ശ്രീനഗർ: ജമ്മു കാഷ്മീരിലെ കുപ്‌വാരയിലുണ്ടായ ഏറ്റുമുട്ടലിൽ സൈന്യം ഒരു ഭീകരനെ വധിച്ചു. ഇന്ന് രാവിലെയാണ് സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ ആരംഭിച്ചത്. പ്രദേശത്ത് ഭീകരർ ഒളിച്ചിരിക്കുന്നതായി വ്യക്തമായിട്ടുണ്ട്.

ജമ്മു കാഷ്മീര്‍ പോലീസ്, സിആര്‍പിഎഫ് എന്നിവരുടെ സംയുക്ത സംഘമാണ് ഭീകരരെ നേരിടുന്നത്. ഭീകരർ നുഴഞ്ഞുകയറിയിട്ടുണ്ടെന്നുള്ള വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് സംയുക്ത സുരക്ഷാസേന തെരച്ചില്‍ ആരംഭിച്ചത്.

ഇവര്‍ ഒളിച്ചിരിക്കുന്ന പ്രദേശം തിരിച്ചറിഞ്ഞ് പിടികൂടാന്‍ ശ്രമിക്കുന്നതിനിടെയാണ്‌ ഏറ്റുമുട്ടല്‍ തുടങ്ങിയത്. ഇവരെ സുരക്ഷാസേന വളഞ്ഞിരിക്കുകയാണ്. ഏറ്റുമുട്ടല്‍ തുടരുകയാണെന്നാണ് വിവരം.