശ്ചാത്തലത്തിലാണ് ആ സ്ത്രീയെ ഒരു പൊതുസമ്മേളനവേദിയിൽ പ്രസംഗത്തിനു ക്ഷണിച്ചത്. പക്ഷേ, സമ്മേളനത്തിനു പോയത് ആ സ്ത്രീ മാത്രമായിരുന്നില്ല. അവർ തന്റെ കുടുംബാംഗങ്ങളെ മുഴുവൻ കൂടെ കൊണ്ടുപോയി.
താൻ ചെറുപ്പമായിരുന്നപ്പോൾ തന്റെ ഭാവിജീവിതം കരുപ്പിടിപ്പിക്കാൻ താൻ എന്തു ചെയ്തു എന്നതിനെക്കുറിച്ചായിരുന്നു ആ സ്ത്രീ സംസാരിച്ചത്. അവരുടെ പ്രസംഗത്തിന്റെ സാരാംശം താഴെക്കൊടുക്കുന്നു:
പന്ത്രണ്ടാം ക്ലാസ് ഉയർന്ന മാർക്കോടെ പാസായപ്പോൾ അഭിമാനപൂർവമായിരുന്നു ഡിപ്ലോമദാനത്തിൽ പങ്കെടുത്തത്. ആ ചടങ്ങിലെ വിശിഷ്ടാതിഥി ചില കാര്യങ്ങൾ പറഞ്ഞത് അന്നു പതിനെട്ടുകാരിയായിരുന്ന ആ സ്ത്രീയെ ഏറെ സ്വാധീനിച്ചു.
അതിലൊന്ന് ഭാവിയിലേക്കു നോക്കി ജീവിതത്തിന് ഒരു പ്ലാനും പദ്ധതിയുമുണ്ടാക്കാനായിരുന്നു. അതോടൊപ്പം, ഏതൊക്കെ ജീവിതമൂല്യങ്ങളാണു പ്രാവർത്തികമാക്കാൻ പോകുന്നതെന്നു തീരുമാനിക്കണമെന്നും ആ വിശിഷ്ടാതിഥി പറഞ്ഞു. അങ്ങനെയാണ് ആ പതിനെട്ടുകാരി തന്റെ ജീവിതത്തിന് ഒരു പ്ലാനും പദ്ധതിയും ആവിഷ്കരിച്ചത്.
ഹൈസ്കൂൾ പഠനം കഴിഞ്ഞാൽ എല്ലാവരും കോളജിൽ പോയിരുന്ന കാലഘട്ടമായിരുന്നില്ല അത്. ത·ൂലം, ആ സ്ത്രീ ഒരു ജോലി സന്പാദിച്ച് കുടുംബജീവിതം ആരംഭിക്കാനുള്ള ഒരുക്കങ്ങൾ നടത്തി. ദൈവത്തിന്റെ അനന്തപരിപാലനയിൽ തനിക്കൊരു ഭർത്താവിനെ ദൈവം കണ്ടുവച്ചിട്ടുണ്ടെന്ന് ആ സ്ത്രീ വിശ്വസിച്ചു. അയാൾ നല്ലവനായിരിക്കാൻവേണ്ടി അവർ പ്രാർഥിച്ചു.
എന്നാൽ, അതോടൊപ്പം താൻ ഉത്തമയായ ഭാര്യയായിത്തീരണമെന്ന കാര്യം അവർ മറന്നുപോയില്ല. അതിനുവേണ്ടി അവൾ പ്രാർഥിക്കുകയും ഉപവസിക്കുകയും തന്റെ സ്വഭാവന്യൂനതകൾ പരിഹരിച്ച് മെച്ചപ്പെട്ട വ്യക്തിത്വത്തിന്റെ ഉടമയാകുവാൻ ആത്മാർഥമായി ശ്രമിക്കുകയും ചെയ്തു.
ഇതിനിടയിൽ, തനിക്കു തന്റെ അമ്മയെപ്പോലെ ആറു മക്കൾക്കെങ്കിലും ജ·ം നൽകണമെന്ന ആഗ്രഹം ഉണ്ടായി. മക്കളെ ജനിപ്പിച്ചാൽ പോരല്ലോ. അവർക്കു നല്ല അമ്മയാവുകയും ചെയ്യണമല്ലോ. അതിനുള്ള വഴി ആലോചിച്ചപ്പോൾ അവൾക്ക് ഒരു ബുദ്ധി തോന്നി. ജനിക്കാൻ പോകുന്ന മക്കൾക്ക് മുൻകൂട്ടി കത്തെഴുതുക.
അവർ മക്കൾക്ക് മുൻകൂട്ടി എഴുതിയ കത്തിലെ ഒരു ഭാഗം ഇങ്ങനെയായിരുന്നു: ’ ഒരു അമ്മ എന്ന രീതിയിൽ നിങ്ങളെ ലജ്ജിപ്പിക്കുന്ന തരത്തിൽ ഇതുവരെയും ദൈവാനുഗ്രഹത്താൽ ഞാൻ ഒന്നും ചെയ്തിട്ടില്ല. ഇനിയും ചെയ്യാതിരിക്കാൻ ഞാൻ ശ്രമിക്കും. നിങ്ങളുടെ അപ്പച്ചനായിത്തീരാൻ പോകുന്ന ആളും ഉന്നതജീവിത മൂല്യമുള്ള ആളാണെന്നു ഞാൻ ഉറപ്പുവരുത്തും. അങ്ങനെയുള്ള ഒരാളെ ദൈവം എനിക്കു തരുമെന്നാണ് എന്റെ പ്രാർഥനയും വിശ്വാസവും.
കുറേനാൾ കഴിഞ്ഞപ്പോൾ ഈ സ്ത്രീ വിവാഹിതയായി. അപ്പോൾ, താൻ മുൻകൂട്ടി തന്റെ മക്കളോടു ചെയ്ത വാഗ്ദാനം അവർ ഭർത്താവിനോടു വിവരിച്ചു. അതു കേട്ടപ്പോൾ അയാൾക്ക് ഏറെ സന്തോഷമായി. തന്റെ ഭാര്യയിൽനിന്നു ജനിക്കാൻപോകുന്ന തന്റെ മക്കളെക്കുറിച്ച് അപ്പോൾത്തന്നെ അയാൾക്ക് അഭിമാനം തോന്നി. അയാൾ ദൈവത്തിനു നന്ദി പറഞ്ഞു.
തന്റെ ഈ ജീവിതകഥ വിവരിച്ചതിനുശേഷം അവർ ഭർത്താവിനെയും മക്കളെയുമൊക്കെ സദസിനു പരിചയപ്പെടുത്തി. അപ്പോൾ, നീണ്ടുനിന്ന കരഘോഷമുയർന്നു.
സ്റ്റേർലിംഗ് സിൽ എന്ന അമേരിക്കൻ എഴുത്തുകാരൻ അവതരിപ്പിച്ച ഈ സംഭവകഥ വായിക്കുന്പോൾ ഈ കഥയിലെ സ്ത്രീയുടെ ദീർഘവീക്ഷണം നമ്മെ അതിശയിപ്പിച്ചേക്കാം. എന്നാൽ, നാം ഏതു ജീവിതതുറയിലുള്ളവരാണെങ്കിലും നമുക്കും ഇതിനു സമാനമായ ഒരു ജീവിതവീക്ഷണം ആവശ്യമാണ്. പ്രത്യേകിച്ചും നാം ഒരു പുതിയ വർഷത്തിലേക്കു കാലെടുത്തുവയ്ക്കുന്പോൾ.
ഒരു പുതിയ വർഷം ആരംഭിക്കുന്പോൾ നമുക്കെല്ലാവർക്കും സന്തോഷമാണ്. എന്നാൽ, നമ്മിൽ എത്രയോ കുറച്ചുപേർ മാത്രം പുതിയ വർഷം ഏറ്റവും നല്ല രീതിയിൽ വിനിയോഗിക്കാൻ പ്ലാനിടുന്നു! അതിലും എത്രയോ കുറച്ചുപേർ മാത്രം നമ്മുടെ ജീവിതാവസാനം വിജയപ്രദമാക്കുമെന്ന് ഉറപ്പുവരുത്തുന്നു.
കഥകളും നോവലുകളുമൊക്കെ വായിക്കുന്നവരിൽ ചിലരെങ്കിലും അവ പൂർണമായി വായിക്കുന്നതിനു മുൻപ് കഥ എങ്ങനെ അവസാനിക്കുന്നു എന്നു മുൻകൂട്ടി അറിയാൻ ശ്രമിക്കാറില്ലേ? അതുപോലെ, നമ്മുടെ ജീവിതകഥ തീരുന്നതിനുമുൻപ്, അത് എങ്ങനെ അവസാനിക്കാനാണു സാധ്യതയെന്ന് ആത്മാർഥമായി ആരായുന്നതു നല്ലതല്ലേ? നമ്മുടെ ഇപ്പോഴത്തെ പോക്കു നോക്കിയാൽ നമ്മുടെ അവസാനം എങ്ങനെയായിരിക്കണമെന്നു കണ്ടുപിടിക്കാൻ അതിസാമർഥ്യമൊന്നും വേണ്ട. അതിനു സാമാന്യബുദ്ധി മാത്രം മതി.
നാം ഇപ്പോൾ സഞ്ചരിക്കുന്നതു ന·യുടെയും വിശുദ്ധിയുടെയും പാതയിലാണോ? അഹങ്കാരത്തിനും അസൂയയ്ക്കും താൻപോരിമയ്ക്കും വാശിക്കും വൈരാഗ്യത്തിനും പകരം നമ്മിൽ കുടികൊള്ളുന്നതു വിനയവും സ്നേഹവും കരുണയും ക്ഷമാശീലവുമൊക്കെയാണെങ്കിൽ നമ്മുടെ പോക്കു നല്ലവഴിക്കുതന്നെയെന്ന് ഉറപ്പാണ്. അതല്ല, ഏതു കാര്യത്തിനും മറ്റുള്ളവരെ കൊച്ചാക്കാനും ഇല്ലാതാക്കാനും അടിച്ചമർത്താനുമൊക്കെയാണു നാം പ്ലാനിടുന്നതെങ്കിൽ നമ്മുടെ അന്ത്യം അതിഭയാനകം തന്നെയായിരിക്കും.
കഴിഞ്ഞ വർഷങ്ങളിലെയും പുതുവർഷത്തിലെയും നമുക്കു വരാനിരിക്കുന്ന വർഷങ്ങളിലെയും നമ്മുടെ മണിക്കൂറുകൾ വിധിക്കപ്പെടുന്ന ഒരു മണിക്കൂർ ഉണ്ട്. നമ്മുടെ അവസാന മണിക്കൂർ! ആ മണിക്കൂർ ശാന്തപൂർണവും വിജയപൂർണവുമാകണമെങ്കിൽ നാം പണ്ടേതന്നെ അതിനുവേണ്ടി ശ്രമിക്കേണ്ടതായിരുന്നു. എന്നാൽ, ദൈവാനുഗ്രഹത്താൽ ഇനിയും സമയമുണ്ട്. ഇപ്പോൾ നമുക്കു ദൈവം തന്നിരിക്കുന്ന മണിക്കൂറുകൾ. അവ പാഴായിപ്പോകാൻ നാം അനുവദിക്കരുത്. അതായിരിക്കട്ടെ നമ്മുടെ ഏറ്റവും പ്രധാനപ്പെട്ട പുതുവത്സര പ്രതിജ്ഞ.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
കടൽകൊക്കുകളെ പോറ്റിയ റിക്കൻബാക്കർ
നന്ദിയുള്ള ഹൃദയമാണ് നമുക്കുണ്ടാകാവുന്ന ഏറ്റവും നല്ല ഹൃദയം
ഒന്നാം ലോകമഹായുദ്ധത്തിലെ യുദ്ധവീരനായിരുന്ന
ലോകം മുഴുവൻ മതിയാകാത്തവർ!
‘ലോകം മുഴുവൻ മതിയാകാതെ ഇരുന്നവന് ഇപ്പോൾ ഒരു ശവകുടീരം മതിയാകും.’
മാസിഡോണിയയിലെ രാജാവായിരുന്നു മഹാനാ
തടവുകാരായ നമ്മൾ സ്വതന്ത്രരാകാൻ
"നമുക്കു ക്ഷമിക്കാൻ സാധിക്കുന്നില്ലെങ്കിൽ നമുക്കൊരിക്കലും സ്വതന്ത്രരായിരിക്കാൻ സാധിക്കുകയില്ല.’
1990 ഫെബ
ഈഗോയുടെ തടവുകാരനായ പൊസൈഡണ്‍
ഇരുപതാം നൂറ്റാണ്ടിലെ പ്രഗത്ഭ സാഹിത്യകാരന്മാരിൽ ഒരാളായി അറിയപ്പെടുന്ന നോവലിസ്റ്റും ചെറുകഥാകൃത്തുമാണു ഫ്രാൻസ് കാഫ്ക
വായിക്കാൻ മനുഷ്യ ലൈബ്രറികൾ
സാധാരണ ലൈബ്രറികളിൽ നമുക്കു വായിക്കാൻ ലഭിക്കുക പുസ്തകം, മാസിക, വാരിക, ദിനപത്രം എന്നിവയൊക്കെയാണ്. ചില ലൈബ്രറികളിൽ
പാഠം പഠിച്ചു മുന്നേറാം
1994 ജൂണ്‍ 15നു പുറത്തിറങ്ങിയ ഒരു ഡിസ്നി അനിമേറ്റഡ് സിനിമയാണ് ‘ദ ലയണ്‍ കിംഗ്.’ അക്കാലംവരെ പുറത്തിറങ്ങിയ സിനിമകളി
വീണ്ടും മുന്നോട്ടു പോകണം
1973ൽ പുറത്തിറങ്ങിയ എന്റർ ദി ഡ്രാഗണ്‍ എന്ന സിനിമയിലൂടെ ആഗോളപ്രസിദ്ധി നേടിയ മാർഷൽ ആർട്സ് വിദഗ്ധനും സിനിമാനടനുമാ
അഭിനന്ദനീയമായ ഒരു പ്രവൃത്തി
ലോകവ്യാപകമായി ആയിരത്തോളം ദിനപത്രങ്ങളിൽ പ്രസിദ്ധീകരിക്കപ്പെടുന്ന ഒരു കാർട്ടൂണ്‍ പരന്പരയാണ് പിക്കിൾസ്. ബ്രയൻ ക്ര
ഒറ്റക്കാലിൽ നിന്നു മകനെ ഡോക്ടറാക്കിയപ്പോൾ
കവി, ചെറുകഥാകൃത്ത്, ഉപന്യാസകർത്താവ്, വിമർശകൻ, വിവർത്തകൻ എന്നീ നിലകളിൽ അറിയപ്പെടുന്ന കന്നഡ സാഹിത്യകാരനാണ് എസ്
മാർക്കെസ് പറയുന്ന ഒരു അസാധാരണ കഥ
1982ൽ സാഹിത്യത്തിനുള്ള നോബേൽ സമ്മാനം നേടിയ കൊളംബിയൻ സാഹിത്യകാരനാണ് ഗബ്രിയേൽ ഗാർസിയ മാർക്കെസ് (1927-2014). പത്രപ്രവ
നാം പഠിക്കുന്ന ചില പാഠങ്ങൾ
എല്ലാ മനുഷ്യരുംതന്നെ എന്തെങ്കിലും അനുദിനം പഠിക്കുന്നവരാണ്. കണ്ടും കേട്ടുമാണ് ആദ്യം പഠിക്കുന്നത്. പിന്നീടു പാഠപുസ്തകങ
ജീവിതത്തിന്റെ ബാലൻസ് വീലുകൾ
ഭാര്യയും മൂന്നു മക്കളുമുള്ള ഒരാൾ. അയാളുടെ കഠിനാധ്വാനംകൊണ്ടാണ് കുടുംബം പുലർന്നിരുന്നത്. അയാൾക്കു സാമാന്യം തൃപ്തികരമ
നമുക്കുള്ളവ നമ്മുടെ സ്വന്തമല്ല
വൻ ബിസിനസുകാരനായ ഒരാൾ യാത്രചെയ്യുന്ന അവസരം. അപ്പോൾ വഴിയിലിരിക്കുന്ന ഒരു ഭിക്ഷക്കാരൻ അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പ
ഒരു വാതിലടഞ്ഞാൽ മറ്റൊന്ന്
സ്മാർട് വാച്ചുകൾ വിപണി കീഴടക്കുന്ന കാലമാണിപ്പോൾ. 2020 ലെ കണക്കനുസരിച്ച്, ആപ്പിൾ സ്മാർട് വാച്ചുകളുടെ ആഗോള വിറ്റുവര
പണത്തിന്റെ ശക്തി
ഒ. ഹെൻറി എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന പ്രസിദ്ധനായ അമേരിക്കൻ ചെറുകഥാകൃത്താണ് വില്യം സിഡ്നി പോർട്ടർ (1862-1910).
സുഹൃത്തുക്കളെ തേടിയ കൊന്പനാന
ഒറ്റയാൻ ആയിരുന്നു ആ കൊന്പനാന. അവന്റെ തലയെടുപ്പും നടപ്പും കണ്ടാൽ ആരും അന്പരന്നുപോകും. കാട്ടിലെ മറ്റു മൃഗങ്ങൾക്ക് അ
പശ്ചാത്താപവും പരിഹാരവും പൂർണമാകാൻ
റെഡ് എന്ന പേരിൽ ജയിലിൽ അറിയപ്പെട്ടിരുന്ന കുറ്റവാളിയാണ് എല്ലിസ് ബോയ്ഡ് റെഡ്ഡിംഗ്. മൂന്നു പേരുടെ മരണത്തിനു കാരണക്കാര
ഹൃദയത്തിൽനിന്നുള്ള പ്രകാശം
ഒരു ബലൂണ്‍ കച്ചവടക്കാരൻ. ദിവസവും ബലൂണ്‍ വില്പനയ്ക്കായി അയാൾ ബീച്ചിൽ പോകും. അപ്പോൾ ബലൂണ്‍ വാങ്ങാൻ കുട്ടികൾ ഓടിക്കൂ
പ്രതീക്ഷയുടെ ക്യാന്പിൽ
ഓഗസ്റ്റ് 5, 2010. അന്നാണ് സൗത്ത് അമേരിക്കയിലെ ചിലി എന്ന രാജ്യത്തുള്ള ഹാൻ ഹൊസെ ഖനിയിൽ മുപ്പത്തിമൂന്ന് ഖനിത്തൊഴിലാളികൾ
നമ്മെ വിസ്മയിപ്പിക്കുന്ന ഒരു അറിവ്
വളരെ തിരക്കുള്ള ഒരു വീട്ടമ്മ. തന്റെ മൂന്നു വയസുള്ള പൊന്നോമനപുത്രനെ ഉച്ചഭക്ഷണത്തിനു ശേഷം ഉറക്കാനുള്ള ശ്രമത്തിലാണ്
കടൽകൊക്കുകളെ പോറ്റിയ റിക്കൻബാക്കർ
നന്ദിയുള്ള ഹൃദയമാണ് നമുക്കുണ്ടാകാവുന്ന ഏറ്റവും നല്ല ഹൃദയം
ഒന്നാം ലോകമഹായുദ്ധത്തിലെ യുദ്ധവീരനായിരുന്ന
ലോകം മുഴുവൻ മതിയാകാത്തവർ!
‘ലോകം മുഴുവൻ മതിയാകാതെ ഇരുന്നവന് ഇപ്പോൾ ഒരു ശവകുടീരം മതിയാകും.’
മാസിഡോണിയയിലെ രാജാവായിരുന്നു മഹാനാ
തടവുകാരായ നമ്മൾ സ്വതന്ത്രരാകാൻ
"നമുക്കു ക്ഷമിക്കാൻ സാധിക്കുന്നില്ലെങ്കിൽ നമുക്കൊരിക്കലും സ്വതന്ത്രരായിരിക്കാൻ സാധിക്കുകയില്ല.’
1990 ഫെബ
ഈഗോയുടെ തടവുകാരനായ പൊസൈഡണ്‍
ഇരുപതാം നൂറ്റാണ്ടിലെ പ്രഗത്ഭ സാഹിത്യകാരന്മാരിൽ ഒരാളായി അറിയപ്പെടുന്ന നോവലിസ്റ്റും ചെറുകഥാകൃത്തുമാണു ഫ്രാൻസ് കാഫ്ക
വായിക്കാൻ മനുഷ്യ ലൈബ്രറികൾ
സാധാരണ ലൈബ്രറികളിൽ നമുക്കു വായിക്കാൻ ലഭിക്കുക പുസ്തകം, മാസിക, വാരിക, ദിനപത്രം എന്നിവയൊക്കെയാണ്. ചില ലൈബ്രറികളിൽ
പാഠം പഠിച്ചു മുന്നേറാം
1994 ജൂണ്‍ 15നു പുറത്തിറങ്ങിയ ഒരു ഡിസ്നി അനിമേറ്റഡ് സിനിമയാണ് ‘ദ ലയണ്‍ കിംഗ്.’ അക്കാലംവരെ പുറത്തിറങ്ങിയ സിനിമകളി
വീണ്ടും മുന്നോട്ടു പോകണം
1973ൽ പുറത്തിറങ്ങിയ എന്റർ ദി ഡ്രാഗണ്‍ എന്ന സിനിമയിലൂടെ ആഗോളപ്രസിദ്ധി നേടിയ മാർഷൽ ആർട്സ് വിദഗ്ധനും സിനിമാനടനുമാ
അഭിനന്ദനീയമായ ഒരു പ്രവൃത്തി
ലോകവ്യാപകമായി ആയിരത്തോളം ദിനപത്രങ്ങളിൽ പ്രസിദ്ധീകരിക്കപ്പെടുന്ന ഒരു കാർട്ടൂണ്‍ പരന്പരയാണ് പിക്കിൾസ്. ബ്രയൻ ക്ര
ഒറ്റക്കാലിൽ നിന്നു മകനെ ഡോക്ടറാക്കിയപ്പോൾ
കവി, ചെറുകഥാകൃത്ത്, ഉപന്യാസകർത്താവ്, വിമർശകൻ, വിവർത്തകൻ എന്നീ നിലകളിൽ അറിയപ്പെടുന്ന കന്നഡ സാഹിത്യകാരനാണ് എസ്
മാർക്കെസ് പറയുന്ന ഒരു അസാധാരണ കഥ
1982ൽ സാഹിത്യത്തിനുള്ള നോബേൽ സമ്മാനം നേടിയ കൊളംബിയൻ സാഹിത്യകാരനാണ് ഗബ്രിയേൽ ഗാർസിയ മാർക്കെസ് (1927-2014). പത്രപ്രവ
നാം പഠിക്കുന്ന ചില പാഠങ്ങൾ
എല്ലാ മനുഷ്യരുംതന്നെ എന്തെങ്കിലും അനുദിനം പഠിക്കുന്നവരാണ്. കണ്ടും കേട്ടുമാണ് ആദ്യം പഠിക്കുന്നത്. പിന്നീടു പാഠപുസ്തകങ
ജീവിതത്തിന്റെ ബാലൻസ് വീലുകൾ
ഭാര്യയും മൂന്നു മക്കളുമുള്ള ഒരാൾ. അയാളുടെ കഠിനാധ്വാനംകൊണ്ടാണ് കുടുംബം പുലർന്നിരുന്നത്. അയാൾക്കു സാമാന്യം തൃപ്തികരമ
നമുക്കുള്ളവ നമ്മുടെ സ്വന്തമല്ല
വൻ ബിസിനസുകാരനായ ഒരാൾ യാത്രചെയ്യുന്ന അവസരം. അപ്പോൾ വഴിയിലിരിക്കുന്ന ഒരു ഭിക്ഷക്കാരൻ അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പ
ഒരു വാതിലടഞ്ഞാൽ മറ്റൊന്ന്
സ്മാർട് വാച്ചുകൾ വിപണി കീഴടക്കുന്ന കാലമാണിപ്പോൾ. 2020 ലെ കണക്കനുസരിച്ച്, ആപ്പിൾ സ്മാർട് വാച്ചുകളുടെ ആഗോള വിറ്റുവര
പണത്തിന്റെ ശക്തി
ഒ. ഹെൻറി എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന പ്രസിദ്ധനായ അമേരിക്കൻ ചെറുകഥാകൃത്താണ് വില്യം സിഡ്നി പോർട്ടർ (1862-1910).
സുഹൃത്തുക്കളെ തേടിയ കൊന്പനാന
ഒറ്റയാൻ ആയിരുന്നു ആ കൊന്പനാന. അവന്റെ തലയെടുപ്പും നടപ്പും കണ്ടാൽ ആരും അന്പരന്നുപോകും. കാട്ടിലെ മറ്റു മൃഗങ്ങൾക്ക് അ
പശ്ചാത്താപവും പരിഹാരവും പൂർണമാകാൻ
റെഡ് എന്ന പേരിൽ ജയിലിൽ അറിയപ്പെട്ടിരുന്ന കുറ്റവാളിയാണ് എല്ലിസ് ബോയ്ഡ് റെഡ്ഡിംഗ്. മൂന്നു പേരുടെ മരണത്തിനു കാരണക്കാര
ഹൃദയത്തിൽനിന്നുള്ള പ്രകാശം
ഒരു ബലൂണ്‍ കച്ചവടക്കാരൻ. ദിവസവും ബലൂണ്‍ വില്പനയ്ക്കായി അയാൾ ബീച്ചിൽ പോകും. അപ്പോൾ ബലൂണ്‍ വാങ്ങാൻ കുട്ടികൾ ഓടിക്കൂ
പ്രതീക്ഷയുടെ ക്യാന്പിൽ
ഓഗസ്റ്റ് 5, 2010. അന്നാണ് സൗത്ത് അമേരിക്കയിലെ ചിലി എന്ന രാജ്യത്തുള്ള ഹാൻ ഹൊസെ ഖനിയിൽ മുപ്പത്തിമൂന്ന് ഖനിത്തൊഴിലാളികൾ
നമ്മെ വിസ്മയിപ്പിക്കുന്ന ഒരു അറിവ്
വളരെ തിരക്കുള്ള ഒരു വീട്ടമ്മ. തന്റെ മൂന്നു വയസുള്ള പൊന്നോമനപുത്രനെ ഉച്ചഭക്ഷണത്തിനു ശേഷം ഉറക്കാനുള്ള ശ്രമത്തിലാണ്
ചരടുകളില്ലാത്ത സ്നേഹം
പാവങ്ങൾക്ക് അന്നദാനം ചെയ്യുന്നതിൽ ഏറെ പ്രസിദ്ധമാണ് സാൻഫ്രാൻസിസ്കോ നഗരത്തിലെ സെന്റ് ആന്റണീസ് ദേവാലയം. സാൻഫ്രാൻസി
പുറത്തുള്ള രത്നങ്ങളും ഉള്ളിലുള്ളവയും
ബുദ്ധമതത്തിലെ മഹായാന വിഭാഗത്തിൽനിന്നു ചൈനയിൽ രൂപമെടുത്ത മറ്റൊരു വിഭാഗമാണ് ചാൻ ബുദ്ധിസം. സംസ്കൃതത്തിലെ "ധ്യാന' എന്ന
ധനികനും പിച്ചക്കാരനും
മാന്യമായി ജീവിക്കാൻ നമുക്ക് പണം വേണം. ആ പണം നേരായ മാർഗങ്ങളിലൂടെ നാം സന്പാദിക്കുകയും വേണം. എന്നാൽ, അതിന്റെ പേരിൽ
ഒരു കല്ലറയ്ക്കും പൂട്ടിയിടാനാവാത്തവൻ
നടിയും നാടകകൃത്തും സംവിധായകയുമായിരുന്നു വിനെറ്റ് കാരൾ (1922-2002). ന്യൂയോർക്കിലെ ബ്രോഡ്വേയിൽ ഒരു മ്യൂസിക്കൽ സംവിധാ
പ്രതീക്ഷ മാത്രമല്ല, ഉറപ്പും നൽകുന്ന ഉത്ഥാനം
ക്രൈസ്തവ വിശ്വാസത്തിന്റെ അടിസ്ഥാനം യേശുനാഥന്റെ ഉത്ഥാനത്തിലും നമ്മുടെ ഉത്ഥാനത്തെക്കുറിച്ച് അവിടന്ന് നല്കുന്ന ഉറപ്
ഓശാന ഞായറും വിശുദ്ധവാരവും
റോമിലെ ഒരു പ്രഭുകുടുംബത്തിലാണ് എമീലിയസ് പോളസ് (229 ബിസി-160 ബിസി) പിറന്നത്. റോമൻ റിപ്പബ്ലിക്കിൽ മിലിട്ടറി ട്രിബ്യൂണ
കോപത്തിന്റെ കടിഞ്ഞാണ്‍
മുൻകോപിയായിരുന്നു ജോർജ്. എല്ലാത്തിനും എപ്പോഴും മറ്റുള്ളവരോട് കോപിക്കുന്ന സ്വഭാവം. തന്മൂലം സംഭവിച്ചതെന്താണെന്നോ?
നമ്മെ വഴിനടത്തുന്ന ദൈവം
നാമാരും മനഃപൂർവം അന്ധകാരത്തിൽ നടക്കാൻ ശ്രമിക്കുന്നവരല്ല. എന്നാൽ, സ്വന്തം ഇഷ്ടാനിഷ്ടങ്ങൾക്കനുസരിച്ച് പലപ്പോഴും ന
സദ്ഗുണങ്ങൾ പൂത്തുവിരിയാൻ
പണ്ടുകാലത്തെ ഒരു രാജാവ്. യുദ്ധവീരനായിരുന്നു അദ്ദേഹം. എന്നാൽ, അന്യരാജ്യങ്ങളെ ആക്രമിക്കുന്ന പതിവില്ലായിരുന്നു അദ്ദേഹ
ദൈവം മുഖം തിരിക്കാതിരിക്കാൻ
മണ്ണുമാന്തിയന്ത്രങ്ങൾ രൂപകല്പന ചെയ്യുന്നതിൽ അതിവിദഗ്ധനായിരുന്നു റോബർട്ട് ഗിൽമോർ ലെറ്റേർണോ (1888-1969). "ദി ഡീൻ ഓ
Latest News
സംസ്ഥാനങ്ങളും ജില്ലകളും ഗ്രാമങ്ങളും വികസിക്കുമ്പോൾ മാത്രമേ വികസിത ഭാരതം സാക്ഷാത്കരിക്കപ്പെടൂ: പ്രധാനമന്ത്രി
സൂപ്പർസ്റ്റാറിനെ വരവേറ്റ് തിരുവനന്തപുരം; തലൈവർ 170 തുടങ്ങുന്നു
തെന്മല അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു
തട്ടം പരാമര്‍ശം അനില്‍കുമാറിന്റെ പ്രസംഗത്തില്‍ വന്ന പിശക്: ഇ.പി.ജയരാജന്
അമ്പെയ്ത്ത് ഫൈനലിൽ പരസ്പരം ഏറ്റുമുട്ടാൻ ഇന്ത്യൻ താരങ്ങൾ
Latest News
സംസ്ഥാനങ്ങളും ജില്ലകളും ഗ്രാമങ്ങളും വികസിക്കുമ്പോൾ മാത്രമേ വികസിത ഭാരതം സാക്ഷാത്കരിക്കപ്പെടൂ: പ്രധാനമന്ത്രി
സൂപ്പർസ്റ്റാറിനെ വരവേറ്റ് തിരുവനന്തപുരം; തലൈവർ 170 തുടങ്ങുന്നു
തെന്മല അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു
തട്ടം പരാമര്‍ശം അനില്‍കുമാറിന്റെ പ്രസംഗത്തില്‍ വന്ന പിശക്: ഇ.പി.ജയരാജന്
അമ്പെയ്ത്ത് ഫൈനലിൽ പരസ്പരം ഏറ്റുമുട്ടാൻ ഇന്ത്യൻ താരങ്ങൾ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top