നീപെഡോ: മ്യാൻമറിൽ ഉണ്ടായ ഭൂചലനത്തിൽ ഇതുവരെ 144 മൃതദേഹങ്ങൾ കണ്ടെത്തി. 732 പേർ ആശുപത്രികളിൽ ചികിത്സയിലുള്ളതായാണ് വിവരം.

മ്യാന്‍മറില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 ഉം 6.4 ഉം രേഖപ്പെടുത്തിയ രണ്ട് ശക്തമായ ഭൂചലനങ്ങളാണ് ഇന്ന് ഉണ്ടായത്. ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം മ്യാൻമറിലെ സാഗൈംഗിൽ നിന്ന് 17 കിലോമീറ്റർ അകലെയാണ്.

പാലങ്ങളും കെട്ടിടങ്ങളും അടക്കം തകർന്ന് വലിയ നാശനഷ്ടം ഉണ്ടായതായാണ് റിപ്പോർട്ട്. മ്യാൻമറിലെ നഗരമായ മാൻഡലെ തകർന്നടിഞ്ഞതായാണ് വിവരം.

അതേസമയം തായ്‌ലന്‍ഡിലും ഭൂചലനമുണ്ടായി. ബാങ്കോക്കിലെ കെട്ടിടം തകര്‍ന്ന് നിരവധി പേർ കുടുങ്ങിയിരുന്നു. കെട്ടിടത്തില്‍ 50 പേരുണ്ടായിരുന്നതായും ഏഴ് പേരെ പരിക്കുകളോടെ രക്ഷപ്പെടുത്തിയതായും നേരത്തെ തായ്‌ലന്‍ഡ് അധികൃതര്‍ അറിയിച്ചിരുന്നു.

തായ്‌ലന്‍ഡിലും മേഖലയിലെ മറ്റിടങ്ങളിലും ഭൂകമ്പത്തിന്‍റെ പ്രകമ്പനം അനുഭവപ്പെട്ടു.